Showing posts with label Information Corner. Show all posts
Showing posts with label Information Corner. Show all posts

എങ്ങനെ കയ്യിലുള്ള അസാധുവായ നോട്ടുകൾ മാറ്റിയെടുക്കാം?

വരും ദിനങ്ങളി പണമിടപാടുക നടത്തുമ്പോ നിങ്ങ അറിഞ്ഞിരിക്കേണ്ടത്

എങ്ങനെ കയ്യിലുള്ള അസാധുവായ നോട്ടുക മാറ്റിയെടുക്കാം?, എത്ര തുകവരെ ബാങ്കി നിക്ഷേപിക്കാം?

1.       അസാധുവായ നോട്ടുക എവിടെയൊക്കെ മാറ്റിയെടുക്കാം?

റിസേവ് ബാങ്ക് ഓഫീസുക , സഹകരണ ബാങ്കുക, ഹെഡ് പോസ്റ്റ് ഓഫീസുക, ബാങ്ക് ശാഖക എന്നിവിടങ്ങളി

2.       ബാങ്കി  നിക്ഷേപിക്കുന്ന തുകക്ക് പരിതികളുണ്ടോ?

ബാങ്കുകളി  അക്കൗണ്ടുകളിലേക് പണം നിക്ഷേപിക്കുന്നതി പരുതിക പ്പെടുത്തിയിട്ടില്ല .

3.       അക്കൗണ്ട്  ഇല്ലെങ്കി എന്ത് ചെയ്യും ?

തിരിച്ചറിയ രേഖയുമായി ചെന്നാ ഏതു ബാങ്കിലും പുതിയ അക്കൗണ്ട് പെട്ടന്നുതന്നെ തുടങ്ങാം.

4.       കാഷ് ഡിപോസിറ്റിങ്മെഷീ വഴി അസാധുവായ നോട്ടുക അക്കൗണ്ടിലേക്കു നിക്ഷേപിക്കാ കഴിയുമോ ?

കാഷ് ഡിപോസിറ്റിങ്മെഷിനുക നാളെ മുത പ്രവത്തനം ആരംഭിക്കും.. അപ്പോ ഓരോ ബാങ്കും എത്ര തുകയാണോ നിക്ഷേപിക്കാ പരിമിതപ്പെടുത്തിയിരിക്കുന്നത് അത്രയും തുക നിക്ഷേപിക്കാം. പിവലിച്ച നോട്ടുക ഡിസംബ 30 വരെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാം.

5.       നോട്ടുക കൈമാറുമ്പോ ഹാജരാകേണ്ട രേഖക

ആധാ, ഡ്രൈവിംഗ് ലൈസസ്, വോട്ട കാഡ് , പാസ്പോട്ട്, പാകാഡ് തുടങ്ങിയ ക്കാരിന്റെ ഏതെങ്കിലും ഒരു ഹാരാജാക്കിയാ മതി.

6.       എത്ര പണം മാറ്റിയെടുക്കാം?

കൈവശമുള്ള മുഴുവ നോട്ടുകളും ഡിസംബ ൩൦ നകം മാറ്റിയെടുക്കാം. എന്നാ 4000 രൂപമാത്രമേ പണമായി കയ്യി ലഭിക്കുകയുള്ളു. ബാക്കി തുക നിങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റപെടുന്നതാണ്.

7.       - ബാങ്കിങ് നടത്താ സാധിക്കുമോ?

അകൗണ്ടിലെ  പണം ഉപയോഗിച്ച് ഇന്റനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാഡുക, എം പി എസ് തുടങ്ങിയ ഇടപാടുക നടത്താം.

ചെക്ക് കി പണം  ബാങ്കുകളി നിന്നും പിവലിക്കാമോ?

ചെക്കോ, വിഡ്രോവ സ്ളിപ്പോ ഉപയോഗിച്ചു നവംബ 24  വരെ ദിവസം പരമാവധി 10000 രൂപ പിവലിക്കാം.

8.       വിദേശത്തുള്ളവക്ക് എങ്ങനെ പണം മാറ്റി വാങ്ങാ കഴിയും?

പണം ബാങ്കി എത്തിക്കാ വിദേശത്തുള്ള വ്യക്തിയുമായി ബന്ധപ്പെട്ട ആരെങ്കിലും നാട്ടിലുണ്ടെങ്കി അധികാര പത്രവും തിരിച്ചറിയ കാഡുമായി ബാങ്കി എത്തിയാ അക്കൗണ്ടിലേക്കു പണം മാറ്റി നിക്ഷേപിക്കാം.

9.       സ്വകാര്യആശുപത്രികളി അസാധുവായ നോട്ടുക സ്വീകരിക്കുമോ?

നിലവി ക്കാ ആശുപത്രിയി മാത്രമേ അസാധുവായ നോട്ടുക സ്വീകരിക്കുകയുള്ളൂ.

 

നോര്ക്ക - റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം-2016-17

നോര്‍ക്ക-റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം 2016-2017.

സാങ്കേതിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷനിലും സ്‌പോക്കണ്‍ ഇംഗ്ലീഷിലും വ്യക്തിത്വ വികസനത്തിലും പരിശീലനം നല്‍കും.
പരിശീലന കാലയളവ്.: മൂന്ന് മാസ
പ്രായപരിധി:18 – 45
Last Date:  2016-നവംബര്‍-14
അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും. CLICK HERE FOR COURSES AND INSTITUTE DETAILS
NORKA_ROOTS - SKILL UPGRADATION TRAINING - 2016-17.

NORKA-ROOTS have established Skill Upgradation Training Programmes through the selected institutions across Kerala for imparting training to the prospective emigrants. The objective of this programme is to upgrade the skill of young Keralites work force to meet the challenges in the overseas employment market.

APPLICATIONS INVITED FOR SKILL UPGRADATION TRAINING PROGRAM 2016-2017- CLICK HERE FOR COURSES AND INSTITUTE DETAILS
Download Application Form click here

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് [NDPREM]

NORKA DEPARTMENT PROJECT FOR RETURN EMIGRANTS

ഉദ്ദേശ്യം 

1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.
2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുക.
3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.

സവിശേഷതകള്‍
1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.
2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.
3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).
4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.

അര്‍ഹത
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

മേഖലകള്‍

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)

ആനുകൂല്യം
പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.

നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്.

വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്ത് പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുന്നതായിരിക്കും.


നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 
[in .JPG format] 
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്)
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം  
[in .PDF format] 

[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]
For Registration please click this link http://registernorka.net/ndprem/

AIIMS COURSES AND ADDRES



MedicineMBBSMD/MS/MCh(6yrs)/DM(6yrs)
MD (Hospital Administration)
DM
MCh
Fellowship Programme
PhD
DentistryMDS
AIPGDE
NursingB.Sc. (Hons)
B.Sc. (Post Basic)
MSc (Nursing)
BiotechnologyM Biotech
ParamedicalB.Sc. (Hons) in Medical Technology in Radiography
Bachelor of Optometry
MSc

Address:Examination Section, All India Institute of Medical Sciences,
Ansari Nagar, New Delhi 1100608
Our Location:Convergence Block,
1st Floor [ Mon-Fri 9.30AM -5.00PM, Sat 9.30AM-1.00PM]
Website:www.aiimsexams.org
Telephone Numbers:91-11-26588500, 26588700, 26589900
Fax Nos:91-11-26588663, 26588641
E-mail ids:"Assistant Controller of Examinations"  exams.ac@gmail.com
https://www.aiimsexams.org/index.html

SOURCE :https://www.aiimsexams.org/index.html

നീറ്റ് -രണ്ടാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം.

28/05/2016
നീറ്റ് രണ്ടാംഘട്ടത്തിന് അപേക്ഷിക്കുമ്പോള്
ജൂലൈ 24നാണ് പരീക്ഷ

രണ്ടാംഘട്ട നാഷനല്എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റിന് (നീറ്റ്) ഇപ്പോള്അപേക്ഷിക്കാം. AIPMT 2016, ആദ്യഘട്ട നീറ്റ് പരീക്ഷ എന്നിവക്ക് രജിസ്റ്റര്ചെയ്യാന്കഴിയാതെ പോയവര്, രജിസ്റ്റര്ചെയ്തശേഷം എഴുതാന്കഴിയാതിരുന്നവര്, പരീക്ഷ എഴുതിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്കഴിയാതെപോയെന്ന് കരുതുന്ന, ആദ്യ നീറ്റിന്െറ സ്ഥാനാര്ഥിത്വം ഉപേക്ഷിക്കാന്തയാറായവര്എന്നിവര്ക്ക് രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. ഇവരുടെ ആദ്യ നീറ്റിന്െറ മാര്ക്ക് പരിഗണിക്കില്ല.
പ്രായപരിധി: 2016 ഡിസംബര്31നകം 17 വയസ്സ് പൂര്ത്തിയായവര്ക്ക് അപേക്ഷിക്കാം. ഉയര്ന്ന പ്രായപരിധി 25 വയസ്സ്. എസ്.സി, എസ്.ടി, .ബി.സി വിഭാഗങ്ങള്ക്ക് അഞ്ചു വര്ഷത്തെ ഇളവുണ്ട്.
യോഗ്യത: പ്ളസ് ടു/തത്തുല്യം. അപേക്ഷാര്ഥി യോഗ്യതാപരീക്ഷയില്ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ് എന്നീ വിഷയങ്ങളോരോന്നും ജയിച്ചിരിക്കണം. മൂന്ന് സയന്സ് വിഷയങ്ങള്ക്കും കൂടി 50 ശതമാനം മാര്ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി, .ബി.സി വിഭാഗങ്ങള്ക്ക് ഇത് 40 ശതമാനമാണ്. പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്ക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: ജനറല്, .ബി.സി വിഭാഗങ്ങള്ക്ക് 1400 രൂപയും എസ്.സി, എസ്.ടി, പി.എച്ച് വിഭാഗങ്ങള്ക്ക് 750 രൂപയും. ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡ്, നെറ്റ് ബാങ്കിങ്, കോമണ്സര്വിസ് സെന്ററിന്െറ -വാലറ്റ് എന്നിവ വഴിയോ സിന്ഡിക്കേറ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, .സി..സി. ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലൊന്നിന്െറ ശാഖയില്-ചെലാന്വഴിയോ ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: www.aipmt.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട് സി.ബി.എസ്.ഇക്ക് അയച്ചുകൊടുക്കേണ്ടതില്ല. പ്രിന്റൗട്ടും ഫീസടച്ച രേഖയും അപേക്ഷാര്ഥികള്സൂക്ഷിച്ചുവെക്കണം. അഡ്മിറ്റ് കാര്ഡ് ജൂലൈ എട്ടിനാണ് വെബ്സൈറ്റില്ലഭിക്കുക. ഇത് ഡൗണ്ലോഡ് ചെയ്യണം.
പരീക്ഷാകേന്ദ്രങ്ങള്‍: കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം
പരീക്ഷ: ജൂലൈ 24ന് രാവിലെ 10 മുതല്ഉച്ചക്ക് ഒന്നുവരെയാണ് പരീക്ഷ. 180 മള്ട്ടിപ്പ്ള്ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക.
കൂടുതല്വിവരങ്ങള്ക്ക്: www.aipmt.nic.in 

                 ===================================================
കര്ശന പരിശോധനകളോടെ നീറ്റ്ആദ്യഘട്ടം നടന്നു
കടുപ്പമെന്ന് പൊതു അഭിപ്രായം.
 03/05/2016

 തിരുവനന്തപുരം: ആശങ്കകള്ക്കിടെ, കര്ശന പരിശോധനകളോടെ മെഡിക്കല്‍/ ഡെന്റല്പ്രവേശത്തിനുള്ള ഒന്നാംഘട്ട നാഷനല്എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (നീറ്റ്) നടന്നു. 6.5 ലക്ഷംപേര്എഴുതിയ പരീക്ഷ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവില്അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍.
മെഡിക്കല്‍/ ഡെന്റല്പ്രവേശത്തിന് വിവിധ പരീക്ഷകള്എഴുതുന്ന രീതി അവസാനിപ്പിച്ച് രാജ്യത്ത് ഒന്നടങ്കം ഒറ്റപ്പരീക്ഷ നടത്തിയാല്മതിയെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ. ഒന്നാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാന്കഴിയാതിരുന്നവര്ക്കായി ജൂലൈ 24ന് രണ്ടാംഘട്ട നീറ്റ്നടത്തും.
സംസ്ഥാനത്തെ മെഡിക്കല്‍/ ഡെന്റല്കോളജുകളില്പ്രവേശത്തിന് പൊതുപ്രവേശന പരീക്ഷാ കമീഷണര്ഏതാനും ദിവസം മുമ്പാണ് പരീക്ഷ നടത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില് പരീക്ഷയുടെ സാധുത അനിശ്ചിതത്വത്തിലാണ്. സംസ്ഥാന പരീക്ഷയെ അടിസ്ഥാനമാക്കി ഇക്കൊല്ലം പ്രവേശം നടത്താന്അനുമതിതേടി കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ച  പരിഗണിച്ചേക്കും. കേസില്സംസ്ഥാനത്തിനുവേണ്ടി ഹാജരാകാന്സുപ്രീംകോടതിയിലെ സ്റ്റാന്ഡിങ് കോണ്സലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് ഇക്കൊല്ലം സ്വന്തംനിലയില്പരീക്ഷ നടത്താന്അനുവദിക്കണമെന്നാവശ്യപ്പെട്ട്  വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്കോളജുകളും നല്കിയ ഹരജികളും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വിവിധ സംസ്ഥാനങ്ങളിലെ 15 ശതമാനം മെഡിക്കല്‍/ ഡെന്റല്അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക് പ്രവേശത്തിന് നടത്താന്നിശ്ചയിച്ച ഓള്ഇന്ത്യ പ്രീ മെഡിക്കല്‍/ ഡെന്റല്ടെസ്റ്റ് ആണ് ഒന്നാംഘട്ട നീറ്റ്ആക്കി മാറ്റിയത്. മെഡിക്കല്കൗണ്സിലിന്െറ മേല്നോട്ടത്തില്സി.ബി.എസ്. നടത്തിയ പരീക്ഷക്കത്തെിയ വിദ്യാര്ഥികളെ കര്ശന ദേഹപരിശോധനയോടെയാണ് ഞായറാഴ്ച പരീക്ഷാ കേന്ദ്രങ്ങളിലും ഹാളിലും പ്രവേശിപ്പിച്ചത്. പരീക്ഷാകേന്ദ്രത്തിന്െറ ഗേറ്റില്ആദ്യഘട്ട പരിശോധനക്കുശേഷം, പരീക്ഷാ കേന്ദ്രത്തിനുള്ളില്സജ്ജീകരിച്ചിരുന്ന പ്രത്യേക മുറിയില് ശിരോവസ്ത്രമണിഞ്ഞത്തെിയ വിദ്യാര്ഥികള്ക്കുള്ള പരിശോധനയും നടന്നു.
കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്, വാച്ച്, മുടിയില്ചൂടിയിരുന്ന ക്ളിപ്പുകള്, പൊട്ട് ഉള്പ്പെടെയുള്ളവ ഗേറ്റില്വെച്ച് നീക്കംചെയ്ത് രക്ഷാകര്ത്താക്കളെ ഏല്പിച്ചു. അതിനുശേഷമാണ് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഷൂ ഊരിമാറ്റിയെങ്കിലും ചെരിപ്പ് അനുവദിച്ചു. ശിരോവസ്ത്രമണിഞ്ഞ് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ച സി.ബി.എസ്. നടപടിക്കെതിരെ വിദ്യാര്ഥികള്ഹൈകോടതിയില്നിന്ന് അനുകൂല വിധി വാങ്ങിയിരുന്നു. അവര്നേരത്തേ പരീക്ഷാ കേന്ദ്രങ്ങളിലത്തെി പരിശോധനക്ക് വിധേയമാകണമെന്ന് കോടതി നിര്ദേശിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി പൂര്ത്തിയാക്കുന്ന പരീക്ഷയുടെ ഫലം ആഗസ്റ്റ് 17ന് പ്രസിദ്ധീകരിക്കും.

                     ===================================================
നീറ്റ്: ഒന്നാം ഘട്ടം പൂർത്തിയായി.

തിരുവനന്തപുരം മെഡിക്കൽ, ഡന്റൽ ബിരുദ പ്രവേശത്തിനായുള്ള ഒന്നാംഘട്ട നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പൂർത്തിയായി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷ അൽപം കടുപ്പമായിരുന്നുവെന്നാണു വിദ്യാർഥികളുടെ അഭിപ്രായം.
Read more at: http://www.manoramaonline.com/news/announcements/06-neet-exam.html

                             ===================================================
നീറ്റ്: ഒന്നാം ഘട്ടക്കാര്‍ക്ക് വീണ്ടും അവസരം നല്‍കുന്ന കാര്യം പരിഗണിക്കും.

മെയ് ഒന്നിന് നടന്ന നീറ്റ് ഒന്നാം ഘട്ട പരീക്ഷ എഴുതിയവര്‍ക്കും ജൂലായ് 24 ലെ രണ്ടാം ഘട്ടത്തില്‍ അവസരം നല്‍കണമെന്ന നിര്‍ദ്ദേശംനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാറാണ് മുന്നോട്ട് വച്ചത്......

Read more at: http://www.mathrubhumi.com/news/india/neet-malayalam-news-1.1049901
                              ===================================================


നീറ്റ്: സംസ്ഥാനങ്ങൾക്ക് ഇളവാകാമെന്ന് മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയിൽ
Friday 06 May 2016 03:29 PM IST...

Read more at: http://www.manoramaonline.com/news/just-in/neet-relaxation-for-sates.html?utm_source=dlvr.it&utm_medium=gplus
                    ===================================================

നീറ്റ്: സംസ്ഥാനങ്ങളുടെ പരീക്ഷയില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം

mangalam malayalam online newspaper
ന്യുഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പൊതു പ്രവേശന പരീക്ഷയില്‍ (നീറ്റ്) കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. മെയ് ഒന്നിന് ഒന്നാം ഘട്ട പരീക്ഷ എഴുതിയവര്‍ക്കും ജൂലൈ 24നു നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയെഴുതാമെന്നും കോടതി വാക്കാന്‍ പരാമര്‍ശിച്ചു. കേന്ദ്രം വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ കേസില്‍ ഇന്നു തന്നെ അന്തിമ വിധിയുണ്ടാകും.

പ്രവേശന പരീക്ഷയ്ക്ക് ഒമ്പത് പ്രദേശിക ഭാഷകളില്‍ കൂടുതല്‍ പരിഗണിക്കുന്നതില്‍ കോടതി സി.ബി.എസ്.ഇയുടെ അഭിപ്രായം തേടി. മലയാളം കൂടി പ്രദേശിക ഭാഷയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. കഴിഞ്ഞ തവണ മലയാളം പരിഗണിച്ചില്ലെന്ന് കാണിച്ചാണ് നിര്‍ദേശം തള്ളിയത്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശന പരീക്ഷ കമ്മിഷണറുടെ പട്ടികയില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു..
====================================                      
മെഡിക്കല്‍ പ്രവേശനം: ഈ വര്‍ഷം തന്നെ നീറ്റ് നടപ്പാക്കണമെന്ന് സുപ്രീംകോടതി
April 29, 2016 3:54 pm
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ഈ വര്‍ഷം തന്നെ നടത്തണമെന്ന് സുപ്രീംകോടതി. ഈ വര്‍ഷം നടത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യമുന്നയിച്ചത്. കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
വിവിധ സര്‍ക്കാരുകള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി വിജ്ഞാപനം പുറപ്പെടുവിക്കുകയും പരീക്ഷ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ടമായി നടത്താന്‍ ഉത്തരവിട്ട നീറ്റ് പരീക്ഷ ഒറ്റഘട്ടമായി നടത്താമെന്നായിരുന്നു പുനപരിശോധനാ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
മെയ് ഒന്നിനാണ് ആദ്യ ഘട്ട നീറ്റ് പരീക്ഷ. ജുലൈ 24 ന് രണ്ടാംഘട്ട പരീക്ഷയും നടക്കും. രണ്ട് ഘട്ടത്തിന് പകരം ജൂലൈ 24 ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാല്‍ മതിയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
മെയ് ഒന്നിന് നടക്കുന്ന അഖിലേന്ത്യാ പ്രീമെഡിക്കല്‍ ടെസ്റ്റ് ഒന്നാം ഘട്ടമായി പരിഗണിക്കുകയും ഇതിന് അപേക്ഷിക്കാത്തവര്‍ക്കായി ജൂലൈ 24ന് നീറ്റ് രണ്ടാം ഘട്ടം നടത്താനുമായിരുന്നു തീരുമാനം. സി.ബി.എസ്.ഇയും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച സമയക്രമമാണ് കോടതി അംഗീകരിച്ചത്.
===================================
മെഡിക്കല്‍ പ്രവേശനത്തിന് ഇനിമുതല്‍ ഏകീകൃത പരീക്ഷ.

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഏകീകൃത പരീക്ഷ (നീറ്റ്) നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. ഇതോടെ സംസ്ഥാന സര്‍ക്കാറും, സ്വാശ്രയ മാനേജ്‌മെന്റുകളും നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാകും.

രണ്ട് ഘട്ടമായിട്ടാണ് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) നടത്തുക. ആദ്യ ഘട്ടം മെയ് ഒന്നിനും രണ്ടാം ഘട്ടം ജൂലൈ 24നുമായിരിക്കും. അഖിലേന്ത്യാ എന്‍ട്രന്‍സിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 17നാണ് ഫലപ്രഖ്യാപനം. സെപ്റ്റംബര്‍ 30 നകം കൗണ്‍സലിങ് അടക്കുമുള്ള പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു. സി.ബി.എസ്.ഇക്കാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല.
മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുതുതായി വാദം കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചപ്പോള്‍ ഏകീകൃത പ്രവേശ പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഇന്ന് വാദം കേട്ട ശേഷം ഏകീകൃത പരീക്ഷ നടത്താന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.



         

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ