സാമൂഹ്യചരിത്രം
നെടിയിരുപ്പിന്റെ സാമൂഹ്യസാംസ്കാരികചരിത്രം. സാമൂഹ്യചരിത്രം
തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ് നെടിയിരുപ്പിന്റെ സാമൂഹ്യസാംസ്കാരികചരിത്രം. ദേശീയപ്രസ്ഥാനത്തിലും, സ്വാതന്ത്ര്യസമരത്തിലും ഖിലാഫത്ത് സമരത്തിലും മുസ്ളീം ജനസമൂഹവും മറ്റു മതസ്ഥരും തോളോടു തോള് ചേര്‍ന്ന് ഈ മണ്ണില്‍ പൊരുതിയിട്ടുണ്ട്. “ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോള്‍ അറിയാം” എന്ന് നെടിയിരുപ്പ് കൂടി ഉള്‍പ്പെട്ട ഏറനാട്ടിനെ പറ്റി സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞത് പ്രസിദ്ധമാണല്ലോ. പൂര്‍വ്വകാലത്ത് നെടിയിരുപ്പ് പ്രദേശം സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. ഏറാടി സഹോദരന്മാര് എന്ന പേരില്‍ പ്രശസ്തരായിരുന്ന രായമാനിച്ചനും, വിക്രമനുമായിരുന്നു സാമൂതിരി വംശത്തിന്റെ സ്ഥാപകര്‍. അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്ളാംമതം സ്വീകരിച്ച്, മുഹമ്മദ് നബിയുടെ സഹ്വാബിയാകാന്‍ മക്കയിലേക്ക് പുറപ്പെടും മുമ്പ്, സാമന്തന്മാര്ക്ക് രാജ്യം വീതിച്ചുകൊടുത്തു. അതില്‍ മാനിച്ചനും, വിക്രമനും കിട്ടിയത് കോഴിക്കോടും കല്ലായിയുമായിരുന്നു. ഇവരുടെ യഥാര്‍ത്ഥ നാട് കോട്ടക്കലായിരുന്നുവെങ്കിലും അമ്മനാട് നെടിയിരുപ്പായിരുന്നു. അതുകൊണ്ടാണ് സാമൂതിരിമാരെ നെടിയിരുപ്പ് സ്വരൂപന്മാര് എന്നും വിളിച്ചുപോന്നിരുന്നത്. “നെടിയിരുപ്പ്” എന്ന് പേരു വന്നത്, അറക്കല്‍ രാജാവില്‍ നിന്നും സാമൂതിരിക്കു വേണ്ടി കുഞ്ഞാലിമരക്കാര്‍ നേടിയെടുത്തതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രമുഖ ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നത്, മാനവിക്രമ സഹോദരന്മാര് തലമുറകളായി നേടിയെടുത്ത യുദ്ധമുതലുകള്‍ സൂക്ഷിച്ചിരുന്നത് നെടിയിരുപ്പ് ഭണ്ഡാരത്തിലായിരുന്നുവെന്നും, നേടിയെടുത്ത സ്വത്തുക്കള്‍ ഇരുത്തിയതിനെ “നേടിയിരുപ്പ്” എന്ന് വിളിച്ചുവെന്നുമാണ്. പിന്നീടിത് ലോപിച്ച് നെടിയിരുപ്പ് ആയതാണത്രെ. സാമൂതിരിയുടെ ഭണ്ഡാരവും ക്ഷേത്രവും സ്ഥിതി ചെയ്തിരുന്നത് വിരുത്തിയില്‍ പറമ്പിലായിരുന്നു. സാമൂതിരിപ്പാടിന്റെ വലിയ പട്ടാളത്താവളങ്ങള്‍ നെടിയിരുപ്പിലുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന കോട്ടകളില്‍ നായര്‍പടയാളികള്‍ അധിവസിച്ചിരുന്നു. മാമാങ്കം, കോഴിക്കോട്-കൊച്ചി യുദ്ധങ്ങള്‍, വെള്ളുവനാട്ടിരിയുമായി നടന്ന യുദ്ധം മുതലായവയിലെല്ലാം നെടിയിരുപ്പില്‍ നിന്നുള്ള പടയാളികള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇസ്ളാമിന്റെ ആവിര്‍ഭാവ കാലത്തുതന്നെ ഏറനാട്ടില്‍ ഇസ്ളാംമതം പ്രചരിച്ചിട്ടുണ്ട്. ശൈഖ് റമസാന്‍, ശൈഖ് മുഹമ്മദ് ഉസ്മാന് മുതലായ മുസ്ളീം മതപ്രചാരകന്മാര് ഏറനാട്ടിലെത്തി മതപ്രബോധനം നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് നെടിയിരുപ്പിലെ ജനസമൂഹത്തില്‍ ഏറിയ പങ്കും ഇസ്ളാംമതം സ്വീകരിച്ചത്. നെടിയിരുപ്പിലെ പ്രധാനപ്പെട്ട അങ്ങാടിയാണ് “മുസ്ളിയാരങ്ങാടി”. പണ്ടുകാലത്ത് കോട്ടവീരാന്‍ മുസ്ളിയാര്‍ എന്നാരാള്‍ ഇവിടെ ഒരു ചെറുപീടിക തുറന്ന് കാപ്പിക്കടയും, പലചരക്കു വ്യാപാരവും നടത്തിയിരുന്നു. മുസ്ളിയാര്‍ കച്ചവടം ചെയ്യുന്ന അങ്ങാടി ആയതിനാലാണ് “മുസ്ളിയാരങ്ങാടി” എന്ന സ്ഥലനാമം ഉണ്ടായത്. നെടിയിരുപ്പിലെ ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്ളിയാരങ്ങാടി മുന്‍പന്തിയില്‍ നില്ക്കുന്നു. നെടിയിരിപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ളിയാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകള്‍ കൊണ്ടും, ഖുര്‍-ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കൊത്തുവേലകള്‍ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. ടിപ്പുവിന്റെ ഭരണകാലത്ത് മലഞ്ചരക്ക് വ്യാപാരികളില്‍ നിന്നും, ചുങ്കം ഈടാക്കിയിരുന്നത്, ചിറയില്‍ ചുങ്കത്ത് എന്ന പ്രദേശത്തു വെച്ചായിരുന്നു. അതിനെ തുടര്‍ന്നാണ് ഈ സ്ഥലം ചുങ്കം എന്ന പേരിലറിയപ്പെട്ടത്. ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ പ്രവര്‍ത്തനകേന്ദ്രം നെടിയിരുപ്പായിരുന്നു. ബ്രിട്ടീഷ് വാഴ്ചയുടെ കാലത്ത് മലബാര്‍ കളക്ടറായിരുന്ന, മര്ദ്ദകവീരന് ഹിച്ച്കോക്കിന്റെ സ്മാരകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്, അക്കാലത്ത് സംഘടിപ്പിച്ച സമരങ്ങളില്‍ നെടിയിരുപ്പുകാരും മുന്‍പന്തിയിലുണ്ടായിരുന്നു. കോട്ട വീരാന്‍കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ച വ്യക്തിയാണ്. ചക്കലകുന്നന്‍ ചേക്കുട്ടി, പാമ്പോടന്‍ ഹൈദ്രു, കെ.എ.മൂസ്സഹാജി, കാവുങ്ങല്‍ കുട്ട്യാന്, കെ.ഗോവിന്ദന് നായര്‍, കെ.എന്‍.മുഹമ്മദുകുട്ടി എന്നിവരും പ്രസ്തുത സമരത്തില്‍ പങ്കെടുത്തവരായിരുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രധാനപ്പെട്ടൊരു പഞ്ചായത്താണ് നെടിയിരുപ്പ്. മതസാഹോദര്യത്തിനും കേളികേട്ട നാടാണ് നെടിയിരുപ്പ്. നെടിയിരുപ്പ് പഞ്ചായത്ത് രൂപീകൃതമാവുമ്പോള്‍, നെടിയിരുപ്പ് എന്‍.എച്ച്.കോളനിയിലേക്കുള്ള പഞ്ചായത്തുറോഡ് മാത്രമെ ഉണ്ടായിരുന്നുള്ളു. സാക്ഷരതാരംഗത്തും നെടിയിരുപ്പ് മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഹരിജന്‍ കോളനികളാണ് നെടിയിരുപ്പ് പഞ്ചായത്തിലെ എന്‍.എച്ച്.കോളനിയും, കോട്ടാശേരി കോളനിയും. നെടിയിരുപ്പിലെ ആത്മീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മധീരരായ രണ്ട് പേരാണ് വലിയമൊല്ലാക്ക എന്നപേരില്‍ അറിയപ്പെട്ടിരുന്ന നാനാക്കല്‍ മുഈനുദ്ദീന് മൊല്ലയും, പുത്രന് മുഹമ്മദ് ഷാ മൊല്ലയും. വൈദ്യന്, അധ്യാപകന്, ബഹുഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഷാ മൊല്ല. 1905-ല്‍ സ്ഥാപിച്ചതാണ് വാക്കത്തൊടി എ.എം.എല്‍.പി സ്ക്കൂള്. ആദ്യം മനാതൊടിയിലും, പിന്നീട് പണാര്‍തൊടി, വാക്കതൊടി എന്നീ സ്ഥലങ്ങളിലേക്കും മാറ്റിസ്ഥാപിക്കപ്പെട്ട ഈ സ്ക്കൂള് നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളര്‍ച്ചയില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എന്‍.എം.ഇ.എ.യുടെ കീഴില്‍ സ്തുത്യര്‍ഹമായരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ക്കൂളാണ്, പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍. മുന്‍കാലങ്ങളില്‍ നികുതി അടക്കാത്ത സ്ഥലം സര്‍ക്കാരില്‍ നിക്ഷിപ്തമാകുമായിരുന്നു. കോഴിക്കോട് താമസിച്ചിരുന്ന ശ്യംജി സുന്ദര്‍ദാസ് വളരെയധികം ഏക്കര്‍ സ്ഥലം പട്ടികജാതിക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ തയ്യാറായതിന്റെ ഫലമായിട്ടാണ് ഇന്നുകാണുന്ന നെടിയിരുപ്പ് ഹരിജന്‍ കോളനി, കോട്ടാശേരി കോളനി എന്നിവ സ്ഥാപിക്കപ്പെട്ടത്. 1936-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ചാവക്കാട് മജിസ്ട്രേട്ട് ആയിരുന്നത്, നെടിയിരുപ്പ് സ്വദേശിയായ കുന്നുമ്മല്‍ കോഴിപറമ്പില്‍ വീരാന്‍കുട്ടി സാഹിബായിരുന്നു. ഉണ്ണീരി നായര്‍, ഉള്ളാട്ട് കുഞ്ഞിരാമന് നായര്‍, എം.ഡി.ദാമോദരന്‍ മാസ്റ്റര്‍, കലങ്ങോടന്‍ അലവി മാസ്റ്റര്‍, ഞെണ്ടോളി അബ്ദുല്‍ മൊല്ല, ഞെണ്ടോളി മുസ്സക്കോയ മൊല്ല എന്നിവരൊക്കെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികസന മേഖലകളില്‍, നിസ്തുലമായ സംഭാവന നല്കിയ വ്യക്തികളാണ്.
നെടിയിരിപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ളിയാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകള്‍ കൊണ്ടും, ഖുര്‍-ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കൊത്തുവേലകള്‍ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. കൊട്ടുക്കരക്കടുത്തുള്ള പൊയിലിക്കാവ് ക്ഷേത്രവും, എന്‍.എച്ച്.കോളനിക്കടുത്ത തിരുവോണമല ക്ഷേത്രവും പ്രസിദ്ധങ്ങളാണ്. ചിറയില്‍ ചുങ്കത്ത് സ്ഥിതി ചെയ്യുന്ന ജുമാഅത്ത് പള്ളി പുരാതനമായ ഒരു ആരാധനാലയമാണ്. പള്ളിയിലെ കൊത്തുപണികളോടു കൂടിയ മിമ്പര്‍ (പ്രസംഗപീഠം), 250-ല്‍ പരം വര്‍ഷത്തെ പഴക്കമുള്ളതാണെന്ന് അനുമാനിക്കുന്നു. കോടങ്ങാട്, ചോലയില്‍, കാവുങ്ങല്‍, കാളോത്ത് മുതലായ സ്ഥലങ്ങളിലാണ് മറ്റു ജുമാ-അത്ത് പള്ളികളുള്ളത്. നെടിയിരുപ്പില്‍ വിവിധ കാലഘട്ടങ്ങളിലായി അനേകം പ്രതിഭാശാലികള്‍ ജീവിച്ചിരുന്നു. തരുവറ മരക്കാര്‍ മുസ്ളിയാര്‍, തരുവറ മൊയ്തീന്‍കുട്ടി മുസ്ളിയാര്‍ മുതലായവര്‍ അക്കൂട്ടത്തിലെ പ്രമുഖരായിരുന്നു. തരുവറ മൊയ്തീന്‍കുട്ടി മുസ്ളിയാര്‍ ഉന്നതനായ അറബി സാഹിത്യകാരനായിരുന്നു. മരക്കാര്‍ മുസ്ളിയാര്‍ സൂഫിയും, മതപണ്ഡിതനുമായിരുന്നു. മാപ്പിള കലകള്‍ക്കും, സാഹിത്യത്തിനും അദ്ദേഹം കനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കമ്പളത്ത് ഗോവിന്ദന്‍നായര്‍, തെരുവത്ത് കോരുക്കുട്ടി മാസ്റ്റര്‍ തുടങ്ങിയ മഹാരഥന്മാരായ മനുഷ്യസ്നേഹികള്‍ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ചോല പരീക്കുട്ടിഹാജി നല്ലൊരു മാപ്പിളകവിയും, മാപ്പിള ക്ളാസിക്കല്‍ സാഹിത്യങ്ങളുടെ ആധികാരിക വക്താവുമായിരുന്നു. നെടിയിരുപ്പ് സ്വദേശിയായിരുന്ന പൂളക്കല്‍ ഖാദിര്‍ഹാജി, കൊണ്ടോട്ടി തങ്ങന്മാര്ക്ക് അനുകൂലമായി പാട്ടുരൂപത്തിലുള്ള കത്തുകള്‍ എഴുതി, പരീക്കുട്ടിഹാജിക്ക് അയച്ചു കൊടുക്കുമായിരുന്നത്രെ. അതിനെല്ലാം വശ്യതയാര്‍ന്ന ശൈലിയില്‍ ഹാജി സാഹിബ് മറുപടിയും അയച്ചിരുന്നു. അവയില്‍ പലതും പ്രകാശം കാണാതെ നശിച്ചുപോയി. നെടിയിരുപ്പിലെ പഴയകാല കാവ്യരചയിതാക്കളില്‍ പ്രമുഖസ്ഥാനമാണ് കടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജിക്കുള്ളത്. 1968-ല്‍ സ്ഥാപിതമായ മുസ്ളിയാരങ്ങാടിയിലെ ഇര്‍ശാദുല്‍ മുസ്ളീമീന്‍ സംഘം സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. മലയാളം, അറബി, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുള്ള കഴിഞ്ഞ തലമുറയിലെ അറിയപ്പെടുന്ന മാപ്പിളകവിയായിരുന്നു മഠത്തില്‍ അബ്ദുല്‍ഖാദര്‍. ആദ്യകാലങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളും ഒത്തുചേര്‍ന്നിട്ടായിരുന്നു കാളപൂട്ട്, ഊര്‍ച്ച എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അക്കാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമയോടെ തന്നെയായിരുന്നു മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. കോടങ്ങാട് കാളപൂട്ട് കണ്ടം അക്കാലത്തെ പ്രധാന മത്സരവേദിയായിരുന്നു. പട്ടികജാതിക്കാരുടെ ചവിട്ടുകളി അന്നത്തെ കലാരംഗത്തെ പ്രധാന വിഭവമായിരുന്നു. കമ്പളത്ത് ഗോവിന്ദന് നായര്‍ നാടകരംഗത്തെ പ്രശസ്തവ്യക്തിയായിരുന്നു. കൊണ്ടോട്ടി നേര്‍ച്ച ഒരു സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമാണ്. മാപ്പിള കലകളില്‍ ഒരു പ്രധാന ഇനമായ അറവാന കളിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍നിന്നു അവാര്‍ഡ് വാങ്ങിയ മര്‍ഹൂം കാട്ടില്‍ പീടികക്കല്‍ അവറാന് മൊല്ലാക്ക നെടിയിരുപ്പ് സ്വദേശിയാണ്. പരിചമുട്ട് കളിയില്‍ കിഴക്കേക്കര കുഞ്ഞപ്പനും, ചവിട്ടുകളിയില്‍ വട്ടിയാര്‍കുന്ന് കോളനിയിലെ ചെറള നീലാണ്ടനും, കീരനും, കോട്ടാശീരിയിലെ വെളുത്തോന്‍ ശങ്കരനും, പെരവനും, ചെറള കുഞ്ഞാത്തനും പ്രശസ്തരും വിദഗ്ധരുമായ കലാകാരന്മാരായിരുന്നു. 1954-ല്‍ സ്ഥാപിച്ചതാണ് മുസ്ലിയാരങ്ങാടിയിലെ പൊതുജനവായനശാല ഗ്രന്ഥാലയം. ഇസ്ലാഹി വായനശാല, മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് സ്മാരക ഗ്രന്ഥാലയം, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ ലൈബ്രറി ആന്റ് വായനശാല, മൌലാനാ മുഹമ്മദലി ഇസ്ളാമിക് ലൈബ്രറി എന്നിവയാണ് പ്രധാന ഗ്രന്ഥാലയങ്ങള്‍. പതിനൊന്ന് സ്ക്കൂളുകളും, ആറു ക്ഷേത്രങ്ങളും, ഇരുപതോളം പള്ളികളും, അത്രതന്നെ മദ്രസ്സകളും, ഇരുപതില്പരം അംഗന്‍വാടികളും നഴ്സറികളും ഈ ഗ്രാമത്തിലുണ്ട്.
read more :
Vallue Based & Ethical Based Business
- പലിശയില്ലാത്ത (ഫിനാന്‍സ്) ബിസിനസ് ചെയ്യാം കഴിയുമോ ?
- ടാക് വെട്ടിപ്പ് നടത്താതെ ബിസിനസ് ചെയ്യാന്‍ കഴിയുമോ ?
- എത്തിക്ക്സ് കൊമ്ബ്രമിസ് ചെയ്യാതെ ബിസിനസ് ചെയാന്‍ പറ്റുമോ?
- ചെയ്യാന്‍ പറ്റാത്ത ബിസിനസ് ചെയ്താല്‍ ഹല്ലാല്‍ ആകുമോ?
- ട്രാന്‍സ്പെറന്‍സി കീപ്പ് ചെയ്ത് ബിസിനസ് വിജയിപ്പിക്കാന്‍ പറ്റുമോ?
- സാക്കാത്ത് കൊടുകാതെ ബിസിനസ് ഹലാല്‍ ആകുമോ ?
ബിസിനസ് വിജയിക്കാന്‍ ഈ മന്ത്രം ഓര്‍ക്കുകREMEMBER VALUE AND ETHICS
REMEMBER INNOVATION.
REMEMBER TRAY-ANGLE ALWAYS .
- HERO PRODUCT.
- EXPERIENCE.
- WELL PLANED STORY TELLING.
പ്രശസ്ത യുവസംരംഭകനും ഐ.ഡി ഫ്രഷ് സി.ഇ.ഒയുമായ പി.സി മുസ്തഫ മര്‍ച്ചന്റ്
ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച മര്‍കസ് വ്യാപാരി സംഗമത്തില്‍
സംസാരിക്കുന്നു.
വനിതകള്‍ക്കും സംരംഭരാകാം
ഏതു സംരംഭ മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ലെന്ന് വനിതകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇക്കൂട്ടര്‍ എണ്ണത്തില്‍ തുലോം കുറവാണെങ്കിലും സ്വന്തമായൊരു സംരംഭം എന്നതു മനസില്‍ സ്വപ്നമായി സൂക്ഷിക്കുന്ന വനിതകള്‍ നിരവധിയാണ്. ഇത്തരത്തില്‍ ആദ്യചുവടു വയ്ക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി ഏതാനും സംരംഭമേഖലകള്‍. ഓര്‍ക്കുക, വന്‍വിജയം കൈവരിച്ച വനിതാസംരംഭകര്‍ പോലും ചെറിയ ചുവടുവയ്പുകളിലൂടെയാണ് വലിയ ഉയരങ്ങളിലേക്കു കയറിയെത്തിയത്.
ഹോം മെയ്ഡ് ചോക്കലേറ്റുകള്‍
ഹോം മെയ്ഡ് ചോക്കലേറ്റുകള്‍
സാധാരണയായി നാം കണ്ടുവരുന്ന മിഠായികളല്ല ഇവ. ഉരുളകളായോ ചതുരക്കട്ടകളായോ ബേക്കറികളിലും മറ്റും വില്പനയ്ക്കു വച്ചിരിക്കുന്ന ചോക്കലേറ്റുകള്‍ കണ്ടിട്ടില്ലേ. ആകര്‍ഷകമായ രീതിയില്‍ അലൂമിനിയം ഫോയിലിലും മറ്റും പൊതിഞ്ഞ് നിര്‍മാതാവിന്റെ പേരുമൊക്കെ പ്രദര്‍ശിപ്പിച്ചായിരിക്കും ഇവ ചില്ലലമാരികളില്‍ വച്ചിരിക്കുക. ഇവയോരോന്നും ഏതെങ്കിലും സംരംഭകരുടെ ഉല്പന്നങ്ങളാണ്. വളരെ ലഘുവായ സാങ്കേതിക വിദ്യയാണ് ഈ സംരംഭ മേഖലയിലുള്ളത്.
ക്ഷീരോല്പ്പന്നങ്ങള്
പാലിനെ സംബന്ധിച്ച് പറയപ്പെടുന്നൊരു കാര്യമുണ്ട്. ഓരോ തവണത്തെ മൂല്യവര്‍ധനയും കഴിയുമ്പോള്‍ ഇരട്ടിയെന്ന നിരക്കിലാണ് ലാഭം ഉയരുന്നത്. പാലിനു കിട്ടുന്നതിനെക്കാള്‍ ലാഭമാണ് തൈരാക്കുമ്പോള്‍ കിട്ടുന്നത്. ഇതിനെക്കാള്‍ ആദായമാണ് സംഭാരമാക്കുമ്പോള്‍ കിട്ടുന്നത്. വെണ്ണയ്ക്കും നെയ്ക്കും വിപണി കണ്ടെത്തുമ്പോള്‍ ലാഭം വീണ്ടും വര്‍ധിക്കുന്നു. ഗുണമേന്മയുള്ള പാല് ചുറ്റുവട്ടത്തു നിന്നു ശേഖരിച്ച് അതിലെ കൊഴുപ്പ് നീക്കിയശേഷം ഉറയൊഴിച്ച് തൈര്, യോഗര്‍ട്ട്, സംഭാരം മുതലായവയുണ്ടാക്കി വിപണനം ചെയ്യുന്നത് തുടക്കക്കാര്‍ക്ക് ഏറെ യോജിച്ചതാണ്. യന്ത്രങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന കൊഴുപ്പിനെ നെയ്യാക്കി മാറ്റി അധികവരുമാനമുണ്ടാക്കുകയുമാകാം.
വംശീയ ഭക്ഷണങ്ങള്‍
കോഴിക്കോട്ടു ചെല്ലുന്നവര്‍ ഹല്‍വയുടെ രുചി നോക്കാതെ തിരിച്ചുപോരാറില്ല. അതു പോലെ തലശേരിയില്‍ പോകുന്നവര്‍ കിണ്ണത്തപ്പത്തിന്റെയും ഒടവാഴയ്ക്കയുടെയും രുചിയാണ് തേടുന്നത്. കാസര്‍കോട്ടു ചെന്നാല്‍ കല്ലുമ്മക്കായും കോട്ടയത്തു വന്നാല്‍ ചുരുട്ടുമൊക്കെയാവും രസമുകുളങ്ങളെ ഉത്തേജിപ്പിക്കുക. കേരളത്തിലെ ഓരോ നാടിനും സ്വന്തമായ വിഭവങ്ങളും രുചിശീലങ്ങളുമുണ്ട്. ഇവയെ വേണ്ടരീതിയില്‍ വിപണനം നടത്തുകയാണ് വംശീയഭക്ഷണങ്ങളില്‍ സംരംഭം തുടങ്ങുന്നവര്‍ ചെയ്യുന്നത്. ഓര്‍ക്കുക, കൊഴുക്കട്ടയും ഓട്ടടയുമൊക്കെ ഇത്തരത്തില്‍ വിപണന സാധ്യതയുള്ളവയാണ്. തോരന്‍, തീയല്‍, അവിയല്‍, ഓലന്‍, എരിശേരി തുടങ്ങിയ കറിയിനങ്ങള്‍ക്കും ഇത്തരത്തില്‍ വിപണനസാധ്യത തേടാവുന്നതാണ്.
കറിപ്പീസുകള്‍
നോണ്‍വെജിറ്റേറിയന്‍മാരുടെ സ്വന്തം നാടായ കേരളത്തില്‍ ഏറ്റവുമധികം വിജയസാധ്യതയുള്ള സംരംഭമേഖലയാണ് കറിപ്പീസുകളുടേത്. മത്സ്യമായാലും മാംസമായാലും കഴിക്കുന്നവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അവയെ കറിക്കു പാകമാകുന്ന രീതിയില്‍ വെട്ടിയും നുറുക്കിയും ഒരുക്കുന്നതാണ്. അതായത് കടയില്‍ നിന്നു മീനും ഇറച്ചിയും ഒരു തവണത്തെ മൂല്യവര്‍ധന മാത്രം നടത്തിയ ശേഷം വിപണനം ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ അടിസ്ഥാന തത്വം. ഇറച്ചിയാണെങ്കില്‍ കറിക്ക് ഉപയോഗിക്കേണ്ട രീതിയില്‍ നുറുക്കി കഴുകിയെടുത്ത് വിപണനം നടത്തുക. കട്ലറ്റിനും മറ്റും പാകത്തില്‍ മിക്സ് ചെയ്തും വിപണനം നടത്താം. മീനാണെങ്കില്‍ വെട്ടിയൊരുക്കി ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് വിപണനം നടത്താം.
പൂക്കളുടെ ലോകം
ചെടി നട്ട് വളര്‍ത്തി അതില്‍ നിന്നുള്ള പൂക്കള്‍ വിപണനം നടത്തുന്നത് സാധാരണ രീതി. എന്നാല്‍ പൂക്കള്‍ കാഴ്ചവയ്ക്കുന്ന മറ്റൊരു നിറമുള്ള സംരംഭ മേഖലയുണ്ട്. പുഷ്പാലങ്കാരങ്ങളുടെ ലോകമാണിത്. ജനനം മുതല്‍ ചാവു വരെയെന്തിനും പൂക്കളെ ഉപയോഗിക്കുന്ന ആധുനിക സംസ്കാരം നാട്ടില്‍ വളര്‍ന്നു കൊണ്ടാണിരിക്കുന്നത്. ഇത്തരം ഉപഭോഗശീലം പ്രചരിപ്പിക്കുന്നതിലും സംരംഭകര്‍ ശ്രദ്ധ ചെലുത്തുന്നതു നന്നായിരിക്കും. വിവാഹ വാര്‍ഷികം, ചരമ വാര്‍ഷികം, പിറന്നാള്‍, ആദ്യകുര്‍ബാന, കടകളുടെ ഉദ്ഘാടനം തുടങ്ങിയ മുഹൂര്‍ത്തങ്ങള്‍ക്കു ചാരുത പകരാന്‍ പൂക്കളെപ്പോലെ മറ്റൊന്നിനും സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പുഷ്പാലങ്കാരങ്ങളുടെ ഓര്‍ഡറുകളെടുക്കുന്നതിനു സാധിക്കും.
ഓമനപ്പക്ഷികള്‍
സാധാരണ അരിപ്രാവിനെയോ അമ്പലപ്രാവിനെയോ കണ്ടാലും ആരും നോക്കി നിന്നുപോകും. പക്ഷികള്‍ക്ക് മനുഷ്യ മനസിനെ ആകര്‍ഷിക്കാനുള്ള കഴിവ് അത്രയധികമാണ്. അങ്കവാലു വിരിച്ച് നില്ക്കുന്ന പൂവന്‍കോഴി പോലും എത്ര ആകര്‍ഷകമായ ദൃശ്യമാണ്. ഓമനപ്പക്ഷികളുടെ ലോകത്തേക്ക് കടന്നാല്‍ മോഹവിലയാണ് ഏറ്റവും വലിയ ആകര്‍ഷണം. നിശ്ചിതമായ വില ഇവയ്ക്കൊന്നിനുമില്ല. ലവ്ബേര്‍ഡുകള്‍ക്കു പണ്ടേതന്നെ ആവശ്യക്കാരേറെയുള്ളതാണ്. ഇവയുടെ ശ്രേണിയിലേക്ക് അടുത്തകാലത്ത് കടന്നു വന്നിരിക്കുന്നത് ഫെസന്റുകളും വിദേശത്തത്തകളുമൊക്കെയാണ്. പ്രാവുകളില്‍ പോലും നിരവധി പുതിയ ഇനങ്ങള്‍ പ്രചാരത്തിലാകുന്നു. ലവ്ബേര്‍ഡുകളില്‍ പോലും പുതിയ ഇനങ്ങള്‍ അവതരിച്ചുകൊണ്ടാണിരിക്കുന്നത്. സ്വന്തമായി ഇവയെ വളര്‍ത്തി മുട്ട ശേഖരിച്ച് കുഞ്ഞുങ്ങളെ വിരിയിച്ചാണ് വിപണനത്തിനു തയ്യാറാക്കേണ്ടത്.
അലങ്കാര മത്സ്യങ്ങള്‍
കേരളത്തിലും ഇപ്പോള്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ചികിത്സാ സമ്പ്രദായമാണ് പെറ്റ് തെറാപ്പി. മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ അലങ്കാരയിനങ്ങളെ ഉപയോഗിച്ച് രോഗം സുഖമാക്കുന്ന രീതിയാണിത്. ഇവയ്ക്കൊപ്പമായിരിക്കുമ്പോള്‍ മനുഷ്യര്‍ തങ്ങളുടെ രോഗങ്ങളെ മറക്കുന്നു എന്നതു തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. മനസ്സും ശരീരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യമായി മാറുന്നു. മീനുകളോളം മനുഷ്യ മനസ്സിനെ ആനന്ദിപ്പിക്കാന്‍ സാധിക്കുന്ന ജീവികള്‍ കുറവാണ്. ഇതിനു കാരണം അവ അനങ്ങാതെ നില്ക്കുന്ന സമയം തീരെ കുറവാണെന്നതാണ്. പോരെങ്കില്‍ അക്വേറിയത്തിന്റെ ഇത്തിരി സ്ഥലത്തു തന്നെയാണ് അവരുടെ ചലനവും. ഇത്തരം മീനുകളെ മുട്ടവിരിയിച്ചും വളര്‍ത്തി വലുത്താക്കിയും വിപണനം നടത്തുന്നതാണ് സംരംഭത്തിന്റെ സ്വഭാവം. അക്വേറിയം സസ്യങ്ങളുടെ വിപണനവും ഇതിന്റെ ഭാഗമായി നടത്താം.
കൂണ് വളര്‍ത്തല്‍
കേരളത്തിലെവിടെയും വിജയസാധ്യതയുള്ള സംരംഭ മേഖലയാണിത്. നാലു തരത്തിലാണിതിന്റെ വിപണനസാധ്യത. കൂണ് വളര്‍ത്തി അങ്ങനെ തന്നെ വില്‍ക്കുന്നത് ഒരു രീതി. കൂണിനൊപ്പം കൂണ്വിഭവങ്ങള് കൂടി വില്‍ക്കുന്നത് മറ്റൊരു രീതി. ഇവയ്ക്കു പുറമെ കൂണിന്റെ വിത്തുകൂടി വിപണിയിലിറക്കാവുന്നതേയുള്ളൂ. കൂണുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നത് നാലാമത്തെ സംരംഭ സാധ്യത. കേരളത്തില്‍ ഇന്നിപ്പോള്‍ പ്രചാരത്തിലുള്ളത് ചിപ്പിക്കൂണും പാല്‍ക്കൂണും ബട്ടണ്‍ കൂണുമാണ്. ഇതില്‍ ബട്ടണ്‍ മഷ്റൂം തണുപ്പുള്ള പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. ശേഷിക്കുന്നതു രണ്ടിനവും എവിടെയും വളരുന്നവയാണ്. സാങ്കേതിക വൈദഗ്ധ്യം വേണ്ട മേഖലയായതിനാല്‍ ആദ്യം ഏതെങ്കിലും പരിശീലന പരിപാടിയില്‍ പങ്കെടുത്ത് അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരിക്കണം.
റെഡി ടു കുക്ക്
കേരളത്തില്‍ അടുത്തകാലത്തായി പ്രചാരം കിട്ടിവരുന്ന സംരംഭ മേഖലയാണ് റെഡി ടു കുക്ക് വിഭവങ്ങളുടേത്. പണ്ടേ റെഡി ടു ഈറ്റ് അഥവാ റെഡി ടു സേര്‍വ് വിഭവങ്ങള്‍ ഇവിയെ ഉണ്ടായിരുന്നതാണ്. ഇവയുടെ പ്രഥാന പ്രശ്നം മലയാളിയുടെ അരോഗ്യശീലങ്ങളുമായി ഇവ പൊരുത്തപ്പെട്ടു പോകുന്നില്ല എന്നതാണ്. എന്തൊക്കെ സംരക്ഷവസ്തുക്കള്‍ ചേര്‍ത്താണിവ വിപണിയിലെത്തിക്കുന്നതെന് ചിന്തിക്കുമ്പോള്‍ കഷ്ടപ്പെട്ടാലും സ്വയം പാചകം ചെയ്യാമെന്നു തീരുമാനിക്കും. എന്നാല്‍ പാചകത്തിന് വസ്തുക്കള്‍ ഒരുക്കിയെടുക്കുന്നതാണ് ശ്രമകരം. ഇതിനൊരു പരിഹാരമാണ് നുറുക്കിയ കറിക്കൂട്ടുകള്‍, അരച്ച ദോശമാവ് തുടങ്ങിയവ.
കുറഞ്ഞ ചിലവില്‍ തുടങ്ങാവുന്ന പുതിയ ബിസിനസ് സാധ്യതകള്‍
സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്? ആത്മവിശ്വാസത്തോടെ ആളുകളെ ഏത് സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ സേവനം അത്യാവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ് സെല്ലിംഗ്. ഏതുല്‍പ്പന്നം വില്‍ക്കുന്നു, ആര്‍ക്കൊക്കെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിഫലത്തിന്റെ അളവ്.
എങ്ങനെ തുടങ്ങാം - ആദ്യം ഏതുല്‍പ്പന്നമാണ് വില്‍ക്കുവാനായി തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുക. വാട്ടര്‍ പ്യൂരിഫയറോ ഇന്‍ഡക്ഷന്‍ കുക്കിംഗ് സിസ്റ്റമോ ക്ലീനിംഗ് വസ്തുക്കളോ സ്റ്റേഷനറി സാധനങ്ങളോ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നങ്ങളോ ആകാം. ആ ഉല്‍പ്പന്നത്തിന്റെ മൊത്ത വ്യാപാരിയുമായോ ഉല്‍പ്പാദകനുമായോ ബന്ധപ്പെടുക. നിങ്ങളുടെ നഗരത്തിലെ ഡയറക്റ്ററികള്‍ പരിശോധിക്കുക. വ്യാപാര പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുക. ഉല്‍പ്പന്നം വന്‍തോതില്‍ ശേഖരിച്ചുവെക്കേണ്ട ആവശ്യമൊന്നുമില്ല. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ലഘുലേഖകള്‍, സാമ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചുപോലും പ്രവര്‍ത്തനം തുടങ്ങാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ലോഗോ പതിപ്പിച്ച ഗിഫ്റ്റ് ആര്‍ട്ടിക്കിളുകള്‍ വന്‍തോതില്‍ ആവശ്യമുണ്ട്. ഇതിനു പറ്റുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക. അവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മനോഹരമായ കാറ്റലോഗുകള്‍ തയാറാക്കുക. അത് സ്ഥാപനങ്ങളെ കാണിച്ച് ഓര്‍ഡറുകള്‍ നേടാം. ഇത്തരം കാറ്റലോഗുകള്‍ ചുരുങ്ങിയ ചെലവില്‍ തയാറാക്കാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്.
മുടക്കുമുതല്‍ - സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന ചെലവ് വിസിറ്റിംഗ് കാര്‍ഡ് പോലുള്ള സ്റ്റേഷനറി വസ്തുക്കള്‍, കളര്‍ ലഘുലേഖകള്‍, സാമ്പിള്‍ ഉല്‍പ്പന്നങ്ങള്‍, ടാക്സ് രജിസ്ട്രേഷന് തുടങ്ങിയവയ്ക്കുള്ളതാണ്. നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സപ്ലയേഴ്സ് നിങ്ങള്‍ക്ക് കടമായിത്തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കും.
വരുമാനം - ഓരോ വില്‍പ്പനയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ജിനാണ് നിങ്ങളുടെ വരുമാനത്തെ നിര്‍ണയിക്കുന്നത്. ഓരോ വില്‍പ്പനയില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ മാര്‍ജിന്‍ ലഭിക്കാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വില്‍ക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 10000-50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ് വളരുമ്പോള്‍ സ്വന്തമായി ഓഫീസ് തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാം. സെല്ലിംഗ് എന്ന ജോലിയോട് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ഇതിലേക്ക് ഇറങ്ങാവൂ. തുടക്കത്തില്‍ സ്വന്തം വീട് കേന്ദ്രീകരിച്ചുതന്നെ ബിസിനസ് ആരംഭിക്കാം. മികച്ച ആദായം നേടാനും വളരാനും വൈവിധ്യവല്‍ക്കരിക്കാനും ഏറെ സാധ്യതയുള്ള ബിസിനസ് ആണ് ഇത്.
പ്രൊഫഷണല്‍ സേവനം
നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ സേവനം ആവശ്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തന്നെ തുടങ്ങാം. നിങ്ങള്‍ ഒരു അക്കൗണ്ടന്റ് ആണെങ്കില്‍ ബുക്ക് കീപ്പിംഗ്, ടാക്സ് റിട്ടേണ്‍സ്, ബാലന്‍സ് ഷീറ്റ്, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്സ്, ഇന്‍കം സ്റ്റേറ്റ്മെന്റ് തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക് ഫീസ് വാങ്ങി നല്‍കാം.
എങ്ങനെ തുടങ്ങാം - ആകര്‍ഷകമായ ബിസിനസ് കാര്‍ഡും നിങ്ങള്‍ക്ക് നല്കാന് കഴിയുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വീസ് ബ്രോഷറും തയാറാക്കുക. നികുതി, അക്കൗണ്ടിഗ് സംബന്ധിയായ സേവനം ആവശ്യമുള്ളവരുടെ അടുത്ത് അത് എത്തിക്കുക. മിക്ക ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇത്തരം സേവനം ആവശ്യമുണ്ട്.
മുടക്കുമുതല്‍- തുടക്കത്തില്‍ പ്രാദേശികതലത്തില്‍ പരസ്യങ്ങള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ സേവനങ്ങളെ സംബന്ധിക്കുന്ന ബ്രോഷറുകളും മറ്റും ആളുകളില്‍ എത്തിക്കാനും പണം മുടക്കണം. ഏതാനും ഇടപാടുകാരെ കിട്ടിയാല്‍ അവരുടെ അടുത്തുനിന്ന് കൂടുതല്‍ ഇടപാടുകാര്‍ക്കായി റഫറന്‍സ് ചോദിക്കാം. ഈ രംഗത്ത് ആദരവ് പിടിച്ചുപറ്റുകയാണ് ഏറ്റവും പ്രധാനം. ഏറ്റവും മികച്ച സേവനം നല്കി ഇടപാടുകാരുടെ പ്രശംസ പിടിച്ചുപറ്റിയാല്‍ മാത്രമേ ഇത്തരം ബിസിനസില്‍ വിജയിക്കാന്‍ കഴിയൂ.
വരുമാനം - 10000-50000 രൂപ വരെ പ്രതിമാസം വരുമാനം നേടാം. കൂടുതല്‍ ഇടപാടുകാരെ കിട്ടുന്നതോടെ കൂടുതല്‍ ആളുകളെ നിയമിച്ച് ഇത് നിങ്ങള്‍ക്ക് ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കാം. വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വാസ്തു കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും സ്വന്തം വീട് ആസ്ഥാനമാക്കി ഇത്തരം ബിസിനസ് ചെയ്യാം.
ഹോം ട്യൂട്ടറിംഗ്
നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയോടുള്ള അസംതൃപ്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണല്ലോ. ഹോം ട്യൂട്ടറിംഗിന് ഇത് വന്‍ സാധ്യതയാണ് ഒരുക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ട്യൂഷന് പ്രാപ്തരായവരെ കിട്ടാതെ വിഷമിക്കുകയാണ് മിക്ക മാതാപിതാക്കളും. കണക്ക്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് ഇന്ന് മിക്ക കുട്ടികള്‍ക്കും ട്യൂഷന് അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹോം ട്യൂട്ടറിംഗ് ആരംഭിക്കാം.
എങ്ങനെ തുടങ്ങാം - പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള ഒരു പ്രൊഫഷണലായിരിക്കണം നിങ്ങള്‍. സമീപത്തുള്ള സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ സേവനം വാഗ്ദാനം ചെയ്യാം. താല്‍പ്പര്യമുള്ള മാതാപിതാക്കളെ കണ്ടെത്താന്‍ സ്കൂളുകള്‍ സഹായിക്കും. നിങ്ങളുടെ വീട്ടിലോ വാടകയ്ക്ക് എടുത്ത സ്ഥലത്തോ ഒരു മുറി ആവശ്യമാണ്. ഒരോരുത്തര്‍ക്കും പ്രത്യേകം ട്യൂഷന് നല്കാന് ഉദ്ദേശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സമയം അതിനനുസരിച്ച് ക്രമീകരിക്കുക.
മുടക്കുമുതല്‍ - നിങ്ങളുടെ സേവനത്തെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്താനുള്ള ലഘുലേഖകള്‍ തയാറാക്കുന്നതിനും പ്രാദേശികമായി പരസ്യം നല്‍കുന്നതിനും ബ്ലാക്ക് ബോര്‍ഡ്, മാര്‍ക്കര്‍ തുടങ്ങിയവ വാങ്ങുവാനും പണം ചെലവാക്കണം.
വരുമാനം - മാസം 5000-25000 രൂപ വരെ വരുമാനം നേടാം. ഡാന്‍സ്, സംഗീതം, സ്പോര്‍ട്സ് തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ചെറിയ ടാലന്റ് സ്കൂള്‍ തുടങ്ങാം. എയ്റോബിക്സ്, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയില്‍ അറിവുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളും തുടങ്ങാം.
ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്
നിങ്ങളുടെ വീട്ടില്‍ അറ്റാച്ച്ഡ് ബാത്ത് റൂമും പുറത്തേക്ക് വാതിലുമുള്ള ഒരു മുറിയുണ്ടോ? ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനോ കടലിനോ പുഴയ്ക്കോ തടാകത്തിനോ മലയ്ക്കോ വെള്ളച്ചാട്ടത്തിനോ അടുത്താണോ നിങ്ങളുടെ വീട്? ആതിഥേയ വ്യവസായ രംഗത്തേക്ക് ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്
ബിസിനസിലൂടെ നിങ്ങള്‍ക്കും ചുവടുവെക്കാം.
എങ്ങനെ തുടങ്ങാം - മുറിയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കുക. 24 മണിക്കൂറും വെള്ളവും വൈദ്യുതിയും ഉണ്ടായിരിക്കണം. വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ഇതാണ്. 250 മുതല്‍ 500 രൂപ വരെ വാടകയ്ക്ക് മുറി നല്‍കാം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സികള്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുക. നിങ്ങളുടെ അയല്‍ വീട്ടുകാരോടും ഇതേപോലെ മുറികള്‍ സജ്ജമാക്കാന്‍ പറയുക. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ലഭിച്ചാല്‍ അയല്‍ വീട്ടുകാര്‍ക്കും നല്‍കാം. അങ്ങനെ നിങ്ങള്‍ക്ക് ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റിന്റെ ചെയ്ന്‍ തന്നെ ഉണ്ടാക്കാം. താമസിക്കാന്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം. കൂടുതല്‍ കാലം താമസിക്കുന്നവര്‍ക്ക് വാടകയില്‍ ഇളവ് നല്‍കുക. അവരെ ദീര്‍ഘകാലം താമസിക്കുന്ന പേയിംഗ് ഗസ്റ്റുകളാക്കി മാറ്റുകയും ആവാം. എല്ലാം നിങ്ങള്‍ നല്കുന്ന സുഖസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മുടക്കുമുതല്‍ - മുറി നവീകരിക്കുന്നതിനോ ടോയ്ലറ്റ് മോടിപിടിപ്പിക്കുന്നതിനോ പണം വേണ്ടിവരും. പ്രാദേശിക പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യം നല്‍കാനും ചെലവ് വരും.
വരുമാനം - വാടകയ്ക്ക് നല്‍കാനായി എത്ര മുറികള്‍ ഉണ്ടോ അതിന് അനുസരിച്ച് വരുമാനവും കൂടും. പ്രതിമാസം 5000 മുതല്‍ 30000 രൂപ വരെ നേടാം.
കണ്‍സള്‍ട്ടന്‍സി
റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍, കരിയര്‍, മാട്രിമോണിയല്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന് വിപുലമായ സാധ്യതകളാണ് ഉള്ളത്. ഏതു മേഖലയിലാണ് നിങ്ങള്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത് ആ മേഖലയിലെ വിപുലമായ ഡാറ്റ ശേഖരമാണ് ഈ രംഗത്ത് നിങ്ങളുടെ വിജയത്തെ നിര്‍ണയിക്കുന്നത്.
എങ്ങനെ തുടങ്ങാം - റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിങ്ങള്‍ കണ്‍സള്‍ട്ടന്റാകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എവിടെയാണോ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത് ആ പ്രദേശങ്ങളിലെ വില്‍ക്കാനും വാടകയ്ക്ക് നല്‍കാനുമുള്ള സ്ഥലങ്ങളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കണം. പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ സേവനത്തെക്കുറിച്ച് പ്രാദേശിക പത്രങ്ങളില്‍ ചെറിയ പരസ്യങ്ങള്‍ നല്‍കാം. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കാം. കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക എന്നത് വളരെ ലളിതമാണ്. മിക്ക ആളുകളും എങ്ങനെ ചെയ്യുന്നു എന്നും അതിനേക്കാള്‍ കൂടുതല്‍ മികവോടെ നിങ്ങള്‍ക്ക് എങ്ങനെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും മനസിലാക്കുക. മറ്റുള്ളവര്‍ക്ക് എങ്ങനെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് കൊടുക്കുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുക്കുക. കണ്‍സള്‍ട്ടിംഗ് ബിസിനസിന്റെ ആണിക്കല്ല് എന്നത് നെറ്റ്വര്ക്കിംഗ് ആണ്. നിങ്ങള്‍ക്ക് പരിചയമുള്ള എല്ലാവരോടും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന സേവനത്തെക്കുറിച്ച് പറയാം. അത്തരം സേവനങ്ങള്‍ ഒരിക്കലെങ്കിലും ആവശ്യമില്ലാത്തവര്‍ ആരുമുണ്ടാകില്ല. വ്യക്തിപരമായ കഴിവുകളെ മാത്രം ആശ്രയിച്ചുള്ള ഒരു ബിസിനസാണിത്. കൂടിയാലോചനകള്‍ നടത്തി വിജയിപ്പിക്കാനും, നേടിയെടുക്കുന്നതുവരെ ഒരു കാര്യത്തെ നിരന്തരം പിന്തുടരാനും മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാനുമൊക്കെയുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കുക.
മുടക്കുമുതല്‍ - പ്രാദേശിക ദിനപത്രങ്ങളില്‍ നല്കുന്ന ക്ലാസിഫൈഡ് പരസ്യം വഴിയാണ് മിക്കവാറും കണ്‍സള്‍ട്ടന്‍സി ബിസിനസ് പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്നവര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഒരുമിക്കാനുള്ള ഒരു മാധ്യമമായി നിങ്ങള്‍ മാറുകയാണ് ചെയ്യുന്നത്.
വരുമാനം - റിയല്‍ എസ്റ്റേറ്റ്, മാട്രിമോണിയല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ വരുമാനം വര്‍ധിച്ചതായിരിക്കും. കാരണം ഈ മേഖലയില്‍ വന്‍ തുകയ്ക്കുള്ള ഇടപാടുകളാണ് നടക്കുക. കഠിനാധ്വാനിയായ ഒരു കണ്‍സള്‍ട്ടന്റിന് 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വരുമാനം പ്രതിമാസം ഉണ്ടാക്കാം.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസ് ലോകമൊട്ടാകെ അനുദിനം വളര്‍ച്ച പ്രകടിപ്പിക്കുന്ന ബിസിനസ് ആണ്. ഇന്ത്യയില്‍ നൂറുകണക്കിന് എം എല്‍ എം കമ്പനികള്‍ ഉണ്ട്. ഏതെങ്കിലും കമ്പനിയില്‍ ചേരുംമുമ്പ് കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നല്കുന്ന സേവനങ്ങളെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അന്വേഷിച്ച് ഉറപ്പുവരുത്തിയിരിക്കണം. കൂടുതല്‍ ആളുകളുമായി ഇടപഴകാനുള്ള നിങ്ങളുടെ കഴിവും കൂടുതല്‍ പേരെ നിങ്ങളുടെ സംഘത്തിലേക്ക് ചേര്‍ക്കാനുള്ള കഴിവുമാണ് ഈ ബിസിനസിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണം. അതേക്കുറിച്ച് ആധികാരികമായി നിങ്ങള്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ സാധിക്കണം.
വരൂ...സംരംഭകരാകാം
മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത് ചില കഴിവുകള്‍ നേടിയെടുക്കുകയാണ്. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും. ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്ന്നുനില്ക്കുന്ന ഒരു വിഭാഗം തന്നെയാണ്. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും. വളര്‍ച്ചയിലേക്കുയര്‍ന്ന ഏതാനും സംരംഭകരെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ അവരില്‍ പൊതുവായി കണ്ടെത്തിയ ചില സവിശേഷതകളുണ്ട്.
ആത്മവിശ്വാസം - അവര്‍ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്മാരാണ്. വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളവരാണ്. അത് അവര്‍ക്ക് സാധിക്കുന്നുണ്ടു താനും.
വലിയ സ്വപ്നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു - പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്. പുതിയ ബിസിനസ് സാധ്യതകളും പുതിയ ആശയങ്ങളും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റും.
റിസ്ക് എടുക്കാനുള്ള തന്റേടം - മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്നവര്‍ തിരിച്ചറിയും. എന്നാല്‍ വ്യക്തമായ കണക്കൂകൂട്ടലുകളോടെയാവും അവര്‍ റിസ്ക് എടുക്കുന്നത്.
ആസൂത്രണം - വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും അവര്‍ ഓരോ ചുവടും വെക്കുന്നത്. അവര്‍ക്കു ഹ്രസ്വകാല പഌനും ദീര്‍ഘകാല പഌനും ഉണ്ടായിരിക്കും. വളരെ കൃത്യമായി ലക്ഷ്യവും അവര്‍ തീരുമാനിച്ചിരിക്കും.
ഊര്‍ജസ്വലത - പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്.
സ്വന്തം ബിസിനസിനെക്കുറിച്ചുള്ള അറിവ് ബിസിനസ് നടത്തുന്ന മേഖലയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കും. ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാന്‍ ശ്രമിക്കും.
മികച്ച പ്രതിച്ഛായ നേടിയെടുക്കാന്‍ ശ്രമിക്കും - നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരും നേടിയെടുക്കാന്‍ ശ്രമിക്കും. മത്സരം നേരിടുന്നതില്‍ ഇത് നിര്‍ണായമാണെന്ന് അവര്‍ കരുതുന്നു.
ഉദാരമതികള്‍ - ഉദാരമനസ്കതമറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കും. സാധുസഹായത്തിനും പൊതുകാര്യങ്ങള്‍ക്കുമൊക്കെ കയ്യയച്ചു സംഭാവന നല്‍കും. ഇത് ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ് ബിസിനസിന് ഗുണം ചെയ്യും.
മാറ്റത്തിനു തയാര്‍ - ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കും അവര്‍ക്ക്. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ അവര്‍ മടികാണിക്കുന്നില്ല.
ഉപഭോക്താവ് - എപ്പോഴും ഉപഭോക്താവ് കേന്ദ്ര ബിന്ദു. ഉപഭോക്താവാണു തങ്ങളെ നയിക്കേണ്ടതെന്നു വിശ്വസിക്കുന്നു. ഈ മനോഭാവം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തില്‍ ജയിക്കാന്‍ സഹായിക്കുന്നു.
ടൈം മാനേജ്മെന്റ് - സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രദ്ധിക്കും. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കുന്നില്ല. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു.
സ്വയം പ്രചോദിതര്‍ - എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ പരാജയം എന്ന വാക്കിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരും അവരുടെ ലക്ഷ്യം.
സ്വന്തം വളര്‍ച്ചയ്ക്കായി പണവും സമയവും ചെലവിടും - സെല്‍ഫ് ഡെവലപ്മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്തകങ്ങള്‍ വായിക്കാനും അവര്‍ തയാറാകുന്നു.
മറ്റുള്ളവരെ അഭിനന്ദിക്കല്‍ - നല്ല കാര്യങ്ങള്‍ ചെയ്തവരെ അഭിനന്ദിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല. ചുരുക്കത്തില്‍ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സമര്‍ത്ഥരാണവര്‍.
മനുഷ്യവിഭവശേഷിക്കു പ്രാധാന്യം നല്കുന്നു - വരുംകാലങ്ങളില്‍ ഏറ്റവും വിലയേറിയ സ്വത്ത് മനുഷ്യശക്തിയാണെന്ന തിരിച്ചറിവില്‍ ഇതിനായി പണം ചെലവിടും. ജീവനക്കാര്‍ക്കു തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്കാന് തയാറാകുന്നു.
സിസ്റ്റത്തെക്കുറിച്ച് ചിന്തിക്കുന്നു - തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ് ഭംഗിയായി നടക്കണമെന്നു കാംക്ഷിക്കുന്നു. വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക് കാണാന്‍ കഴിയും.
ആത്മവിശ്വാസം - അവര്‍ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്മാരാണ്. വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളവരാണ്. അത് അവര്‍ക്ക് സാധിക്കുന്നുണ്ടു താനും.
വലിയ സ്വപ്നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു - പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്. പുതിയ ബിസിനസ് സാധ്യതകളും പുതിയ ആശയങ്ങളും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റും.
റിസ്ക് എടുക്കാനുള്ള തന്റേടം - മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്നവര്‍ തിരിച്ചറിയും. എന്നാല്‍ വ്യക്തമായ കണക്കൂകൂട്ടലുകളോടെയാവും അവര്‍ റിസ്ക് എടുക്കുന്നത്.
ആസൂത്രണം - വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും അവര്‍ ഓരോ ചുവടും വെക്കുന്നത്. അവര്‍ക്കു ഹ്രസ്വകാല പഌനും ദീര്‍ഘകാല പഌനും ഉണ്ടായിരിക്കും. വളരെ കൃത്യമായി ലക്ഷ്യവും അവര്‍ തീരുമാനിച്ചിരിക്കും.
ഊര്‍ജസ്വലത - പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്.
സ്വന്തം ബിസിനസിനെക്കുറിച്ചുള്ള അറിവ് ബിസിനസ് നടത്തുന്ന മേഖലയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കും. ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാന്‍ ശ്രമിക്കും.
മികച്ച പ്രതിച്ഛായ നേടിയെടുക്കാന്‍ ശ്രമിക്കും - നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരും നേടിയെടുക്കാന്‍ ശ്രമിക്കും. മത്സരം നേരിടുന്നതില്‍ ഇത് നിര്‍ണായമാണെന്ന് അവര്‍ കരുതുന്നു.
ഉദാരമതികള്‍ - ഉദാരമനസ്കതമറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കും. സാധുസഹായത്തിനും പൊതുകാര്യങ്ങള്‍ക്കുമൊക്കെ കയ്യയച്ചു സംഭാവന നല്‍കും. ഇത് ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ് ബിസിനസിന് ഗുണം ചെയ്യും.
മാറ്റത്തിനു തയാര്‍ - ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കും അവര്‍ക്ക്. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ അവര്‍ മടികാണിക്കുന്നില്ല.
ഉപഭോക്താവ് - എപ്പോഴും ഉപഭോക്താവ് കേന്ദ്ര ബിന്ദു. ഉപഭോക്താവാണു തങ്ങളെ നയിക്കേണ്ടതെന്നു വിശ്വസിക്കുന്നു. ഈ മനോഭാവം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തില്‍ ജയിക്കാന്‍ സഹായിക്കുന്നു.
ടൈം മാനേജ്മെന്റ് - സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രദ്ധിക്കും. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കുന്നില്ല. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു.
സ്വയം പ്രചോദിതര്‍ - എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ പരാജയം എന്ന വാക്കിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരും അവരുടെ ലക്ഷ്യം.
സ്വന്തം വളര്‍ച്ചയ്ക്കായി പണവും സമയവും ചെലവിടും - സെല്‍ഫ് ഡെവലപ്മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്തകങ്ങള്‍ വായിക്കാനും അവര്‍ തയാറാകുന്നു.
മറ്റുള്ളവരെ അഭിനന്ദിക്കല്‍ - നല്ല കാര്യങ്ങള്‍ ചെയ്തവരെ അഭിനന്ദിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല. ചുരുക്കത്തില്‍ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സമര്‍ത്ഥരാണവര്‍.
മനുഷ്യവിഭവശേഷിക്കു പ്രാധാന്യം നല്കുന്നു - വരുംകാലങ്ങളില്‍ ഏറ്റവും വിലയേറിയ സ്വത്ത് മനുഷ്യശക്തിയാണെന്ന തിരിച്ചറിവില്‍ ഇതിനായി പണം ചെലവിടും. ജീവനക്കാര്‍ക്കു തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്കാന് തയാറാകുന്നു.
സിസ്റ്റത്തെക്കുറിച്ച് ചിന്തിക്കുന്നു - തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ് ഭംഗിയായി നടക്കണമെന്നു കാംക്ഷിക്കുന്നു. വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക് കാണാന്‍ കഴിയും.
നിങ്ങൾ റെഡിയാണോ? ഇതാ ചില ബിസിനസ് ആശയങ്ങൾ -2
ഗൾഫ് നിറുത്തി നാട്ടിൽ പോയാൽ തുടങ്ങാൻ പറ്റുന്ന 69 ചെറുകിട ബിസിനസ് തൊഴില്‍ ആശയങ്ങള്‍
1 . റെഡി ടു കുക്ക് പച്ചക്കറി പായ്ക്കറ്റ് ബിസിനസ്
2 · ഈര്‍ക്കില്‍ ചൂല് നിര്‍മ്മാണം
3 · പാളപ്പാത്ര നിര്‍മ്മാണം
4 · സാരിപ്പാവാട നിര്‍മ്മാണം
5 · ഇടിച്ചക്ക അച്ചാര്‍ നിര്‍മ്മാണം
6 · കുരുമുളക്പൊടി നിര്‍മ്മാണം
7 · കൊണ്ടാട്ടം നിര്‍മ്മാണം
8 · പോത്ത് വളര്‍ത്തല്‍
9 · ഹാന്‍ഡ് വാഷ് നിര്‍മ്മാണം
10 · ഇഞ്ചി മിഠായി നിര്‍മ്മാണം
11 · കിണ്ണത്തപ്പം നിര്‍മ്മാണം
12 · വിനാഗിരി / ചൊറുക്ക നിര്‍മ്മാണം
13 · കപ്പപ്പൊടി നിര്‍മ്മാണം
14 · സോള്‍വന്റ് സിമന്റ് നിര്‍മ്മാണം
15 · ബെഡ്ഷീറ്റുകളും പില്ലോകവറുകളും നിര്‍മ്മാണം
16 · കറി ഷോപ്പുകള്‍
17 · ചാണകം വില്‍ക്കാം ഓണ്‍ലൈനായും
18 · അവല് നിര്‍മ്മാണം
19 · മൊബൈല്‍ കവര്‍ പ്രിന്റിംഗ്
20 · മഞ്ഞള്‍പ്പൊടി നിര്‍മ്മാണം
21 · ടൊമാറ്റോ സോസ് നിര്‍മ്മാണം
22 · കിഡ്സ് ഗാര്‍മെന്റ്സ് നിര്‍മ്മാണം
23 · പശുവളര്‍ത്തല്‍
24 · ഡ്രൈ ഫിഷ് പ്രോസസ്സിംഗ് ബിസിനസ്
25 · ചമ്മന്തിപ്പൊടി നിര്‍മ്മാണം
26 · സിന്തെറ്റിക് വിനാഗിരി നിര്‍മ്മാണം
27 · ഇന്റഗ്രേഷന്‍ കോഴി വളര്‍ത്തല്‍
28 · ബേബിസെറ്റ് നിര്‍മ്മാണം
29 · നൈറ്റി നിര്‍മ്മാണം
30 · പെറ്റ് ബോട്ടില്‍ സോഡ നിര്‍മ്മാണം
31 · തെര്‍മോകോള്‍ പ്ലേറ്റ് നിര്‍മ്മാണം
32 · പേപ്പര്‍ കപ്പ് നിര്‍മ്മാണം
33 · പേപ്പര്‍ പ്ലേറ്റ് നിര്‍മ്മാണം
34 · കാറ്ററിംഗ് സര്‍വ്വീസ്
35 · നോട്ട്ബുക്ക് നിര്‍മ്മാണം
36 · ബോള്‍പെന്‍ നിര്‍മ്മാണം
37 · വാഷിംഗ് സോപ്പ് നിര്‍മ്മാണം
38 · മെഴുകുതിരി നിര്‍മ്മാണം
39 · ചന്ദനത്തിരി നിര്‍മ്മാണം
40 · കര്‍പ്പൂര നിര്‍മ്മാണം
41 · മോള്‍ഡഡ് കണ്ടയ്നര്‍ നിര്‍മ്മാണം
42 · ഫ്ലക്സ് പ്രിന്റിംഗ് ബിസിനസ്.
43 · ഹോളോ ബ്രിക്സ് നിര്‍മ്മാണം
44 · ഹവായ് ചപ്പല്‍ നിര്‍മ്മാണം
45 · കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണം
46 · ഇരുമ്പാണി നിര്‍മ്മാണം
47 · യന്ത്രഉപകരണങ്ങള്‍ വാടകയ്ക്ക് നല്കല്
48 · വാര്‍ക്കത്തകിടുകള്‍ വാടകയ്ക്ക്
49 · കാട വളര്‍ത്തല്‍
50 · പുല്ച്ചൂല് (ഗ്രാസ് ബ്രൂം) നിര്‍മ്മാണം
51 · അരിയുണ്ട നിര്‍മ്മാണം
52 · ചീര കൃഷി
53 · ബ്രോയിലര്‍ ആട് വളര്‍ത്തല്‍
54 · പപ്പായ കൃഷി
55 · തേനീച്ച വളര്‍ത്തല്‍
56 · മുയല് വളര്‍ത്തല്‍
57 · മുത്ത് കൃഷി
58 · പൊടിപ്പ് മില്ല്
59 · ഉണ്ണിയപ്പ നിര്‍മ്മാണം
60 · അക്വാപോണിക്സ്
61 · അരിപ്പൊടി നിര്‍മ്മാണം
62 · ദോശ-ഇഡ്ഡലി മിക്സ് നിര്‍മ്മാണം
63 · ഹോംമേഡ് ചോക്കളേറ്റ് നിര്‍മ്മാണം
64 · കപ്പ ചിപ്സ് നിര്‍മ്മാണം
65 · ടോയിലറ്റ് സോപ്പ് നിര്‍മ്മാണം
66 · കൈചപ്പാത്തി നിര്‍മ്മാണം
67 · അച്ചാര്‍ നിര്‍മ്മാണം
68 · കപ്പലണ്ടി മിഠായി നിര്‍മ്മാണം
69 · നാടന്‍ പലഹാര നിര്‍മ്മാണം
1 . റെഡി ടു കുക്ക് പച്ചക്കറി പായ്ക്കറ്റ് ബിസിനസ്
2 · ഈര്‍ക്കില്‍ ചൂല് നിര്‍മ്മാണം
3 · പാളപ്പാത്ര നിര്‍മ്മാണം
4 · സാരിപ്പാവാട നിര്‍മ്മാണം
5 · ഇടിച്ചക്ക അച്ചാര്‍ നിര്‍മ്മാണം
6 · കുരുമുളക്പൊടി നിര്‍മ്മാണം
7 · കൊണ്ടാട്ടം നിര്‍മ്മാണം
8 · പോത്ത് വളര്‍ത്തല്‍
9 · ഹാന്‍ഡ് വാഷ് നിര്‍മ്മാണം
10 · ഇഞ്ചി മിഠായി നിര്‍മ്മാണം
11 · കിണ്ണത്തപ്പം നിര്‍മ്മാണം
12 · വിനാഗിരി / ചൊറുക്ക നിര്‍മ്മാണം
13 · കപ്പപ്പൊടി നിര്‍മ്മാണം
14 · സോള്‍വന്റ് സിമന്റ് നിര്‍മ്മാണം
15 · ബെഡ്ഷീറ്റുകളും പില്ലോകവറുകളും നിര്‍മ്മാണം
16 · കറി ഷോപ്പുകള്‍
17 · ചാണകം വില്‍ക്കാം ഓണ്‍ലൈനായും
18 · അവല് നിര്‍മ്മാണം
19 · മൊബൈല്‍ കവര്‍ പ്രിന്റിംഗ്
20 · മഞ്ഞള്‍പ്പൊടി നിര്‍മ്മാണം
21 · ടൊമാറ്റോ സോസ് നിര്‍മ്മാണം
22 · കിഡ്സ് ഗാര്‍മെന്റ്സ് നിര്‍മ്മാണം
23 · പശുവളര്‍ത്തല്‍
24 · ഡ്രൈ ഫിഷ് പ്രോസസ്സിംഗ് ബിസിനസ്
25 · ചമ്മന്തിപ്പൊടി നിര്‍മ്മാണം
26 · സിന്തെറ്റിക് വിനാഗിരി നിര്‍മ്മാണം
27 · ഇന്റഗ്രേഷന്‍ കോഴി വളര്‍ത്തല്‍
28 · ബേബിസെറ്റ് നിര്‍മ്മാണം
29 · നൈറ്റി നിര്‍മ്മാണം
30 · പെറ്റ് ബോട്ടില്‍ സോഡ നിര്‍മ്മാണം
31 · തെര്‍മോകോള്‍ പ്ലേറ്റ് നിര്‍മ്മാണം
32 · പേപ്പര്‍ കപ്പ് നിര്‍മ്മാണം
33 · പേപ്പര്‍ പ്ലേറ്റ് നിര്‍മ്മാണം
34 · കാറ്ററിംഗ് സര്‍വ്വീസ്
35 · നോട്ട്ബുക്ക് നിര്‍മ്മാണം
36 · ബോള്‍പെന്‍ നിര്‍മ്മാണം
37 · വാഷിംഗ് സോപ്പ് നിര്‍മ്മാണം
38 · മെഴുകുതിരി നിര്‍മ്മാണം
39 · ചന്ദനത്തിരി നിര്‍മ്മാണം
40 · കര്‍പ്പൂര നിര്‍മ്മാണം
41 · മോള്‍ഡഡ് കണ്ടയ്നര്‍ നിര്‍മ്മാണം
42 · ഫ്ലക്സ് പ്രിന്റിംഗ് ബിസിനസ്.
43 · ഹോളോ ബ്രിക്സ് നിര്‍മ്മാണം
44 · ഹവായ് ചപ്പല്‍ നിര്‍മ്മാണം
45 · കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണം
46 · ഇരുമ്പാണി നിര്‍മ്മാണം
47 · യന്ത്രഉപകരണങ്ങള്‍ വാടകയ്ക്ക് നല്കല്
48 · വാര്‍ക്കത്തകിടുകള്‍ വാടകയ്ക്ക്
49 · കാട വളര്‍ത്തല്‍
50 · പുല്ച്ചൂല് (ഗ്രാസ് ബ്രൂം) നിര്‍മ്മാണം
51 · അരിയുണ്ട നിര്‍മ്മാണം
52 · ചീര കൃഷി
53 · ബ്രോയിലര്‍ ആട് വളര്‍ത്തല്‍
54 · പപ്പായ കൃഷി
55 · തേനീച്ച വളര്‍ത്തല്‍
56 · മുയല് വളര്‍ത്തല്‍
57 · മുത്ത് കൃഷി
58 · പൊടിപ്പ് മില്ല്
59 · ഉണ്ണിയപ്പ നിര്‍മ്മാണം
60 · അക്വാപോണിക്സ്
61 · അരിപ്പൊടി നിര്‍മ്മാണം
62 · ദോശ-ഇഡ്ഡലി മിക്സ് നിര്‍മ്മാണം
63 · ഹോംമേഡ് ചോക്കളേറ്റ് നിര്‍മ്മാണം
64 · കപ്പ ചിപ്സ് നിര്‍മ്മാണം
65 · ടോയിലറ്റ് സോപ്പ് നിര്‍മ്മാണം
66 · കൈചപ്പാത്തി നിര്‍മ്മാണം
67 · അച്ചാര്‍ നിര്‍മ്മാണം
68 · കപ്പലണ്ടി മിഠായി നിര്‍മ്മാണം
69 · നാടന്‍ പലഹാര നിര്‍മ്മാണം
എന്തുകൊണ്ട് എല്ലാ സംരംഭകരും വിജയിക്കുന്നില്ല?.
ഇനി എന്ത് ബിസിനസ്? – ഇതാ ഒരു വഴികാട്ടി.
സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നും ചെയ്യുന്ന ജോലിയുടെ വിരസതയിൽ നിന്ന് മാറി അവനവന്റെ ബോസ് ആകാൻ ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം. അത്തരക്കാർക്കായി പ്രശസ്ത ബിസിനസ് കൺസൾട്ടന്റ് സുധീർ ബാബു എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു. ...
'വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം' എന്ന പുസ്തം’ സുധീർ ബാബു .
സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നും ചെയ്യുന്ന ജോലിയുടെ വിരസതയിൽ നിന്ന് മാറി അവനവന്റെ ബോസ് ആകാൻ ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം. അത്തരക്കാർക്കായി പ്രശസ്ത ബിസിനസ് കൺസൾട്ടന്റ് സുധീർ ബാബു എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു. ...
'വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം' എന്ന പുസ്തം’ സുധീർ ബാബു .
- വളരെ കുറച്ച് പേർക്ക് മാത്രം ബിസിനസ് വിജയം കാരണം?.
- ബിസിനസുകൾ തിരഞ്ഞെടുക്കുമ്പോൾ?.
- എന്തുകൊണ്ട് എല്ലാ സംരംഭകരും വിജയിക്കുന്നില്ല?...
ഒരു സംരംഭം ആരംഭിക്കുന്നതിന് വേണ്ട ലൈസന്‍സുകള്‍
ഒരു സംരംഭം ആരംഭിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ലൈസന്‍സ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്കുന്നവയാണ്. ഈ ലൈസന്‍സുകള്‍ പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ക്കാണ് നല്‍കുന്നത്. ഇതില്‍ ആദ്യത്തേത് ഫാക്ടറി കെട്ടിടം നിര്‍മിക്കുന്നതിനാണ്. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയ/പ്ലോട്ട്, കിന്‍ഫ്ര പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കെട്ടിടം നിര്‍മിക്കാന്‍ ഈ രീതിയിലുള്ള അനുവാദം ആവശ്യമില്ല. എന്നാല്‍ മറ്റിടങ്ങളില്‍ ഇത് നിര്‍ബന്ധമായും നേടണം. അടുത്ത ഇനം പ്ലാന്റും യന്ത്രസാമഗ്രികളുംസ്ഥാപിക്കുന്നതിനുള്ള ലൈസന്‍സാണ്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സംരംഭകര്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് നിയമാനുസൃതമുള്ള ലൈസന്സുകളൊ ക്ലിയറന്സുകളൊ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ ടൗണ്‍ പ്ലാനിങ് വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതികളാണ്. ഇവയുടെ ജില്ലാ ഓഫീസുകളിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. മുദ്രപ്പത്രത്തില്‍ മൂലധനത്തിന്റെ വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം, മൂന്നുവര്‍ഷത്തെ ഫീസടച്ച രസീത്, എ-4 പേപ്പറില്‍ 100 മീറ്റര്‍ ചുറ്റളവിലെ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയുടെ വിവരങ്ങള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
ഫാക്ടറിനിയമത്തിന്റെ പരിധിയില്‍വരുന്ന സംരംഭങ്ങളുടെ കെട്ടിടങ്ങള്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍നിന്നുള്ള അംഗീകാരവും വേണം. ഇതിനുപുറമെ ഫാക്ടറിനിയമത്തിന്റെ 6, 7, 8 വകുപ്പുകള്‍ പ്രകാരമുള്ള രജിസ്ട്രേഷനും ആവശ്യമാണ്. ഭൂഗര്‍ഭ, ഖനന മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണെങ്കില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്നുള്ള എന്‍ഒസി നിര്‍ബന്ധമാണ്. ഇതിന് വകുപ്പിന്റെ ജില്ലാ ഓഫീസില്‍ ഫോറം എട്ടിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറില്‍നിന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് ലഭിക്കുന്നതിനായി നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ സൈറ്റ് പ്ലാനിന്റെ രണ്ടു കോപ്പി, ടാക്സ് രസീത്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വാടകച്ചീട്ടോ, കെട്ടിടത്തിന്റെ പ്ലാന്‍, ലൊക്കേഷന്‍ സ്കെച്ച്, 100 മീറ്റര്‍ ചുറ്റളവിലുള്ളവരുടെ എന്‍ഒസി എന്നിവയാണ് നല്‍കേണ്ടത്. പ്രിന്റിങ് പ്രസ്സാണ് തുടങ്ങുന്നതെങ്കില്‍ ജില്ലാ മജിസ്ട്രേട്ടിന്റെ ക്ലിയറന്‍സ് ആവശ്യമാണ്.
ഇതുപോലെ ഇലക്ട്രിക് ഹീറ്റര്‍, ഇലക്ട്രിക് അയേണ്‍, എല്‍പിജി സിലിന്‍ഡറുകള്‍, സിമന്റ്, പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ തുടങ്ങി നൂറിലേറെഉല്പ്പന്നങ്ങള്ക്ക് ബിഐഎസ് സര്ട്ടിഫിക്കേഷന് മാര്‍ക്ക് നിര്‍ബന്ധമായും വാങ്ങണം. ഇനി അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോളറുടെ ലൈസന്‍സും ക്ലിയറന്‍സും നിര്‍ബന്ധമാണ്. ഫര്‍ണിച്ചര്‍, പ്ലൈവുഡ്, സോമില്‍ എന്നിവ ആരംഭിക്കുന്നതിന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ചെയര്‍മാനായ സംസ്ഥാനതല സമിതിയുടെ അനുവാദം നിര്‍ബന്ധമാണ്. തീപ്പെട്ടി,പടക്കം, സോള്‍വെന്റുകള്‍ തുടങ്ങിയവയ്ക്ക് എക്സ്പ്ലോസീവ് നിയമപ്രകാരം നാഗ്പുരിലെ എക്സ്പ്ലോസീവ്ഡയറക്ടറേറ്റ് നല്കുന്ന ലൈസന്‍സ് ആവശ്യമാണ്. നികുതിസംബന്ധമായ രജിസ്ട്രേഷനെക്കുറിച്ച് അറിയാനും സംരംഭങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നവര്ക്ക് ആഗ്രഹം ഉണ്ടാകുമല്ലോ. വാല്യു ആഡഡ് ടാക്സ് പ്രകാരമുള്ള രജിസ്ട്രേഷന് ലഭിക്കാന്‍ ബന്ധപ്പെട്ട കമേഴ്സ്യല്‍ ടാക്സ് ഓഫീസറെയാണ് സമീപിക്കേണ്ടത്.
ഫോറം 1, 2എ എന്നിവയിലെ അപേക്ഷയോടൊപ്പം ഡെപ്പോസിറ്റ് തുകയും അടയ്ക്കണം. കമ്പനികള്‍ക്ക് മെമ്മോറാണ്ടം ഓഫ് ആര്‍ട്ടിക്കിള്‍സ്, പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഐഡി പ്രൂഫ്, പാന്‍കാര്‍ഡ്, സത്യവാങ്മൂലം, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വാടകച്ചീട്ടോ, തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ലൈസന്‍സ് എന്നിവയും ഇതോടൊപ്പം ഹാജരാക്കണം. സ്ഥാപനം തുടങ്ങുന്നത് പങ്കാളിത്താടിസ്ഥാനത്തിലാണെങ്കില് തിരുവനന്തപുരത്തെ രജിസ്ട്രേഷന് ഐജി ഓഫീസിലും കമ്പനികള്‍ എറണാകുളത്ത് കാക്കനാടുള്ള കമ്പനി രജിസ്ട്രാര്‍ ഓഫീസിലും രജിസ്ട്രേഷന് നടത്തിയശേഷമാകണം പ്രവര്‍ത്തനം തുടങ്ങേണ്ടത്. ജില്ലാ വ്യവസായകേന്ദ്രം മുന്‍ ജനറല്‍ മാനേജര്‍
അഡ്വ. ബി പ്രസന്നകുമാര്‍Updated: Monday Oct 7, 2013
Read more: http://www.deshabhimani.com/news/business/general-news/361955
======================
എങ്ങനെ ഒരു ബിസിനസ് സംരംഭത്തിന് രൂപം നല്‍കാം ? സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പലതരത്തിലാകാം. പ്രൊപ്രൈറ്റര്‍...
സംരംഭകരെ സഹായിക്കാൻ പദ്ധതികൾ ഏറെ Thursday 28 April 2016 08:52 AM IST by നിധീഷ് ചന്ദ്രൻ...
കേരളത്തിലെ വിവിധ സർക്കാർ ഏജൻസികൾ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതികൾ, വായ്പ എടുത്ത് തൊഴിൽ സംരം...
സ്വയം തൊഴില്‍
നിങ്ങൾ റെഡിയാണോ? ഇതാ ചില ബിസിനസ് ആശയങ്ങൾ -1
ക്ലോത്ത് ബാഗുകള്‍
വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കോ കുടുംബവുമൊത്തോ തുടങ്ങാവുന്ന, റിസ്ക് കുറഞ്ഞ അഞ്ച് ബിസിനസ് ആശയങ്ങള്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മെച്ചപ്പെട്ട വിപണി ഉറപ്പുതരുന്ന ഉത്പന്നങ്ങളാണ് ഇവ. വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല എന്നതും നിയമപരമായ നൂലാമാലകള്‍ കുറവാണെന്നതുമാണ് മറ്റു സവിശേഷതകള്‍.മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാവുന്ന സംരംഭങ്ങളാണ് ഇവ.
പ്രാദേശിക രുചി, സ്വഭാവം എന്നിവ അനുസരിച്ച് പ്രോജക്ടുകളില്‍ ഭേദഗതികള്‍ വരുത്താം. ക്രെഡിറ്റ് വില്പന കുറവായിരിക്കും. മെച്ചപ്പെട്ട വരുമാനം ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ നിക്ഷേപം നടത്തി സ്ഥാപനം വിപുലപ്പെടുത്താം. കൂടുതല്‍ നിര്‍ദേശങ്ങളും സേവനങ്ങളും ലഭിക്കാന്‍ വ്യവസായ വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെടണം.
ക്ലോത്ത് ബാഗുകള്‍
തയ്യല്‍ വശമുള്ള വനിതകള്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുന്ന ഒരു സംരംഭമാണ് തുണികൊണ്ടുള്ള ബാഗുകളുടെ നിര്‍മാണം. വളരെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകളാണ് ക്ലോത്ത് ബാഗുകള്‍. ഇതിന്റെ വിപണി ഇപ്പോള്‍ നന്നായി വികസിച്ചുവരുന്നുണ്ട്. ബാഗ് ഷോപ്പുകളില്‍ ഇത്തരം ബാഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും വിവിധ വലിപ്പത്തിലും ഡിസൈനിലും ഇത്തരം ബാഗുകള്‍ ലഭിക്കുന്നില്ല. വിവിധ രൂപത്തിലും വലിപ്പത്തിലും ഡിസൈന്‍ ചെയ്യാം എന്നതാണ് ക്ലോത്ത് ബാഗിന്റെ വിജയം. നന്നായി ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ വിപണി പിടിച്ചെടുക്കാം. വനിതകള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ ഇത്തരം മേഖലയിലേക്ക് കടന്നുവരാം.
കനം കുറഞ്ഞതും കൂടിയതുമായ തുണിത്തരങ്ങള്‍ കൊണ്ട് ബാഗ് നിര്‍മിക്കാം. ചുരുട്ടി ഒരു പേഴ്സ് രൂപത്തില്‍ കൊണ്ടുനടക്കാവുന്ന ബാഗുകളുമുണ്ട്. ആവശ്യസമയത്ത് തുറന്ന് ഉപയോഗിക്കാം. ബാഗ് ഷോപ്പുകളിലൂടെ നന്നായി വിറ്റുപോകും. നേരിട്ട് വ്യക്തികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സ്ത്രീകളും ഉണ്ട്. വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോളിയസ്റ്റര്‍, ബനിയന് തുണിത്തരങ്ങളും കട്ടിയുള്ള കോട്ടണ്‍ തുണിത്തരങ്ങളും ഉപയോഗിച്ച് ബാഗുകള്‍ നിര്‍മിച്ച് വരുന്നുണ്ട്. ഇത്തരം ക്ലോത്തുകള്‍ പൊതുവിപണിയില്‍ സുലഭമായി ലഭിക്കും. വേസ്റ്റ് ക്ലോത്ത് ഉപയോഗിച്ചും ബാഗുകള്‍ നിര്‍മിക്കാം.
ആവശ്യമായ സ്ഥിര നിക്ഷേപം
1. കെട്ടിടം: 250 ച. അടി
2. തയ്യല്‍ മെഷീനുകള്‍ (മോട്ടോര്‍ ഘടിപ്പിച്ച മോഡേണ്‍ മെഷീനുകള്‍) 2 എണ്ണം
= 45,000.00
3. കട്ടിങ് ടേബിള്‍, മറ്റ് തയ്യല്‍ ഉപകരണങ്ങള്‍, സ്റ്റൂളുകള്‍ മുതലായവ = 15,000.00
ആകെ = 60,000.00
ആവര്‍ത്ത നിക്ഷേപം
1. തുണികള്‍ ശരാശരി മീറ്ററിന് 50 രൂപ നിരക്കില്‍ 10 ദിവസത്തേക്ക് (പ്രതിദിനം 240 മീറ്റര്‍) (5 ഃ 10 ഃ 240) = 1,20,000.00
2. മൂന്ന് പേര്‍ക്ക് കൂലി 500 രൂപ ക്രമത്തില്‍ (3 ഃ 500 ഃ 10) = 15,000.00
3. സ്റ്റിച്ചിങ് മെറ്റീരിയലുകള്‍, പാക്കിങ് സാമഗ്രികള്‍ മുതലായവ = 8000.00
4. തേയ്മാനം, കയറ്റിറക്ക്, ട്രാന്സ്പോര്ട്ടേഷന് = 7000.00
ആകെ = 1,50,000.00
ഇ. ആകെ നിക്ഷേപം (അ+ആ) = 2,10,000.00
ഉ. ഒരു ദിവസത്തെ ഉത്പാദനം 80 ബാഗുകള്‍ എന്ന ക്രമത്തില്‍ (വിവിധ അളവുകളില്‍) 230 രൂപ നിരക്കില്‍ 10 ദിവസത്തെ വരുമാനം (80ഃ230ഃ10) = 1,84,000.00
ഋ. 10 ദിവസത്തെ ലാഭം (1,84,000 -1,50,000)
= 34,000.00
എ. ഒരു മാസത്തെ (25 ദിവസത്തെ) ലാഭം = 85,000.00
5 ശതമാനം (4,250 രൂപ) വില്പന െചലവ് കണക്കാക്കിയാല്‍ പ്രതിമാസം ലഭിക്കാവുന്ന
അറ്റാദായം (85,000- 4,250) = 80,750.00 രൂപ
(50 രൂപ മുതല്‍ 500 രൂപ വരെ വിലയ്ക്ക് ക്ലോത്ത് ബാഗുകള്‍ വില്‍ക്കുന്നുണ്ട്. പൗച്ചുകള്‍ മുതല്‍ ബിഗ് ഷോപ്പറുകള്‍ വരെ ഇതില്‍പ്പെടുന്നു. ശരാശരി വില 230 ആയി എടുത്തിരിക്കുന്നു).
ഉപ്പിലിട്ട ഉത്പന്നങ്ങള്‍
ഉപ്പിലിട്ട ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് നല്ല വിപണിയാണ്. അച്ചാറുകള്‍ക്ക് പകരക്കാരനായി പോലും ഉപ്പിലിട്ടത് വിറ്റ് പോകുന്നു. മാങ്ങ, ചെത്തുമാങ്ങ, ഉണക്കമാങ്ങ, കടുമാങ്ങ, നാരങ്ങ, നെല്ലിക്ക, പുളിനെല്ലിക്ക, ജാതിക്ക തൊണ്ട്, കാരയ്ക്ക, ചാമ്പക്ക, അമ്പഴങ്ങ, വെളുത്തുള്ളി, കാരറ്റ്, മുളക്, കാന്താരിമുളക്, കുരുമുളക് വള്ളി, പച്ചമുളക് തുടങ്ങി ധാരാളം ഇനങ്ങള്‍ ഉപ്പിലിട്ട് വില്‍ക്കാവുന്നതാണ്. വളരെ ലാഭകരമായി വില്ക്കാന് പറ്റിയ ഒരു ഉത്പന്നമാണ് ഇത്. പാരമ്പര്യ ഉത്പന്നമാണ് എന്ന മേന്മയും ഉണ്ട്.
ഉത്പന്നങ്ങള്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നു. പിന്നീട് തരംതിരിച്ച് കഴുകി ജലാംശം കളഞ്ഞതിന് ശേഷം പ്ലാസ്റ്റിക് വാട്ടര്‍ടാങ്കില്‍ ചൂടുവെള്ളത്തില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് 10:1 എന്ന അനുപാതത്തില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് കെട്ടിവയ്ക്കുന്നു. 45-90 ദിവസത്തിനുള്ളില്‍ പുറത്തെടുത്ത് പായ്ക്ക് ചെയ്ത് വില്‍ക്കുന്നു. ഇതാണ് നിര്‍മാണ രീതി. കൂടുതല്‍ ദിവസം ഇരിക്കുമ്പോള്‍ ഗുണവും വര്‍ദ്ധിക്കുന്നു.
ബേക്കറികള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, പച്ചക്കറി കടകള്‍, സ്കൂള്‍ പ്രദേശങ്ങള്‍, മദ്യശാലയ്ക്ക് സമീപമുള്ള കടകള്‍ എന്നിവിടങ്ങളിലൂടെ നന്നായി വിറ്റ് പോകും. കര്‍ഷകര്‍ നേരിട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ വലിയ അളവില്‍ മാര്‍ജിനോടുകൂടി അധിക വരുമാനം ഉണ്ടാക്കാം. കുടുംബസംരംഭമായി വളരെ എളുപ്പത്തില്‍ ഇതിലേക്ക് വരാന്‍ കഴിയും. ക്രെഡിറ്റ് ഇല്ലാത്ത വില്പനകള് നടക്കും എന്നത് ഏറെ ഗുണകരം. ഉത്പന്നങ്ങളിലെ വൈവിധ്യം, പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാത്ത നിര്‍മാണരീതി, പാരമ്പര്യ രീതിയിലെ നിര്‍മാണം എന്നിവ പ്രത്യേകം ശ്രദ്ധിച്ചാല്‍ നന്നായി തിളങ്ങാം.
ആവശ്യമായ സ്ഥിരം നിക്ഷേപം
1. കെട്ടിടം 500 ച.അടി (വൃത്തിയുള്ളത്)
2. പ്ളാസ്റ്റിക് ടാങ്കുകള്‍ 10 എണ്ണം 3000 രൂപ ക്രമത്തില്‍ 10ഃ3000 =30,000.00
3. വേയിങ് ബാലന്‍സ്, പാക്കിങ് മെഷീന്, വര്‍ക്കിങ് ടേബിള്‍, ടൂള്‍സ് തുടങ്ങിയവ = 20,000.00
ആകെ = 50,000.00
ആ ആവര്‍ത്തന നിക്ഷേപം
1. 25 ദിവസത്തേക്ക് ആവശ്യമായിവരുന്ന ഉല്പന്നങ്ങള് 4000 കിലോഗ്രാം. ശരാശരി 30 രൂപ നിരക്കിന് (4000 ഃ 30) =1,20,000.00
2. രണ്ടുപേരുെട കൂലി =20,000
3. ഉപ്പ്, വിനാഗിരി, പാക്കിങ് സാമഗ്രികള്‍, തേയ്മാനം, പലിശ മുതലായവ 10,000.00
ആകെ = 1,50,000.00
ഇ ആകെ നിക്ഷേപം അ + ആ =2,00,000.00
ഉ പ്രതീക്ഷിക്കാവുന്ന വരുമാനം
1. പ്രതിദിനം 110 കി.ഗ്രാമിന്റെ വില്പന 80 രൂപ ക്രമത്തില്‍ (110ഃ80) = 8800.00
2. ഒരു മാസത്തെ (25 ദിവസത്തെ) വരുമാനം (8800ഃ25) = 2,20,000
ഋ ഒരുമാസത്തെ (25 ദിവസത്തെ)ലാഭം
(2,20,000-1,50,000) = 70,000/
വില്പന ചെലവുകള്‍ക്കും മറ്റും (5%) = 3,500/
ഇതുകൂടി കണക്കാക്കിയാല്‍ (70,000-3,500) 66,500/ രൂപയുടെ പ്രതിമാസ അറ്റാദായം ഉണ്ടാക്കാം.
കശുവണ്ടി ബോള്‍/കേക്ക്
മിഠായിയും, സ്നാക്സും ആയി ഉപയോഗിക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന േബാളും കേക്കും. വനിതകള്‍ക്ക് വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് ഇത്തരം സംരംഭത്തിലേക്ക് ഇറങ്ങാന്‍ കഴിയും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, കാന്റീനുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവിടങ്ങളിലൂടെ വില്‍ക്കാം.
വലിയ സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ ആരംഭിക്കാം. അസംസ്കൃത വസ്തുവായ കശുവണ്ടി, ശര്‍ക്കര, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇവിടെ തന്നെ ലഭിക്കും. ബ്രോക്കണ്‍ (പൊടിഞ്ഞ) കശുവണ്ടി പരിപ്പാണ് ഇതിന് ഉപയോഗിക്കുന്നത്. രണ്ട് / നാല് / എട്ട് ബ്രോക്കണ്‍ പീസുകള്‍ ഇതിനായി ഉപയോഗിക്കാം. വറുത്തെടുത്ത ബ്രോക്കണ്‍ കശുവണ്ടിപരിപ്പ് ശര്‍ക്കരയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ഉരുക്കി മോള്‍ഡില്‍ നിക്ഷേപിക്കുന്നു. ചൂടാറിക്കഴിഞ്ഞാല്‍ കശുവണ്ടി ബാര്‍ റെഡിയായി. ഇതുതന്നെ ചൂടോടെ ഉണ്ടയാക്കിയാല് കാഷ്യൂ േബാള് തയ്യാറായി. ഈന്തപ്പഴം പോലുള്ള ഫ്രൂട്ട്സുകള്‍ ചേര്‍ത്തും ഇവ ഉണ്ടാക്കാം. റെയില്‍, വിമാന യാത്രകളില്‍ വളരെ സവിശേഷമായ സ്നാക്സായി ഇത് വിളമ്പുന്നുണ്ട്.
ആവശ്യമായ സ്ഥിര നിക്ഷേപം
1. കെട്ടിടം 200 ച. അടി (വൃത്തിയുള്ളത്)
2. വറുക്കാനുള്ള ചട്ടികളും, മോള്‍ഡും അടുപ്പും = 25,000.00
3. വര്‍ക്കിങ് ടേബിള്‍ = 4,000.00
4. കവര്‍ സീലിങ് മെഷീന് = 6,000.00
ആകെ = 35,000.00
ആവര്‍ത്തന നിക്ഷേപം
1. പ്രതിദിനം 20 കി.ഗ്രാം ബ്രോക്കണ്‍ കശുവണ്ടി പരിപ്പ് 300 രൂപ നിരക്കില്‍
20 ദിവസത്തേക്കും(20 ഃ 300 ഃ 20) = 1,20,000.00
2. ശര്‍ക്കര / മറ്റ് സുഗന്ധ വ്യഞ്ജനങ്ങള്‍ = 20,000.00
3. ഗ്യാസ് / വിറക് = 3,000.00
4. പാക്കിങ് സാമഗ്രികള്‍ തേയ്മാനം, ട്രാന്സ്പോര്ട്ടേഷന് മുതലായവ = 3,000.00
5. 20 ദിവസത്തേക്ക് കൂലി 2 പേര്‍ക്ക് (400 ഃ 2 ഃ 20) = 16,000.00
ആകെ 1,62,000.00
ഇ. ആകെ നിക്ഷേപം
അ+ആ = 1,97,000.00
പ്രതിമാസം പ്രതീക്ഷിക്കാവുന്ന ലാഭം
1. ഒരു ദിവസത്തെ കശുവണ്ടി മിഠായി 19 കി.ഗ്രാം 600 രൂപ നിരക്കില്‍
വില്ക്കുമ്പോള് 20 ദിവസത്തെ വിറ്റുവരവ് 19 ഃ 600 ഃ 20 = 2,28,000.00
2. 20 ദിവസത്തെ ലാഭം (2,28,000 1,62,000) = 66,000.00
3. പ്രതിമാസം ലഭിക്കാവുന്ന ലാഭം 25 ദിവസത്തേക്ക്
(66000/20ഃ25) = 3300 ഃ 25 = 82,500.00
5% തുകയായ 4125/ രൂപ വില്പന പ്രോത്സാഹന ചെലവുകള്‍ക്ക് വരാവുന്നതാണ്.
4. അങ്ങനെ നോക്കിയാല്‍ പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം (82,500 4125) = 78,375/
സുഗന്ധവ്യഞ്ജന പായ്ക്കറ്റുകള്‍
വനിതകള്‍ക്ക് ശോഭിക്കാവുന്ന ഒരു സംരംഭമാണ് സുഗന്ധവ്യഞ്ജനങ്ങള്‍ പായ്ക്കറ്റിലാക്കിയുള്ള വില്പന. നാട്ടില്‍ സുഗമമായി ലഭിക്കുന്ന ജാതിക്ക, ഗ്രാമ്പൂ, കുരുമുളക്, ചുക്ക്, കറുകപ്പട്ട എന്നിവ നൂതന രീതിയില്‍ ആകര്‍ഷകമായ പായ്ക്കറ്റുകളിലാക്കി വില്‍ക്കാവുന്നതാണ്. ഒരു കുടുംബ സംരംഭമായി ഇത് നടത്താം. സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങി ഉണക്കി വില്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ ഉണക്കിയവ തന്നെ വാങ്ങി പായ്ക്കറ്റിലാക്കി വില്‍ക്കാം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇത്തരം ഉല്പന്നങ്ങള് വില്‍ക്കുന്നത് രണ്ടിരട്ടിവരെ വിലയ്ക്കാണ്.
മറ്റു കേന്ദ്രങ്ങളിലും ഇത്തരം ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയാണ.് പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി വില്പനശാലകള്, വിവിധ ഷോപ്പുകള്‍, ആയുര്‍വേദ ഔഷധക്കടകള്‍ എന്നിവിടങ്ങളിലൂടെയും നന്നായി വിറ്റുപോകും. 100, 200, 500 ഗ്രാം പാക്കറ്റുകളിലായി വില്‍ക്കാവുന്നതാണ്. അളവിന് അനുസരിച്ചുള്ള കാര്‍ട്ടണ്‍ ബോക്സുകളില്‍ ആകര്‍ഷകമായി പായ്ക്ക്ചെയ്ത് വില്ക്കാന് ശ്രമിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലും പ്രിന്റ്ചെയ്യുന്നതും നന്നായിരിക്കും. എത്ര ആകര്‍ഷകമായി പായ്ക്ക്ചെയ്യാമോ അത്ര നന്നായി വില്‍ക്കാം എന്നതാണ് ഈ ബിസിനസ്സിന്റെ മേന്മ.
വില്പനകള് നേരിട്ടോ ഏജന്റുമാര്‍വഴി കമ്മീഷന് അടിസ്ഥാനത്തിലോ നടത്താന്‍കഴിയും.
ആവശ്യമായ സ്ഥിരനിക്ഷേപം
1. കെട്ടിടം: 150 ച.അടി ഏരിയ
2. പ്ളാസ്റ്റിക് പാക്കിങ് മെഷീന് = 3,500.00
3. വര്‍ക്കിങ് ടേബിള്‍, വേയിങ് സ്കെയില്‍, മറ്റ് ഉപകരണങ്ങള്‍ = 16,500.00
ആകെ 20,000.00
ആവര്‍ത്തന നിക്ഷേപം
1. 10 ദിവസത്തേക്ക് ആവശ്യമായിവരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ 150 കി.ഗ്രാം
ശരാശരി 600 രൂപ നിരക്കില്‍ (150 ഃ 600 )
= 90,000.00
2. പാക്കിങ് മെറ്റീരിയലുകള്‍ = 10,000.00
3. 10 ദിവസത്തെ രണ്ടുപേരുടെ കൂലി 10ഃ400ഃ2 = 8000.00
4. തേയ്മാനം, കയറ്റിറക്ക്, മറ്റുള്ളവ = 7000.00
ആകെ 1,15,000.00
ആകെ നിക്ഷേപം അ + ആ = 1,35,000.00
പ്രതീക്ഷിക്കാവുന്ന വരുമാനം (10 ദിവസം) (വേസ്റ്റേജ് കഴിഞ്ഞ്) 142.5 കി.ഗ്രാം 1000 രൂപയ്ക്ക് വില്ക്കുമ്പോള് 142.5ഃ1000 =1,42,500.00
10 ദിവസത്തെ ലാഭം
=27,500.00
പ്രതിമാസം (25 ദിവസം) പ്രതീക്ഷിക്കാവുന്ന ലാഭം = 68750.00
വില്പന ചെലവുകള്‍ക്ക് 5 % (3438 രൂപ) മാറ്റിവെച്ചാല്‍ ലഭിക്കാവുന്ന അറ്റാദായം = 65,312.00
പുളി പായ്ക്കറ്റിലാക്കിയത്
നിത്യോപയോഗ സാധനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരിനമാണ് പുളി. സാമ്പാര്‍, തീയ്യല്‍, മീന്‍കറി എന്നിവയ്ക്കെല്ലാം പുളി ഉപയോഗിക്കുന്നുണ്ട്. പുളിയുടെ ലഭ്യത ഇപ്പോഴും സുഗമമാണ് എന്ന് പറയാന്‍ കഴിയുകയില്ല. ഈ രംഗത്ത് വലിയ സംരംഭ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് നന്നായി ഉപയോഗപ്പെടുത്തുന്ന ഏതാനും സംരംഭകരുമുണ്ട്.
ഹോട്ടലുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവിടങ്ങളിലെല്ലാം നന്നായി വിറ്റുപോകും. പച്ചക്കറി കടകളിലൂടെയാണ് മുഖ്യമായും വില്പനകള് നടക്കുന്നത്. 100 ഗ്രാം മുതല്‍ 1000 ഗ്രാം വരെയുള്ള പായ്ക്കുകളിലാക്കി വില്‍ക്കാം. ഫീല്‍ഡില്‍ ഇറങ്ങിയാല്‍ സ്ഥിരം കസ്റ്റമേഴ്സിനെ ലഭിക്കും. വലിയ മത്സരം ഇല്ലാത്ത വിപണിയാണ് ഇപ്പോള്‍. അതിനാല്‍ മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം.
കേരളത്തില്‍ പുളി വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. സേലം, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി വിതരണക്കാരില്‍ നിന്ന് പുളി ലഭിക്കും. 50 കിലോഗ്രാമിന്റെ ചാക്കുകളായി കിട്ടുന്ന പുളി, വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് ഉണ്ടയാക്കിയും ബാര്‍ ആക്കിയും വില്‍ക്കുകയാണ് ചെയ്യേണ്ടത്. പുളിയുടെ ഉള്ളിലെ കായ് (കുരു) കളഞ്ഞും അല്ലാതേയും ഇത് ലഭിക്കും. ലഭിക്കുന്ന അതേ രീതിയിലോ, കുരു കളഞ്ഞോ ഉണ്ടയാക്കി വില്‍ക്കാവുന്നതാണ്. പ്രാദേശികമായി ഏതിനാണ് ഡിമാന്‍ഡ് എന്ന് മനസ്സിലാക്കി ഇതില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കാവുന്നതാണ്. മെഷിനറി സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഇത് ചെയ്യാന്‍ കഴിയും.
ആവശ്യമായ സ്ഥിര നിക്ഷേപം
1. കെട്ടിടം: 300 ച. അടി (വൃത്തിയുള്ളത്)
2. പ്ലാസ്റ്റിക് കവര്‍ സീലിങ് മെഷീന് = 3000.00
3. വര്‍ക്കിങ് ടേബിള്‍, വേയിങ് ബാലന്‍സ്, ഉപകരണങ്ങള്‍ മുതലായവ = 12000.00
ആകെ 15,000.00
മിക്സിങ് മെഷിന്, പാക്കിങ് മെഷിന് എന്നിവയും ഉപയോഗിച്ച് ഉത്പാദനം എളുപ്പത്തിലാക്കാവുന്നതാണ്. എന്നാല്‍ തുടക്കത്തില്‍ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുന്നതാണ് ഉത്തമം.
ആവര്‍ത്തന നിക്ഷേപം
1. 10 ദിവസത്തേക്ക് ആവശ്യമായി വരുന്ന പുളി കിലോഗ്രാമിന് ശരാശരി 75 രൂപ നിരക്കില്‍
ദിവസം 200 കിലോ എന്ന കണക്കില്‍ 200 ഃ 75 ഃ 10 = 1,50,000.00
2. മൂന്ന് പേര്‍ക്ക് കൂലി 10 ദിവസത്തേക്ക് 400 രൂപ നിരക്കില്‍ (400ഃ3ഃ10) = 12,000.00
3. പാക്കിങ് മെറ്റീരിയലുകള്‍ = 3,000.00
4. തേയ്മാനം, ട്രാന്സ്പോര്ട്ടേഷന് മുതലായവ = 5,000.00
ആകെ = 1,70,000.00
ഇ. ആകെ നിക്ഷേപം അ+ആ = 1,85,000.00
ഉ. പ്രതീക്ഷിക്കാവുന്ന 10 ദിവസത്തെ വരുമാനം
പ്രതിദിനം 220 കി.ഗ്രാം 90 രൂപ നിരക്കില്‍
(ഉപ്പും വെള്ളവും ചേരുന്നതിനാല്‍ 10 മുതല്‍ 20 ശതമാനം വരെ അധികം വില്ക്കാന് കഴിയും)
10 ദിവസത്തെ വില്പന 220 ഃ 90 ഃ 10 = 1,98,000.00
ഋ. 10 ദിവസത്തെ ലാഭം (ഉആ) = 28,000.00
എ. പ്രതിമാസം (25 ദിവസം) ലഭിക്കുന്ന ലാഭം = 70,000.00
വില്പന െചലവുകള്‍ക്ക് (5%) 3500 കണക്കാക്കിയാല്‍ കിട്ടാവുന്ന
പ്രതിമാസ അറ്റാദായം = .66,500
(സംസ്ഥാന വ്യവസായ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറാണ് ലേഖകന്‍.
=============അദര്‍ സ്റ്റോറി ===============
- ഹോംമേഡ് ചോക്കളേറ്റ് നിര്‍മ്മാണം
- കപ്പ ചിപ്സ് നിര്‍മ്മാണം
- ടോയിലറ്റ് സോപ്പ് നിര്‍മ്മാണം
- കൈചപ്പാത്തി നിര്‍മ്മാണം
- അച്ചാര്‍ നിര്‍മ്മാണം
- കപ്പലണ്ടി മിഠായി നിര്‍മ്മാണം
- നാടന്‍ പലഹാര നിര്‍മ്മാണം
ക്ലോത്ത് ബാഗുകള്‍
വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കോ കുടുംബവുമൊത്തോ തുടങ്ങാവുന്ന, റിസ്ക് കുറഞ്ഞ അഞ്ച് ബിസിനസ് ആശയങ്ങള്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മെച്ചപ്പെട്ട വിപണി ഉറപ്പുതരുന്ന ഉത്പന്നങ്ങളാണ് ഇവ. വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല എന്നതും നിയമപരമായ നൂലാമാലകള്‍ കുറവാണെന്നതുമാണ് മറ്റു സവിശേഷതകള്‍.മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാവുന്ന സംരംഭങ്ങളാണ് ഇവ.
പ്രാദേശിക രുചി, സ്വഭാവം എന്നിവ അനുസരിച്ച് പ്രോജക്ടുകളില്‍ ഭേദഗതികള്‍ വരുത്താം. ക്രെഡിറ്റ് വില്പന കുറവായിരിക്കും. മെച്ചപ്പെട്ട വരുമാനം ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ നിക്ഷേപം നടത്തി സ്ഥാപനം വിപുലപ്പെടുത്താം. കൂടുതല്‍ നിര്‍ദേശങ്ങളും സേവനങ്ങളും ലഭിക്കാന്‍ വ്യവസായ വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെടണം.
ക്ലോത്ത് ബാഗുകള്‍
തയ്യല്‍ വശമുള്ള വനിതകള്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുന്ന ഒരു സംരംഭമാണ് തുണികൊണ്ടുള്ള ബാഗുകളുടെ നിര്‍മാണം. വളരെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകളാണ് ക്ലോത്ത് ബാഗുകള്‍. ഇതിന്റെ വിപണി ഇപ്പോള്‍ നന്നായി വികസിച്ചുവരുന്നുണ്ട്. ബാഗ് ഷോപ്പുകളില്‍ ഇത്തരം ബാഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും വിവിധ വലിപ്പത്തിലും ഡിസൈനിലും ഇത്തരം ബാഗുകള്‍ ലഭിക്കുന്നില്ല. വിവിധ രൂപത്തിലും വലിപ്പത്തിലും ഡിസൈന്‍ ചെയ്യാം എന്നതാണ് ക്ലോത്ത് ബാഗിന്റെ വിജയം. നന്നായി ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ വിപണി പിടിച്ചെടുക്കാം. വനിതകള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ ഇത്തരം മേഖലയിലേക്ക് കടന്നുവരാം.
കനം കുറഞ്ഞതും കൂടിയതുമായ തുണിത്തരങ്ങള്‍ കൊണ്ട് ബാഗ് നിര്‍മിക്കാം. ചുരുട്ടി ഒരു പേഴ്സ് രൂപത്തില്‍ കൊണ്ടുനടക്കാവുന്ന ബാഗുകളുമുണ്ട്. ആവശ്യസമയത്ത് തുറന്ന് ഉപയോഗിക്കാം. ബാഗ് ഷോപ്പുകളിലൂടെ നന്നായി വിറ്റുപോകും. നേരിട്ട് വ്യക്തികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സ്ത്രീകളും ഉണ്ട്. വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോളിയസ്റ്റര്‍, ബനിയന് തുണിത്തരങ്ങളും കട്ടിയുള്ള കോട്ടണ്‍ തുണിത്തരങ്ങളും ഉപയോഗിച്ച് ബാഗുകള്‍ നിര്‍മിച്ച് വരുന്നുണ്ട്. ഇത്തരം ക്ലോത്തുകള്‍ പൊതുവിപണിയില്‍ സുലഭമായി ലഭിക്കും. വേസ്റ്റ് ക്ലോത്ത് ഉപയോഗിച്ചും ബാഗുകള്‍ നിര്‍മിക്കാം.
ആവശ്യമായ സ്ഥിര നിക്ഷേപം
1. കെട്ടിടം: 250 ച. അടി
2. തയ്യല്‍ മെഷീനുകള്‍ (മോട്ടോര്‍ ഘടിപ്പിച്ച മോഡേണ്‍ മെഷീനുകള്‍) 2 എണ്ണം
= 45,000.00
3. കട്ടിങ് ടേബിള്‍, മറ്റ് തയ്യല്‍ ഉപകരണങ്ങള്‍, സ്റ്റൂളുകള്‍ മുതലായവ = 15,000.00
ആകെ = 60,000.00
ആവര്‍ത്ത നിക്ഷേപം
1. തുണികള്‍ ശരാശരി മീറ്ററിന് 50 രൂപ നിരക്കില്‍ 10 ദിവസത്തേക്ക് (പ്രതിദിനം 240 മീറ്റര്‍) (5 ഃ 10 ഃ 240) = 1,20,000.00
2. മൂന്ന് പേര്‍ക്ക് കൂലി 500 രൂപ ക്രമത്തില്‍ (3 ഃ 500 ഃ 10) = 15,000.00
3. സ്റ്റിച്ചിങ് മെറ്റീരിയലുകള്‍, പാക്കിങ് സാമഗ്രികള്‍ മുതലായവ = 8000.00
4. തേയ്മാനം, കയറ്റിറക്ക്, ട്രാന്സ്പോര്ട്ടേഷന് = 7000.00
ആകെ = 1,50,000.00
ഇ. ആകെ നിക്ഷേപം (അ+ആ) = 2,10,000.00
ഉ. ഒരു ദിവസത്തെ ഉത്പാദനം 80 ബാഗുകള്‍ എന്ന ക്രമത്തില്‍ (വിവിധ അളവുകളില്‍) 230 രൂപ നിരക്കില്‍ 10 ദിവസത്തെ വരുമാനം (80ഃ230ഃ10) = 1,84,000.00
ഋ. 10 ദിവസത്തെ ലാഭം (1,84,000 -1,50,000)
= 34,000.00
എ. ഒരു മാസത്തെ (25 ദിവസത്തെ) ലാഭം = 85,000.00
5 ശതമാനം (4,250 രൂപ) വില്പന െചലവ് കണക്കാക്കിയാല്‍ പ്രതിമാസം ലഭിക്കാവുന്ന
അറ്റാദായം (85,000- 4,250) = 80,750.00 രൂപ
(50 രൂപ മുതല്‍ 500 രൂപ വരെ വിലയ്ക്ക് ക്ലോത്ത് ബാഗുകള്‍ വില്‍ക്കുന്നുണ്ട്. പൗച്ചുകള്‍ മുതല്‍ ബിഗ് ഷോപ്പറുകള്‍ വരെ ഇതില്‍പ്പെടുന്നു. ശരാശരി വില 230 ആയി എടുത്തിരിക്കുന്നു).
2. തയ്യല്‍ മെഷീനുകള്‍ (മോട്ടോര്‍ ഘടിപ്പിച്ച മോഡേണ്‍ മെഷീനുകള്‍) 2 എണ്ണം
= 45,000.00
3. കട്ടിങ് ടേബിള്‍, മറ്റ് തയ്യല്‍ ഉപകരണങ്ങള്‍, സ്റ്റൂളുകള്‍ മുതലായവ = 15,000.00
ആകെ = 60,000.00
ആവര്‍ത്ത നിക്ഷേപം
1. തുണികള്‍ ശരാശരി മീറ്ററിന് 50 രൂപ നിരക്കില്‍ 10 ദിവസത്തേക്ക് (പ്രതിദിനം 240 മീറ്റര്‍) (5 ഃ 10 ഃ 240) = 1,20,000.00
2. മൂന്ന് പേര്‍ക്ക് കൂലി 500 രൂപ ക്രമത്തില്‍ (3 ഃ 500 ഃ 10) = 15,000.00
3. സ്റ്റിച്ചിങ് മെറ്റീരിയലുകള്‍, പാക്കിങ് സാമഗ്രികള്‍ മുതലായവ = 8000.00
4. തേയ്മാനം, കയറ്റിറക്ക്, ട്രാന്സ്പോര്ട്ടേഷന് = 7000.00
ആകെ = 1,50,000.00
ഇ. ആകെ നിക്ഷേപം (അ+ആ) = 2,10,000.00
ഉ. ഒരു ദിവസത്തെ ഉത്പാദനം 80 ബാഗുകള്‍ എന്ന ക്രമത്തില്‍ (വിവിധ അളവുകളില്‍) 230 രൂപ നിരക്കില്‍ 10 ദിവസത്തെ വരുമാനം (80ഃ230ഃ10) = 1,84,000.00
ഋ. 10 ദിവസത്തെ ലാഭം (1,84,000 -1,50,000)
= 34,000.00
എ. ഒരു മാസത്തെ (25 ദിവസത്തെ) ലാഭം = 85,000.00
5 ശതമാനം (4,250 രൂപ) വില്പന െചലവ് കണക്കാക്കിയാല്‍ പ്രതിമാസം ലഭിക്കാവുന്ന
അറ്റാദായം (85,000- 4,250) = 80,750.00 രൂപ
(50 രൂപ മുതല്‍ 500 രൂപ വരെ വിലയ്ക്ക് ക്ലോത്ത് ബാഗുകള്‍ വില്‍ക്കുന്നുണ്ട്. പൗച്ചുകള്‍ മുതല്‍ ബിഗ് ഷോപ്പറുകള്‍ വരെ ഇതില്‍പ്പെടുന്നു. ശരാശരി വില 230 ആയി എടുത്തിരിക്കുന്നു).
ഉപ്പിലിട്ട ഉത്പന്നങ്ങള്‍
ഉപ്പിലിട്ട ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് നല്ല വിപണിയാണ്. അച്ചാറുകള്‍ക്ക് പകരക്കാരനായി പോലും ഉപ്പിലിട്ടത് വിറ്റ് പോകുന്നു. മാങ്ങ, ചെത്തുമാങ്ങ, ഉണക്കമാങ്ങ, കടുമാങ്ങ, നാരങ്ങ, നെല്ലിക്ക, പുളിനെല്ലിക്ക, ജാതിക്ക തൊണ്ട്, കാരയ്ക്ക, ചാമ്പക്ക, അമ്പഴങ്ങ, വെളുത്തുള്ളി, കാരറ്റ്, മുളക്, കാന്താരിമുളക്, കുരുമുളക് വള്ളി, പച്ചമുളക് തുടങ്ങി ധാരാളം ഇനങ്ങള്‍ ഉപ്പിലിട്ട് വില്‍ക്കാവുന്നതാണ്. വളരെ ലാഭകരമായി വില്ക്കാന് പറ്റിയ ഒരു ഉത്പന്നമാണ് ഇത്. പാരമ്പര്യ ഉത്പന്നമാണ് എന്ന മേന്മയും ഉണ്ട്.
ഉത്പന്നങ്ങള്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നു. പിന്നീട് തരംതിരിച്ച് കഴുകി ജലാംശം കളഞ്ഞതിന് ശേഷം പ്ലാസ്റ്റിക് വാട്ടര്‍ടാങ്കില്‍ ചൂടുവെള്ളത്തില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് 10:1 എന്ന അനുപാതത്തില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് കെട്ടിവയ്ക്കുന്നു. 45-90 ദിവസത്തിനുള്ളില്‍ പുറത്തെടുത്ത് പായ്ക്ക് ചെയ്ത് വില്‍ക്കുന്നു. ഇതാണ് നിര്‍മാണ രീതി. കൂടുതല്‍ ദിവസം ഇരിക്കുമ്പോള്‍ ഗുണവും വര്‍ദ്ധിക്കുന്നു.
ബേക്കറികള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, പച്ചക്കറി കടകള്‍, സ്കൂള്‍ പ്രദേശങ്ങള്‍, മദ്യശാലയ്ക്ക് സമീപമുള്ള കടകള്‍ എന്നിവിടങ്ങളിലൂടെ നന്നായി വിറ്റ് പോകും. കര്‍ഷകര്‍ നേരിട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ വലിയ അളവില്‍ മാര്‍ജിനോടുകൂടി അധിക വരുമാനം ഉണ്ടാക്കാം. കുടുംബസംരംഭമായി വളരെ എളുപ്പത്തില്‍ ഇതിലേക്ക് വരാന്‍ കഴിയും. ക്രെഡിറ്റ് ഇല്ലാത്ത വില്പനകള് നടക്കും എന്നത് ഏറെ ഗുണകരം. ഉത്പന്നങ്ങളിലെ വൈവിധ്യം, പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാത്ത നിര്‍മാണരീതി, പാരമ്പര്യ രീതിയിലെ നിര്‍മാണം എന്നിവ പ്രത്യേകം ശ്രദ്ധിച്ചാല്‍ നന്നായി തിളങ്ങാം.
ആവശ്യമായ സ്ഥിരം നിക്ഷേപം
1. കെട്ടിടം 500 ച.അടി (വൃത്തിയുള്ളത്)
2. പ്ളാസ്റ്റിക് ടാങ്കുകള്‍ 10 എണ്ണം 3000 രൂപ ക്രമത്തില്‍ 10ഃ3000 =30,000.00
3. വേയിങ് ബാലന്‍സ്, പാക്കിങ് മെഷീന്, വര്‍ക്കിങ് ടേബിള്‍, ടൂള്‍സ് തുടങ്ങിയവ = 20,000.00
ആകെ = 50,000.00
ആ ആവര്‍ത്തന നിക്ഷേപം
1. 25 ദിവസത്തേക്ക് ആവശ്യമായിവരുന്ന ഉല്പന്നങ്ങള് 4000 കിലോഗ്രാം. ശരാശരി 30 രൂപ നിരക്കിന് (4000 ഃ 30) =1,20,000.00
2. രണ്ടുപേരുെട കൂലി =20,000
3. ഉപ്പ്, വിനാഗിരി, പാക്കിങ് സാമഗ്രികള്‍, തേയ്മാനം, പലിശ മുതലായവ 10,000.00
ആകെ = 1,50,000.00
ഇ ആകെ നിക്ഷേപം അ + ആ =2,00,000.00
ഉ പ്രതീക്ഷിക്കാവുന്ന വരുമാനം
1. പ്രതിദിനം 110 കി.ഗ്രാമിന്റെ വില്പന 80 രൂപ ക്രമത്തില്‍ (110ഃ80) = 8800.00
2. ഒരു മാസത്തെ (25 ദിവസത്തെ) വരുമാനം (8800ഃ25) = 2,20,000
ഋ ഒരുമാസത്തെ (25 ദിവസത്തെ)ലാഭം
(2,20,000-1,50,000) = 70,000/
വില്പന ചെലവുകള്‍ക്കും മറ്റും (5%) = 3,500/
ഇതുകൂടി കണക്കാക്കിയാല്‍ (70,000-3,500) 66,500/ രൂപയുടെ പ്രതിമാസ അറ്റാദായം ഉണ്ടാക്കാം.
2. പ്ളാസ്റ്റിക് ടാങ്കുകള്‍ 10 എണ്ണം 3000 രൂപ ക്രമത്തില്‍ 10ഃ3000 =30,000.00
3. വേയിങ് ബാലന്‍സ്, പാക്കിങ് മെഷീന്, വര്‍ക്കിങ് ടേബിള്‍, ടൂള്‍സ് തുടങ്ങിയവ = 20,000.00
ആകെ = 50,000.00
ആ ആവര്‍ത്തന നിക്ഷേപം
1. 25 ദിവസത്തേക്ക് ആവശ്യമായിവരുന്ന ഉല്പന്നങ്ങള് 4000 കിലോഗ്രാം. ശരാശരി 30 രൂപ നിരക്കിന് (4000 ഃ 30) =1,20,000.00
2. രണ്ടുപേരുെട കൂലി =20,000
3. ഉപ്പ്, വിനാഗിരി, പാക്കിങ് സാമഗ്രികള്‍, തേയ്മാനം, പലിശ മുതലായവ 10,000.00
ആകെ = 1,50,000.00
ഇ ആകെ നിക്ഷേപം അ + ആ =2,00,000.00
ഉ പ്രതീക്ഷിക്കാവുന്ന വരുമാനം
1. പ്രതിദിനം 110 കി.ഗ്രാമിന്റെ വില്പന 80 രൂപ ക്രമത്തില്‍ (110ഃ80) = 8800.00
2. ഒരു മാസത്തെ (25 ദിവസത്തെ) വരുമാനം (8800ഃ25) = 2,20,000
ഋ ഒരുമാസത്തെ (25 ദിവസത്തെ)ലാഭം
(2,20,000-1,50,000) = 70,000/
വില്പന ചെലവുകള്‍ക്കും മറ്റും (5%) = 3,500/
ഇതുകൂടി കണക്കാക്കിയാല്‍ (70,000-3,500) 66,500/ രൂപയുടെ പ്രതിമാസ അറ്റാദായം ഉണ്ടാക്കാം.
കശുവണ്ടി ബോള്‍/കേക്ക്
മിഠായിയും, സ്നാക്സും ആയി ഉപയോഗിക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന േബാളും കേക്കും. വനിതകള്‍ക്ക് വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് ഇത്തരം സംരംഭത്തിലേക്ക് ഇറങ്ങാന്‍ കഴിയും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, കാന്റീനുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവിടങ്ങളിലൂടെ വില്‍ക്കാം.
വലിയ സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ ആരംഭിക്കാം. അസംസ്കൃത വസ്തുവായ കശുവണ്ടി, ശര്‍ക്കര, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇവിടെ തന്നെ ലഭിക്കും. ബ്രോക്കണ്‍ (പൊടിഞ്ഞ) കശുവണ്ടി പരിപ്പാണ് ഇതിന് ഉപയോഗിക്കുന്നത്. രണ്ട് / നാല് / എട്ട് ബ്രോക്കണ്‍ പീസുകള്‍ ഇതിനായി ഉപയോഗിക്കാം. വറുത്തെടുത്ത ബ്രോക്കണ്‍ കശുവണ്ടിപരിപ്പ് ശര്‍ക്കരയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ഉരുക്കി മോള്‍ഡില്‍ നിക്ഷേപിക്കുന്നു. ചൂടാറിക്കഴിഞ്ഞാല്‍ കശുവണ്ടി ബാര്‍ റെഡിയായി. ഇതുതന്നെ ചൂടോടെ ഉണ്ടയാക്കിയാല് കാഷ്യൂ േബാള് തയ്യാറായി. ഈന്തപ്പഴം പോലുള്ള ഫ്രൂട്ട്സുകള്‍ ചേര്‍ത്തും ഇവ ഉണ്ടാക്കാം. റെയില്‍, വിമാന യാത്രകളില്‍ വളരെ സവിശേഷമായ സ്നാക്സായി ഇത് വിളമ്പുന്നുണ്ട്.
ആവശ്യമായ സ്ഥിര നിക്ഷേപം
1. കെട്ടിടം 200 ച. അടി (വൃത്തിയുള്ളത്)
2. വറുക്കാനുള്ള ചട്ടികളും, മോള്‍ഡും അടുപ്പും = 25,000.00
3. വര്‍ക്കിങ് ടേബിള്‍ = 4,000.00
4. കവര്‍ സീലിങ് മെഷീന് = 6,000.00
ആകെ = 35,000.00
ആവര്‍ത്തന നിക്ഷേപം
1. പ്രതിദിനം 20 കി.ഗ്രാം ബ്രോക്കണ്‍ കശുവണ്ടി പരിപ്പ് 300 രൂപ നിരക്കില്‍
20 ദിവസത്തേക്കും(20 ഃ 300 ഃ 20) = 1,20,000.00
2. ശര്‍ക്കര / മറ്റ് സുഗന്ധ വ്യഞ്ജനങ്ങള്‍ = 20,000.00
3. ഗ്യാസ് / വിറക് = 3,000.00
4. പാക്കിങ് സാമഗ്രികള്‍ തേയ്മാനം, ട്രാന്സ്പോര്ട്ടേഷന് മുതലായവ = 3,000.00
5. 20 ദിവസത്തേക്ക് കൂലി 2 പേര്‍ക്ക് (400 ഃ 2 ഃ 20) = 16,000.00
ആകെ 1,62,000.00
ഇ. ആകെ നിക്ഷേപം
അ+ആ = 1,97,000.00
പ്രതിമാസം പ്രതീക്ഷിക്കാവുന്ന ലാഭം
1. ഒരു ദിവസത്തെ കശുവണ്ടി മിഠായി 19 കി.ഗ്രാം 600 രൂപ നിരക്കില്‍
വില്ക്കുമ്പോള് 20 ദിവസത്തെ വിറ്റുവരവ് 19 ഃ 600 ഃ 20 = 2,28,000.00
2. 20 ദിവസത്തെ ലാഭം (2,28,000 1,62,000) = 66,000.00
3. പ്രതിമാസം ലഭിക്കാവുന്ന ലാഭം 25 ദിവസത്തേക്ക്
(66000/20ഃ25) = 3300 ഃ 25 = 82,500.00
5% തുകയായ 4125/ രൂപ വില്പന പ്രോത്സാഹന ചെലവുകള്‍ക്ക് വരാവുന്നതാണ്.
4. അങ്ങനെ നോക്കിയാല്‍ പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം (82,500 4125) = 78,375/
2. വറുക്കാനുള്ള ചട്ടികളും, മോള്‍ഡും അടുപ്പും = 25,000.00
3. വര്‍ക്കിങ് ടേബിള്‍ = 4,000.00
4. കവര്‍ സീലിങ് മെഷീന് = 6,000.00
ആകെ = 35,000.00
ആവര്‍ത്തന നിക്ഷേപം
1. പ്രതിദിനം 20 കി.ഗ്രാം ബ്രോക്കണ്‍ കശുവണ്ടി പരിപ്പ് 300 രൂപ നിരക്കില്‍
20 ദിവസത്തേക്കും(20 ഃ 300 ഃ 20) = 1,20,000.00
2. ശര്‍ക്കര / മറ്റ് സുഗന്ധ വ്യഞ്ജനങ്ങള്‍ = 20,000.00
3. ഗ്യാസ് / വിറക് = 3,000.00
4. പാക്കിങ് സാമഗ്രികള്‍ തേയ്മാനം, ട്രാന്സ്പോര്ട്ടേഷന് മുതലായവ = 3,000.00
5. 20 ദിവസത്തേക്ക് കൂലി 2 പേര്‍ക്ക് (400 ഃ 2 ഃ 20) = 16,000.00
ആകെ 1,62,000.00
ഇ. ആകെ നിക്ഷേപം
അ+ആ = 1,97,000.00
പ്രതിമാസം പ്രതീക്ഷിക്കാവുന്ന ലാഭം
1. ഒരു ദിവസത്തെ കശുവണ്ടി മിഠായി 19 കി.ഗ്രാം 600 രൂപ നിരക്കില്‍
വില്ക്കുമ്പോള് 20 ദിവസത്തെ വിറ്റുവരവ് 19 ഃ 600 ഃ 20 = 2,28,000.00
2. 20 ദിവസത്തെ ലാഭം (2,28,000 1,62,000) = 66,000.00
3. പ്രതിമാസം ലഭിക്കാവുന്ന ലാഭം 25 ദിവസത്തേക്ക്
(66000/20ഃ25) = 3300 ഃ 25 = 82,500.00
5% തുകയായ 4125/ രൂപ വില്പന പ്രോത്സാഹന ചെലവുകള്‍ക്ക് വരാവുന്നതാണ്.
4. അങ്ങനെ നോക്കിയാല്‍ പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം (82,500 4125) = 78,375/
സുഗന്ധവ്യഞ്ജന പായ്ക്കറ്റുകള്‍
വനിതകള്‍ക്ക് ശോഭിക്കാവുന്ന ഒരു സംരംഭമാണ് സുഗന്ധവ്യഞ്ജനങ്ങള്‍ പായ്ക്കറ്റിലാക്കിയുള്ള വില്പന. നാട്ടില്‍ സുഗമമായി ലഭിക്കുന്ന ജാതിക്ക, ഗ്രാമ്പൂ, കുരുമുളക്, ചുക്ക്, കറുകപ്പട്ട എന്നിവ നൂതന രീതിയില്‍ ആകര്‍ഷകമായ പായ്ക്കറ്റുകളിലാക്കി വില്‍ക്കാവുന്നതാണ്. ഒരു കുടുംബ സംരംഭമായി ഇത് നടത്താം. സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങി ഉണക്കി വില്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ ഉണക്കിയവ തന്നെ വാങ്ങി പായ്ക്കറ്റിലാക്കി വില്‍ക്കാം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇത്തരം ഉല്പന്നങ്ങള് വില്‍ക്കുന്നത് രണ്ടിരട്ടിവരെ വിലയ്ക്കാണ്.
മറ്റു കേന്ദ്രങ്ങളിലും ഇത്തരം ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയാണ.് പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി വില്പനശാലകള്, വിവിധ ഷോപ്പുകള്‍, ആയുര്‍വേദ ഔഷധക്കടകള്‍ എന്നിവിടങ്ങളിലൂടെയും നന്നായി വിറ്റുപോകും. 100, 200, 500 ഗ്രാം പാക്കറ്റുകളിലായി വില്‍ക്കാവുന്നതാണ്. അളവിന് അനുസരിച്ചുള്ള കാര്‍ട്ടണ്‍ ബോക്സുകളില്‍ ആകര്‍ഷകമായി പായ്ക്ക്ചെയ്ത് വില്ക്കാന് ശ്രമിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലും പ്രിന്റ്ചെയ്യുന്നതും നന്നായിരിക്കും. എത്ര ആകര്‍ഷകമായി പായ്ക്ക്ചെയ്യാമോ അത്ര നന്നായി വില്‍ക്കാം എന്നതാണ് ഈ ബിസിനസ്സിന്റെ മേന്മ.
വില്പനകള് നേരിട്ടോ ഏജന്റുമാര്‍വഴി കമ്മീഷന് അടിസ്ഥാനത്തിലോ നടത്താന്‍കഴിയും.
വില്പനകള് നേരിട്ടോ ഏജന്റുമാര്‍വഴി കമ്മീഷന് അടിസ്ഥാനത്തിലോ നടത്താന്‍കഴിയും.
ആവശ്യമായ സ്ഥിരനിക്ഷേപം
1. കെട്ടിടം: 150 ച.അടി ഏരിയ
2. പ്ളാസ്റ്റിക് പാക്കിങ് മെഷീന് = 3,500.00
3. വര്‍ക്കിങ് ടേബിള്‍, വേയിങ് സ്കെയില്‍, മറ്റ് ഉപകരണങ്ങള്‍ = 16,500.00
ആകെ 20,000.00
ആവര്‍ത്തന നിക്ഷേപം
1. 10 ദിവസത്തേക്ക് ആവശ്യമായിവരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ 150 കി.ഗ്രാം
ശരാശരി 600 രൂപ നിരക്കില്‍ (150 ഃ 600 )
= 90,000.00
2. പാക്കിങ് മെറ്റീരിയലുകള്‍ = 10,000.00
3. 10 ദിവസത്തെ രണ്ടുപേരുടെ കൂലി 10ഃ400ഃ2 = 8000.00
4. തേയ്മാനം, കയറ്റിറക്ക്, മറ്റുള്ളവ = 7000.00
ആകെ 1,15,000.00
ആകെ നിക്ഷേപം അ + ആ = 1,35,000.00
പ്രതീക്ഷിക്കാവുന്ന വരുമാനം (10 ദിവസം) (വേസ്റ്റേജ് കഴിഞ്ഞ്) 142.5 കി.ഗ്രാം 1000 രൂപയ്ക്ക് വില്ക്കുമ്പോള് 142.5ഃ1000 =1,42,500.00
10 ദിവസത്തെ ലാഭം
=27,500.00
പ്രതിമാസം (25 ദിവസം) പ്രതീക്ഷിക്കാവുന്ന ലാഭം = 68750.00
വില്പന ചെലവുകള്‍ക്ക് 5 % (3438 രൂപ) മാറ്റിവെച്ചാല്‍ ലഭിക്കാവുന്ന അറ്റാദായം = 65,312.00
2. പ്ളാസ്റ്റിക് പാക്കിങ് മെഷീന് = 3,500.00
3. വര്‍ക്കിങ് ടേബിള്‍, വേയിങ് സ്കെയില്‍, മറ്റ് ഉപകരണങ്ങള്‍ = 16,500.00
ആകെ 20,000.00
ആവര്‍ത്തന നിക്ഷേപം
1. 10 ദിവസത്തേക്ക് ആവശ്യമായിവരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ 150 കി.ഗ്രാം
ശരാശരി 600 രൂപ നിരക്കില്‍ (150 ഃ 600 )
= 90,000.00
2. പാക്കിങ് മെറ്റീരിയലുകള്‍ = 10,000.00
3. 10 ദിവസത്തെ രണ്ടുപേരുടെ കൂലി 10ഃ400ഃ2 = 8000.00
4. തേയ്മാനം, കയറ്റിറക്ക്, മറ്റുള്ളവ = 7000.00
ആകെ 1,15,000.00
ആകെ നിക്ഷേപം അ + ആ = 1,35,000.00
പ്രതീക്ഷിക്കാവുന്ന വരുമാനം (10 ദിവസം) (വേസ്റ്റേജ് കഴിഞ്ഞ്) 142.5 കി.ഗ്രാം 1000 രൂപയ്ക്ക് വില്ക്കുമ്പോള് 142.5ഃ1000 =1,42,500.00
10 ദിവസത്തെ ലാഭം
=27,500.00
പ്രതിമാസം (25 ദിവസം) പ്രതീക്ഷിക്കാവുന്ന ലാഭം = 68750.00
വില്പന ചെലവുകള്‍ക്ക് 5 % (3438 രൂപ) മാറ്റിവെച്ചാല്‍ ലഭിക്കാവുന്ന അറ്റാദായം = 65,312.00
പുളി പായ്ക്കറ്റിലാക്കിയത്
നിത്യോപയോഗ സാധനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരിനമാണ് പുളി. സാമ്പാര്‍, തീയ്യല്‍, മീന്‍കറി എന്നിവയ്ക്കെല്ലാം പുളി ഉപയോഗിക്കുന്നുണ്ട്. പുളിയുടെ ലഭ്യത ഇപ്പോഴും സുഗമമാണ് എന്ന് പറയാന്‍ കഴിയുകയില്ല. ഈ രംഗത്ത് വലിയ സംരംഭ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് നന്നായി ഉപയോഗപ്പെടുത്തുന്ന ഏതാനും സംരംഭകരുമുണ്ട്.
ഹോട്ടലുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവിടങ്ങളിലെല്ലാം നന്നായി വിറ്റുപോകും. പച്ചക്കറി കടകളിലൂടെയാണ് മുഖ്യമായും വില്പനകള് നടക്കുന്നത്. 100 ഗ്രാം മുതല്‍ 1000 ഗ്രാം വരെയുള്ള പായ്ക്കുകളിലാക്കി വില്‍ക്കാം. ഫീല്‍ഡില്‍ ഇറങ്ങിയാല്‍ സ്ഥിരം കസ്റ്റമേഴ്സിനെ ലഭിക്കും. വലിയ മത്സരം ഇല്ലാത്ത വിപണിയാണ് ഇപ്പോള്‍. അതിനാല്‍ മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം.
കേരളത്തില്‍ പുളി വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. സേലം, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി വിതരണക്കാരില്‍ നിന്ന് പുളി ലഭിക്കും. 50 കിലോഗ്രാമിന്റെ ചാക്കുകളായി കിട്ടുന്ന പുളി, വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് ഉണ്ടയാക്കിയും ബാര്‍ ആക്കിയും വില്‍ക്കുകയാണ് ചെയ്യേണ്ടത്. പുളിയുടെ ഉള്ളിലെ കായ് (കുരു) കളഞ്ഞും അല്ലാതേയും ഇത് ലഭിക്കും. ലഭിക്കുന്ന അതേ രീതിയിലോ, കുരു കളഞ്ഞോ ഉണ്ടയാക്കി വില്‍ക്കാവുന്നതാണ്. പ്രാദേശികമായി ഏതിനാണ് ഡിമാന്‍ഡ് എന്ന് മനസ്സിലാക്കി ഇതില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കാവുന്നതാണ്. മെഷിനറി സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഇത് ചെയ്യാന്‍ കഴിയും.
ആവശ്യമായ സ്ഥിര നിക്ഷേപം
1. കെട്ടിടം: 300 ച. അടി (വൃത്തിയുള്ളത്)
2. പ്ലാസ്റ്റിക് കവര്‍ സീലിങ് മെഷീന് = 3000.00
3. വര്‍ക്കിങ് ടേബിള്‍, വേയിങ് ബാലന്‍സ്, ഉപകരണങ്ങള്‍ മുതലായവ = 12000.00
ആകെ 15,000.00
മിക്സിങ് മെഷിന്, പാക്കിങ് മെഷിന് എന്നിവയും ഉപയോഗിച്ച് ഉത്പാദനം എളുപ്പത്തിലാക്കാവുന്നതാണ്. എന്നാല്‍ തുടക്കത്തില്‍ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുന്നതാണ് ഉത്തമം.
ആവര്‍ത്തന നിക്ഷേപം
1. 10 ദിവസത്തേക്ക് ആവശ്യമായി വരുന്ന പുളി കിലോഗ്രാമിന് ശരാശരി 75 രൂപ നിരക്കില്‍
ദിവസം 200 കിലോ എന്ന കണക്കില്‍ 200 ഃ 75 ഃ 10 = 1,50,000.00
2. മൂന്ന് പേര്‍ക്ക് കൂലി 10 ദിവസത്തേക്ക് 400 രൂപ നിരക്കില്‍ (400ഃ3ഃ10) = 12,000.00
3. പാക്കിങ് മെറ്റീരിയലുകള്‍ = 3,000.00
4. തേയ്മാനം, ട്രാന്സ്പോര്ട്ടേഷന് മുതലായവ = 5,000.00
ആകെ = 1,70,000.00
ഇ. ആകെ നിക്ഷേപം അ+ആ = 1,85,000.00
ഉ. പ്രതീക്ഷിക്കാവുന്ന 10 ദിവസത്തെ വരുമാനം
പ്രതിദിനം 220 കി.ഗ്രാം 90 രൂപ നിരക്കില്‍
(ഉപ്പും വെള്ളവും ചേരുന്നതിനാല്‍ 10 മുതല്‍ 20 ശതമാനം വരെ അധികം വില്ക്കാന് കഴിയും)
10 ദിവസത്തെ വില്പന 220 ഃ 90 ഃ 10 = 1,98,000.00
ഋ. 10 ദിവസത്തെ ലാഭം (ഉആ) = 28,000.00
എ. പ്രതിമാസം (25 ദിവസം) ലഭിക്കുന്ന ലാഭം = 70,000.00
വില്പന െചലവുകള്‍ക്ക് (5%) 3500 കണക്കാക്കിയാല്‍ കിട്ടാവുന്ന
പ്രതിമാസ അറ്റാദായം = .66,500
2. പ്ലാസ്റ്റിക് കവര്‍ സീലിങ് മെഷീന് = 3000.00
3. വര്‍ക്കിങ് ടേബിള്‍, വേയിങ് ബാലന്‍സ്, ഉപകരണങ്ങള്‍ മുതലായവ = 12000.00
ആകെ 15,000.00
മിക്സിങ് മെഷിന്, പാക്കിങ് മെഷിന് എന്നിവയും ഉപയോഗിച്ച് ഉത്പാദനം എളുപ്പത്തിലാക്കാവുന്നതാണ്. എന്നാല്‍ തുടക്കത്തില്‍ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുന്നതാണ് ഉത്തമം.
ആവര്‍ത്തന നിക്ഷേപം
1. 10 ദിവസത്തേക്ക് ആവശ്യമായി വരുന്ന പുളി കിലോഗ്രാമിന് ശരാശരി 75 രൂപ നിരക്കില്‍
ദിവസം 200 കിലോ എന്ന കണക്കില്‍ 200 ഃ 75 ഃ 10 = 1,50,000.00
2. മൂന്ന് പേര്‍ക്ക് കൂലി 10 ദിവസത്തേക്ക് 400 രൂപ നിരക്കില്‍ (400ഃ3ഃ10) = 12,000.00
3. പാക്കിങ് മെറ്റീരിയലുകള്‍ = 3,000.00
4. തേയ്മാനം, ട്രാന്സ്പോര്ട്ടേഷന് മുതലായവ = 5,000.00
ആകെ = 1,70,000.00
ഇ. ആകെ നിക്ഷേപം അ+ആ = 1,85,000.00
ഉ. പ്രതീക്ഷിക്കാവുന്ന 10 ദിവസത്തെ വരുമാനം
പ്രതിദിനം 220 കി.ഗ്രാം 90 രൂപ നിരക്കില്‍
(ഉപ്പും വെള്ളവും ചേരുന്നതിനാല്‍ 10 മുതല്‍ 20 ശതമാനം വരെ അധികം വില്ക്കാന് കഴിയും)
10 ദിവസത്തെ വില്പന 220 ഃ 90 ഃ 10 = 1,98,000.00
ഋ. 10 ദിവസത്തെ ലാഭം (ഉആ) = 28,000.00
എ. പ്രതിമാസം (25 ദിവസം) ലഭിക്കുന്ന ലാഭം = 70,000.00
വില്പന െചലവുകള്‍ക്ക് (5%) 3500 കണക്കാക്കിയാല്‍ കിട്ടാവുന്ന
പ്രതിമാസ അറ്റാദായം = .66,500
(സംസ്ഥാന വ്യവസായ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറാണ് ലേഖകന്‍.
=============അദര്‍ സ്റ്റോറി ===============
=============അദര്‍ സ്റ്റോറി ===============
- ഹോംമേഡ് ചോക്കളേറ്റ് നിര്‍മ്മാണം
- കപ്പ ചിപ്സ് നിര്‍മ്മാണം
- ടോയിലറ്റ് സോപ്പ് നിര്‍മ്മാണം
- കൈചപ്പാത്തി നിര്‍മ്മാണം
- അച്ചാര്‍ നിര്‍മ്മാണം
- കപ്പലണ്ടി മിഠായി നിര്‍മ്മാണം
- നാടന്‍ പലഹാര നിര്‍മ്മാണം
നീറ്റ് 2018 -മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം
നീറ്റ് യുജി-2018 വിജ്ഞാപനമായി.
മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം
2018-19 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി (നീറ്റ് 2018)ന് www.cbseneet.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് ഒമ്പതുവരെ അപേക്ഷിക്കാം.
മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം

അഖിലേന്ത്യാ ക്വോട്ട, സംസ്ഥാന സര്‍ക്കാര്‍ ക്വോട്ട, സ്വകാര്യ/ഡീംഡ് സര്‍വകലാശാലകളിലെ സംസ്ഥാന/മാനേജ്മെന്റ്/എന്‍ആര്‍ഐ ക്വോട്ട സീറ്റുകള്‍ എന്നിവയിലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്. 2018 മെയ് ആറിനാണ് പരീക്ഷ. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവറത്തിയലും പരീക്ഷാകേന്ദ്രം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്നോളജി പഠിച്ച് പ്ലസ്ടു/തത്തുല്യപരീക്ഷ പാസാകുകയും പ്ലസ്ടു/തത്തുല്യപരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവ പ്രത്യേകം പാസാകുകയും ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്നോളജിക്ക് മൊത്തം കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും നേടുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ഇപ്പോള്‍ പ്ലസ്ടു/തത്തുല്യ പരീക്ഷയ്ക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ എംബിബിഎസ്/ബിഡിഎസ് പ്രവേശനസമയത്ത് നിശ്ചിതയോഗ്യത നേടണം. എസ്സി/എസ്ടിക്കും ഒബിസിക്കും 40 ശതമാനം മാര്‍ക്ക്. ഭിന്നശേഷിവിഭാഗത്തിന് 45 ശതമാനം മാര്‍ക്ക്. എസ്സി/എസ്ടിക്കാരായ ഭിന്നശേഷിവിഭാഗത്തിന് 40 ശതമാനം മാര്‍ക്ക്. റഗുലറായി പ്ലസ്ടു പാസായവരായിരിക്കണം. ഓപണ്‍ സ്കൂള്‍ വഴിയോ പ്രൈവറ്റായോ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്ലസ്ടുവിന് ബയോളജിയോ ബയോടെക്നോളജിയോ അഡീഷണല്‍ സബ്ജക്ട് ആയി പാസായവരും അപേക്ഷിക്കേണ്ടതില്ല.
പതിനേഴു വയസ്സ് തികഞ്ഞവരോ എംബിബിഎസ്/ബിഡിഎസ് കോഴ്സിന് ചേരുന്നവര്ഷം ഡിസംബര്‍ 31ന് 17 വയസ്സ് തികയുന്നവരോ ആകണം അപേക്ഷകര്‍. 25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. (ജനറല്‍ വിഭാഗത്തിലുള്ളവര്‍ 1993 മെയ് ഏഴിനും 2002 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എസ്സി/എസ്ടി/ഒബിസി വിഭാഗത്തിലുള്ളവര്‍ 1988 മെയ് ഏഴിനും 2002 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. രണ്ടു തീയതിയും ഉള്‍പ്പെടെ). അപേക്ഷിക്കുന്നതിന് ആധാര്‍കാര്‍ഡ് വേണം. അപേക്ഷാഫീസ് 1400 രൂപ. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 750 രൂപ. ഫീസ് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലൂടെയോ നെറ്റ് ബാങ്കിങ്ങിലൂടെയോ ഇവാലറ്റുകളിലൂടെയോ അടയ്ക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് www.cbseneet.nic.in വെബ്സൈറ്റ് കാണുക. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിനെക്കുറിച്ചും ഫീസ് അടയ്ക്കുന്നതിനെക്കുറിച്ചും വിശദമായി വിജ്ഞാപനത്തിലുണ്ട്.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ പ്രവേശനം സിബിഎസ്ഇ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്ലെ റാങ്കിന്റെ അടിസ്ഥാനത്തിലായതുകൊണ്ട് നീറ്റിന് അപേക്ഷിച്ചവരും സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെയും (കീം 2018) അപേക്ഷിക്കണം. ഫെബ്രുവരി 28 നകം അപേക്ഷിക്കണം. വെബ്സൈറ്റ് www.cee.kerala.gov.in
=============================================
മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ പ്രവേശനം സിബിഎസ്ഇ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്ലെ റാങ്കിന്റെ അടിസ്ഥാനത്തിലായതുകൊണ്ട് നീറ്റിന് അപേക്ഷിച്ചവരും സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെയും (കീം 2018) അപേക്ഷിക്കണം. ഫെബ്രുവരി 28 നകം അപേക്ഷിക്കണം. വെബ്സൈറ്റ് www.cee.kerala.gov.in
നീറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 2018 ഡിസംബര്‍ 31 ന് കുറഞ്ഞത് 17 വയസ്സ് ഉണ്ടായിരിക്കണംനീറ്റ് 2018: ഓരോ വിഷയത്തിനും പ്രത്യേകം കട്ട്ഓഫ് ആവശ്യമില്ല
? ഞാന്‍ ബി.എസ്സി. ബോട്ടണി ജയിച്ചതാണ്. എനിക്ക് NEET ന് അപേക്ഷിക്കാന്‍ കഴിയുമോ
ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും)/ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ രണ്ടെണ്ണമെങ്കിലും പഠിച്ച് ഭാരതത്തിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് സയന്‍സ് പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പക്ഷേ, അതിനു തൊട്ടുമുമ്പുള്ള യോഗ്യതാ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളെടുത്ത് പഠിച്ച് ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് അംഗീകൃത സര്‍വകലാശാലയുടെ ത്രിവത്സര ബാച്ചിലര്‍ ബിരുദ കോഴ്സിന്റെ ആദ്യവര്‍ഷ യൂണിവേഴ്സിറ്റിതല പരീക്ഷ ജയിച്ചവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. അവര്‍, അതിനുമുമ്പുള്ള യോഗ്യതാപരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം.
? ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് (എ.എഫ്.എം.സി.), ബനാറസ് ഹിന്ദു സര്‍വകലാശാല, അലിഗഢ് മുസ്ലിം സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനം നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇവിടേക്കൊക്കെ പ്രത്യേകം അപേക്ഷിക്കണോ? അതിന് എന്നുവരെ സമയമുണ്ട് ?
= ഈ പറഞ്ഞ മൂന്നു സ്ഥാപനങ്ങളില്‍ എ.എഫ്.എം.സി. യിലേക്കു മാത്രം പിന്നീട് അപേക്ഷിക്കേണ്ടിവരും. അവിടേക്ക് അപേക്ഷ നല്‍കേണ്ട സമയമാകുമ്പോള്‍ MCC/AFMC അതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കും. ഇത് നീറ്റ് പരീക്ഷയ്ക്കു ശേഷമായിരിക്കും. അപ്പോള്‍ അവിടേക്ക് അപേക്ഷ/ഓപ്ഷന് നല്‍കുക. നീറ്റിന്റെ അടിസ്ഥാനത്തിലാണ് അവിടേക്കുള്ള അപേക്ഷകരെ ഷോര്‍ട്ലിസ്റ്റ് ചെയ്യുന്നത്. അതിനാല്‍ AFMC പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും നീറ്റിന് അപേക്ഷിച്ച്, അത് അഭിമുഖീകരിച്ച്, യോഗ്യത നേടണം. AFMC പ്രവേശന നടപടികള്‍ അറിയാന്‍ www.afmc.nic.in/www.afmcdg1d.gov.in എന്നീ വെബ്സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിക്കുക. 2017ല്‍ AFMCയിലേക്കുള്ള ഓപ്ഷന് സ്വീകരണം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ് നടത്തിയത് (www.mcc.nic.in). BHU, AMU എന്നീ സ്ഥാപനങ്ങളിലെ പ്രവേശനം കല്പിതസര്‍വകലാശാലാ പ്രവേശനത്തിനൊപ്പം മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (MCC) യാണ് കഴിഞ്ഞവര്‍ഷം നടത്തിയത്. അതിലേക്ക് പ്രത്യേകം അപേക്ഷയൊന്നും നല്‍കേണ്ടിയിരുന്നില്ല. മറിച്ച് കല്പിത സര്‍വകലാശാലാ കൗണ്‍സലിങ്ങില്‍ ഈ സ്ഥാപനങ്ങളിലേക്ക് താത്പര്യമുള്ളവര്‍ അതിലേക്കുള്ള ഓപ്ഷന്, MCC വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. ഈവര്‍ഷവും ഇതേരീതിയില്‍ തന്നെയായിരിക്കും AMU, BHU മെഡിക്കല്‍/ഡെന്റല്‍ പ്രവേശനം.
? ഈ വര്‍ഷം ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ ഉണ്ടോ..?
= 2018-19 മുതല്‍ ആന്ധ്രാപ്രദേശും തെലങ്കാനയും അഖിലേന്ത്യാ ക്വാട്ട അലോട്ടുമെന്റില്‍ ചേരുകയാണ്. അതുകൊണ്ട് ഈ രണ്ടു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയും 15 ശതമാനം അഖിലേന്ത്യാ ക്വാട്ട എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്ക് പരിഗണിക്കും. അതോടൊപ്പം, ഈ രണ്ടു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ഉള്‍പ്പെടും. രാജ്യത്തെ, ജമ്മുകശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ഈ സീറ്റുകളിലേക്ക് പരിഗണിക്കും. അതിനാല്‍ അഖിലേന്ത്യാ ക്വാട്ട എം.ബി.ബി.എസ്/ബി.ഡി.എസ്. സീറ്റുകള്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്, ഈ വര്‍ഷം അല്പം വര്‍ധിക്കുന്നതാണ്.
? നീറ്റിന് അപേക്ഷിക്കാന്‍ ഉയര്‍ന്ന പ്രായപരിധിയുണ്ടോ? ഏതു തീയതി വെച്ചാണ് ഇതു കണക്കാക്കുക
= നീറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 2018 ഡിസംബര്‍ 31 ന് കുറഞ്ഞത് 17 വയസ്സ് ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയും നീറ്റ് അപേക്ഷകര്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ, അത് കണക്കാക്കുന്നത് നീറ്റ് പരീക്ഷാ തീയതി വെച്ചാണ്. 2018 മേയ് 6 ന് അനുവദനീയമായ പരമാവധി പ്രായം 25 വയസ്സാണ്. SC/ST/OBC/PWBD വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. സംവരണ ആനുകൂല്യമൊന്നുമില്ലാത്തവര് 7.5.93 നും 1.1.20027 നും ഇടയ്ക്ക് ജനിച്ചവരും SC/ST/OBC/PWBD വിഭാഗക്കാര്‍ 7.5.88 നും 1.1.2002 നും (രണ്ടിലും രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടയ്ക്ക് ജനിച്ചവരും ആയിരിക്കണം.
? വിദേശത്ത് എം.ബി.ബി.എസ്. പഠിക്കാന്‍ ഇനി NEET യോഗ്യത വേണോ ?
= വേണമെന്നാണ് പ്രോസ്പെക്ടസില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇപ്രകാരം ഒരു തീരുമാനം കേന്ദ്രആരോഗ്യ കുടുംബക്ഷേമവകുപ്പ് എടുത്തു എന്നാണ് പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിരിക്കുന്നത്. MBBS പഠനത്തിനായി വിദേശത്തേക്കു പോകുന്നവര്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അര്‍ഹതാ സര്‍ട്ടിഫിക്കറ്റ് (എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്) വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. NEETല്‍ യോഗ്യത നേടുന്നവര്‍ക്കേ ഇനി മുതല്‍ അര്ഹതാസര്ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ.
? NEET പരീക്ഷയ്ക്കുള്ള അപേക്ഷയില്‍, ഫോട്ടോ അപ്ലോഡ് ചെയ്തപ്പോള്‍ എന്റെ പേരും ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്താന്‍ വിട്ടുപോയി. അപേക്ഷ സ്വീകരിക്കുമോ
=അപ്ലോഡ് ചെയ്ത ഫോട്ടോയും ഒപ്പും സ്വീകാര്യമല്ലെങ്കില്‍, സി.ബി.എസ്.ഇ. അപേക്ഷകനെ, ഇ.മെയില്‍/എസ്.എം.എസ്. വഴി ആ വിവരം അറിയിക്കുന്നാണ്. അതിനാല്‍ നിങ്ങള്‍ അപ്ലോഡ് ചെയ്ത ഫോട്ടോ, എന്തെങ്കിലും കാരണത്താല്‍ സി.ബി.എസ്.ഇ.ക്ക് സ്വീകാര്യമല്ലെങ്കില്‍ ആ വിവരം സി.ബി.എസ്.ഇ. നിങ്ങളെ അറിയിക്കും. അറിയിപ്പ് കിട്ടുമ്പോള്‍ തെറ്റുതിരുത്തി ശരിയായ ഫോട്ടോ അപ്ലോഡ് ചെയ്യുക. അതുപോലെ അപേക്ഷയില്‍ തിരുത്താന്‍ അനുവാദമുള്ള ഏതെങ്കിലും വിവരങ്ങളില്‍ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്താനും സി.ബി.എസ്.ഇ. അനുവദിക്കുന്നതാണ്. അപേക്ഷകന്റെ പേജില്‍ മാര്‍ച്ച് 12നും മാര്‍ച്ച് 16നും ഇടയ്ക്ക് അതിനുള്ള സൗകര്യം ലഭ്യമാകുന്നതാണ്. അതും പ്രയോജനപ്പെടുത്തുക.
? NEET അപേക്ഷയില്‍ O.B.C. സംവരണം ചോദിക്കുന്നുണ്ട്. പക്ഷേ, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ മെഡിക്കല്‍ അപേക്ഷയില്‍ ഒ.ബി.സി. സംവരണത്തെപ്പറ്റി പറയുന്നില്ല. മറിച്ച് SEBC സംവരണമാണ് ചോദിക്കുന്നത്. ഇതിലേതാണ് കേരളത്തില്‍ പരിഗണിക്കുക?
= NEETന്റെ അടിസ്ഥാനത്തില്‍ MCC നടത്തുന്ന, അഖിലേന്ത്യാ ക്വാട്ട അലോട്മെന്റില്‍, കേന്ദ്ര സര്‍ക്കാറിന്റെ കീഴിലെ സ്ഥാപനങ്ങളില്‍മാത്രം OBC സംവരണമുണ്ട്. നിങ്ങള്‍ക്ക് അതിന് അര്‍ഹതയുണ്ടെങ്കില്‍ ആ ആനുകൂല്യത്തിന് NEET അപേക്ഷയില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കില് നിങ്ങളെ AIQ അലോട്മെന്റില്‍ അതിലേക്ക് പരിഗണിക്കും. കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന മെഡിക്കല്റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍ അനുവദിക്കുമ്പോള്‍ SEBC സംവരണമാണ് പരിഗണിക്കുക. ഇതിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുകയും ആ അവകാശവാദം സ്ഥാപിക്കാന്‍വേണ്ട രേഖകള്‍ നിങ്ങള്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കുകയും ചെയ്തിട്ടുള്ളപക്ഷം, കേരളത്തിലെ അലോട്മെന്റ് നടത്തുമ്പോള്‍ നിങ്ങളെ SEBC വിഭാഗത്തിലും പരിഗണിക്കും.
? ഞാന്‍ ജനറല്‍ കാറ്റഗറി വിദ്യാര്‍ഥിയാണ്. എനിക്ക് ബയോളജിയില്‍ 48 ശതമാനം മാര്‍ക്കാണ് പ്ലസ്ടുവിനുള്ളത്. പക്ഷേ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങള്‍ക്കും കൂടി 55 ശതമാനമുണ്ട്. എനിക്ക് ഓള് ഇന്ത്യ ക്വാട്ടവഴി കേരളത്തില്‍ പ്രവേശനം കിട്ടുമോ?
കേരളത്തിലെ സര്‍വകലാശാലാ വ്യവസ്ഥകള്‍ പ്രകാരം ബയോളജിക്ക് 50 ശതമാനം മാര്‍ക്കുണ്ടെങ്കിലേ എം.ബി.ബി.എസ്. പ്രവേശനത്തിന് അര്‍ഹത ലഭിക്കുകയുള്ളൂ. നീറ്റ് യോഗ്യതാ വ്യവസ്ഥയില്‍ ഈ ഒരു നിബന്ധന ഇല്ലെങ്കിലും അന്തിമമായി നിലനില്ക്കുക, വിദ്യാര്‍ഥി ചേരുന്ന സര്‍വകലാശാലയുടെ വ്യവസ്ഥകളായിരിക്കും എന്നാണ് കരുതേണ്ടത്. അങ്ങനെ നോക്കുമ്പോള്‍, AIQ അലോട്ടുമെന്റ് ലഭിച്ചാലും പ്രവേശനത്തിനായി ചെല്ലുമ്പോള്‍ ഈ വ്യവസ്ഥ (50 ശതമാനം മാര്‍ക്ക് ബയോളജിക്കു വേണമെന്നത്) പരിശോധിക്കും. അതില്ലെങ്കില്‍, പ്രവേശനം നിഷേധിച്ചേക്കാം. ആരോഗ്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇതിലൊരു വ്യക്തത വരുത്തുക (അലോട്ടുമെന്റ് നടത്തുമ്പോള്‍ യോഗ്യത പരിശോധിക്കുന്നില്ല എന്ന കാര്യം ഓര്‍ക്കുക).
? നീറ്റ് പരീക്ഷയില്‍ ഓരോ വിഷയത്തിനും പ്രത്യേകം കട്ട്ഓഫ് വാങ്ങണമെന്നുണ്ടോ?
= അങ്ങനെയൊരു വ്യവസ്ഥയില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഭാഗങ്ങളിലെയും ചോദ്യങ്ങള്‍ക്കും കൂടി ലഭിക്കുന്ന മൊത്തം മാര്‍ക്കു പരിഗണിച്ചാണ് യോഗ്യത നിര്‍ണയിക്കുന്നത്.
? ഞാന്‍ നീറ്റ് രണ്ടുതവണ എഴുതി അതിനുമുമ്പ് AIPMT രണ്ടുതവണ എഴുതി. എനിക്ക് ഈ വര്‍ഷത്തെ നീറ്റ് എഴുതാമോ?
= നീറ്റ് ഇത്ര തവണയേ എഴുതാന്‍ പാടുള്ളൂ എന്നൊരു വ്യവസ്ഥയില്ല. ഉയര്‍ന്ന പ്രായപരിധി, മറ്റു വ്യവസ്ഥകള്‍ എന്നിവയ്ക്കു വിധേയമായി, ഒരാള്‍ക്ക് എത്രതവണ വേണമെങ്കിലും നീറ്റ് അഭിമുഖീകരിക്കാം.
? നീറ്റ് വഴി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ മെഡിക്കല്‍കോളേജില്‍ പ്രവേശനം കിട്ടുമോ? ആര്‍ക്കാണ് ഇതിന് അപേക്ഷിക്കേണ്ടത്?
=മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന കൗണ്‍സിലിങ് വഴി കേരളത്തിനു പുറത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം കിട്ടാം. ഓള് ഇന്ത്യ ക്വാട്ട, ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജ് (എ.എഫ്.എം.സി.), ഡീംഡ് സര്‍വകലാശാലകള്‍, കേന്ദ്ര സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ എന്നിവയിലെ കൗണ്‍സലിങ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നടത്തുന്നത്. കൗണ്‍സലിങ് തുടങ്ങുമ്പോള്‍ അവിടെ ഓപ്ഷന് കൊടുക്കുക.
മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സീറ്റില്‍, അവരുടെ നേറ്റിവിറ്റി വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവര്ക്കേ പൊതുവേ സീറ്റുകള്‍ ഉണ്ടാവുകയുള്ളൂ. എന്നാല്‍, ചില സംസ്ഥാനങ്ങളിലെ സ്വാശ്രയകോളേജുകളില്‍ മാനേജ്മെന്റ്/എന്‍.ആര്.ഐ. വിഭാഗത്തില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം പ്രവേശനം നല്‍കിയിരുന്നു. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഇങ്ങനെ ചെയ്തിരുന്നു. ആ സീറ്റിലേക്കു പരിഗണിക്കപ്പെടാന്‍ ആ സംസ്ഥാനങ്ങളുടെ വിജ്ഞാപനപ്രകാരം പിന്നീട് അപേക്ഷിക്കേണ്ടിവരും. അത് ശ്രദ്ധിച്ചിരിക്കുക.
sourse Vikaspeedea
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം - അറിയേണ്ടതെല്ലാം..
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണല്ലോ? ഇതാ അറിയേണ്ട വിവരങ്ങള്‍ എല്ലാം
ആര്‍ക്കൊക്കെ അപേക്ഷിക്കാം
റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയം ഫോട്ടോ എടുത്തു കാര്‍ഡ് പുതുക്കാത്തവര്, നാളിതുവരെ ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരും നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുടെ കുടുംബത്തിനും താല്‍ക്കാലിക കാര്‍ഡ് കാര്‍ഡ് (ചട്ട കാര്‍ഡ്) കൈവശമുള്ളവര്‍, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി ഫോട്ടോ എടുത്തിട്ടും ലിസ്റ്റില്‍ പേരു വരാത്തവര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നു റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
യു.എ.ഇ തൊഴിൽ വിസ :- പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് - നടപടികൾ വേഗത്തിലാക്കി.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് - നടപടികൾ വേഗത്തിലാക്കി.
യു.എ.ഇ തൊഴിൽ വിസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ല പോലീസ് ഓഫീസിൽ നടപടികൾ വേഗത്തിലാക്കുന്നതിന് എക്സ്പ്രസ് കൌണ്ടർ ആരംഭിച്ചു.
ജില്ലയിൽ നിന്നും യു.എ.ഇ യിലേക്ക് തൊഴിൽ തേടി പോകുന്ന നിരവധി ആളുകളാണ് ദിനം തോറും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യവുമായി ജില്ലാ പോലീസ് ഓഫീസിൽ എത്തുന്നത്.
നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി അപേക്ഷകർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
1) അപേക്ഷകർക്ക് എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10.00 മണിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2) അപേക്ഷകൾ സ്വീകരിക്കുന്നതിനും, രേഖകൾ ഒത്തു നോക്കുന്നതിനുമായി ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
""""""""""""""""""""""""""""""""""""
1) അപേക്ഷകന് ജോലി ലഭിച്ചതായി തെളിയിക്കുന്ന വിസാ പകർപ്പ്, അല്ലെങ്കിൽ ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ, അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ ഒറിജിനൽ അല്ലെങ്കിൽ ഇ-മെയിൽ പകർപ്പ്.
2) തിരിച്ചറിയൽ രേഖകൾ.
a) SSLC Book (നിർബന്ധം)
b) Passport
c) Ration Card
d) Election ID Card
e) Aadhar
(b മുതൽ e വരെയുള്ളവയിൽ ഏതെങ്കിലും രണ്ടെണ്ണം നിർബന്ധം)
SSLC Book ഇല്ലാത്ത സാഹചര്യത്തിൽ മാത്രം സ്കൂൾ രജിസ്റ്ററിന്റെ Extract അല്ലെങ്കിൽ Birth Certificate.
3)അപേക്ഷ ഫീസ് ആയിരം രൂപ.
4) അപേക്ഷ ഫോറം ( ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം)
https://drive.google.com/open?id=1gbC2JPs7umkClUgiG8nSWUetxLAw85Ls
5)ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ- നാല് എണ്ണം.
മറ്റ് നിബന്ധനകൾ:
1) അപേക്ഷകർ റൂറൽ ജില്ലാ പോലീസ് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം.
2) അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ വഴിയോ, സഹോദരങ്ങൾ വഴിയോ അടുത്ത രക്തബന്ധുക്കൾ മുഖേനെയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
3) അപേക്ഷകൻ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായെന്നും സൽസ്വഭാവിയായി ജീവിക്കുന്നയാളാണെന്നും ബോധ്യപ്പെടാൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ജില്ലാ പോലീസ് മേധാവിയുടെ ഒപ്പോടുകൂടി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
4) കേരള സംസ്ഥാന സർക്കാറിന്റെ സേവനാവകാശ നിയമത്തിൽ നിഷ്കർഷിച്ച പ്രകാരം പരമാവധി വേഗത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.
യു എ ഇ തൊഴില്‍ വിസക്ക് - സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തില്‍:
Latest News
Subscribe to:
Posts (Atom)
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
ഒരു സര് ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല്‍ ആ സിംഹങ്ങള്‍ വളര് ന്നത് ...
-
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരം ഉപയോഗിച്ച് തുടങ്ങാവുന്ന ചെറുകിട സംരഭംമാണ് ഇവിടെ പരിചയപെടുത്തുന്നത്. നീരയും മറ്റു മൂല്യവര...
-
How can I apply for Baladiya Medical Card (Health Card) in Saudi Arabia? For professionals employed in area many areas such as restaurants, ...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്‍മ്മപ്രധാനമായ ...
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |