Showing posts with label Information Corner. Show all posts
Showing posts with label Information Corner. Show all posts

എസ്.എസ്.എല്‍.സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ - 2016


തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലമറിയാന്‍ ഐ.ടി അറ്റ് സ്കൂള്‍ സംവിധാനം ഒരുക്കി. 


എസ്.എസ്.എല്‍.സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ
www.result.itschool.gov.in

സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും. saphalam 2016 ആപ്ളിക്കേഷന്‍ വഴി ഫലവും വിശകലനവും മൊബൈല്‍ ഫോണില്‍ ലഭിക്കും. ഐ.വി.ആര്‍ സൊല്യൂഷന്‍ ഐ.ടി സ്കൂള്‍ പ്രോജക്ടിന്‍െറ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനോ TS<space>RegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയക്കാം. ഐ.വി.ആര്‍ സൊല്യൂഷനിലൂടെ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും സംവിധാനമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശാനുസരണം ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ടാണ് സംവിധാനങ്ങള്‍ സജ്ജമാക്കിയത്.

Source: http://www.madhyamam.com/kerala/2016/apr/27/193040

ഇതാ, ഒരു ഗവേഷണപ്പന്തയം സമ്മാനം 97 കോടി രൂപ!

രുന്നുകള്‍ മരിക്കുമോ? ഇല്ല, രാസവസ്തുക്കള്‍ മരിക്കില്ല. 

പക്ഷേ, പല ആന്റി ബയോട്ടിക് മരുന്നുകളുടെയും ഫലസിദ്ധി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ മരുന്നെന്നനിലയില്‍ അവ മരിക്കുകയാണ്. കഴിഞ്ഞ 80 വര്‍ഷമായി കോടിക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കിയ പെന്‍സിലിന്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ അവസ്ഥയാണിത്.

തങ്ങളെ കൊന്നൊടുക്കുന്ന മരുന്നുകള്‍ക്കെതിരെ പ്രതിരോധശക്തി നേടുകയാണ് ഇന്നത്തെ ബാക്റ്റീരിയകള്‍. ഇതിന് പല കാരണങ്ങളുണ്ട്. ലളിതമായ കൃത്യതയുള്ള പരിശോധനാ സംവിധാനങ്ങളുടെ അഭാവമാണ് അതിലൊന്ന്.

ആന്റിബയോട്ടിക് മരുന്നുകളില്ലെങ്കില്‍ ശസ്ത്രക്രിയകള്‍ മുടങ്ങും. ചെറിയ മുറിവുകള്‍പോലും മാരകമായി മാറാം. പല രോഗങ്ങള്‍ക്കും ചികില്‍സയില്ലാതാകും. പുതിയ മരുന്നുകള്‍ കണ്ടെത്തുകയെന്നതാണ് സ്വാഭാവിക പ്രതിവിധി. പക്ഷെ, 50,000 കോടി രൂപ വരെ ചെലവുള്ള 10-15 വര്‍ഷം നീളുന്ന ഇത്തരം ഗവേഷണങ്ങളോട് വന്‍ ഔഷധക്കമ്പനികള്‍ക്ക് താല്‍പ്പര്യമില്ല. കാരണം സാമ്പത്തികം തന്നെ, വന്‍ വില ഈടാക്കിയാലേ മുടക്കുമുതലും പലിശയും തിരികെ കിട്ടൂ, അതിനും പരിമിതികളുമുണ്ട്.

അപ്പോള്‍പ്പിന്നെ നിലവിലുള്ള മരുന്നുകളുടെ ആയുസ് കൂട്ടുകയെന്നതാണ് പ്രായോഗികം. മരുന്നുകളുടെ ഫലസിദ്ധി കുറയാനുള്ള പ്രധാന കാരണം അമിതവും അനാവശ്യവുമായ ഉപയോഗമാണ്. എളുപ്പം ഫലമറിയാവുന്ന ലളിതമായ ടെസ്റ്റുകളില്ലാത്തതിനാല്‍ ഡോക്റ്റര്‍മാര്‍ ഊഹത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ മരുന്ന് കുറിക്കുകയാണ്. ഇത് മനസിലാക്കിയ ലോകാരോഗ്യ സംഘടന പ്രവര്‍ത്തനനിരതമായി. അതിന്റെ ഫലമാണ് 'ആന്റി ബയോട്ടിക് ചലഞ്ച്' (Antibiotic Challenge).

300
വര്‍ഷമായി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ (Nesta) എന്ന സ്ഥാപനം ലളിതവും ഫലപ്രദവുമായ ഒരു 'ടെസ്റ്റ്' കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി പവന്‍ (ഏകദേശം 97 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നു. സമ്മാനത്തിന്റെ പേര് ലോന്‍ജിറ്റിയൂഡ് പ്രൈസ് (Longitude prize) എന്നാണ്. ലോകത്തെവിടെയുമുള്ള അവികസിത ഗ്രാമത്തിലും ലബോറട്ടറി സഹായമില്ലാതെ എളുപ്പം ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്താവുന്ന പരിശോധനാരീതിയാണ് വികസിപ്പിക്കേണ്ടത്. ഫലം 30 മിനിറ്റിനകം കിട്ടണം. ആന്റിബയോട്ടിക് നല്‍കണോ? എങ്കില്‍ ഏത് മരുന്ന്, എങ്ങനെ എന്നൊക്കെ കൃത്യമായി പരിശോധനയിലൂടെ അറിയണം. 2019 ഡിസംബര്‍ 31 വരെ സമയമനുവദിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ longitudeprize.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

ഫലപ്രദമായ പരിശോധനയിലൂടെ ആന്റിബയോട്ടിക് ആവശ്യമായ അളവില്‍ കൃത്യമായ ഇടവേളകളില്‍ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം നല്‍കുമ്പോള്‍ ആന്റിബയോട്ടിക് റെസിസ്റ്റന്റ് കുറയും. അങ്ങനെ നിലവിലുള്ള മരുന്നുകള്‍ കൂടുതല്‍ കാലം ഫലംനല്‍കും. ഇതാണ് കണക്കുക്കൂട്ടല്‍. 

ആന്റിബയോട്ടിക് ചലഞ്ചില്‍ ആര്‍ക്കും പങ്കെടുക്കാം. വ്യക്തികള്‍, കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഇവയുടെയെല്ലാം കണ്‍സോര്‍ഷ്യം - ഇങ്ങനെ ഏതുമാകാം. ഡോക്റ്റര്‍, ബയോമെഡിക്കല്‍ എന്‍ജിനീയര്‍, സിന്തറ്റിക്/മോളിക്യുലര്‍ ബയോളജി, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിവര്‍ക്കെല്ലാം ഇതൊരു സുവര്‍ണാവസരമാണ്. വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ കൂട്ടായ്മയാണ് ഇതിനേറ്റവും അനുയോജ്യം. കനത്ത തസ്തികാനാമങ്ങളോ ബിരുദങ്ങളോ ഇല്ലാത്തവര്‍ക്കും ഈ ഗവേഷണപ്പന്തയത്തില്‍ പങ്കെടുത്ത് അല്‍ഭുുതങ്ങള്‍ സൃഷ്ടിക്കാനവസരമുണ്ട്.

ബുദ്ധിയും അറിവും വാശിയും ചുമതലാബോധവുമുള്ള ധാരാളംപേര്‍ മല്‍സരിക്കുന്ന ഈ ഗവേഷണത്തില്‍ സ്വന്തം വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുന്നത് കേരളീയരായ നമുക്കുമാകാം അല്ലേ?

*
പകര്‍ച്ച വ്യാധികള്‍ വന്നാല്‍ താറാവുകളെപ്പോലെ മനുഷ്യരെ കൊന്നൊടുക്കാന്‍ പറ്റില്ലല്ലോ. - See more at: http://www.dhanamonline.com/ml/articles/details/142/2090#sthash.EmrwoNdp.dpuf

 

നിങ്ങള്ക്കും സൃഷ്ടിക്കാം, ഒരു കാര്ഷിȥക സംരംഭം

താല്‍പ്പര്യമുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കും സൃഷ്ടിക്കാം, ഒരു കാര്‍ഷിക സംരംഭം

മികച്ച കാലാവസ്ഥ, ആവശ്യത്തിന് വെള്ളം, ഫലഭൂയിഷ്ഠമായ മണ്ണ്, പാഴായി പോകുന്ന നിരവധി വിഭവങ്ങള്‍... എല്ലാം കേരളത്തിനുണ്ട്. നമുക്ക് സ്ഥലത്തിലേ കുറവുള്ളു. തമിഴ്‌നാടിനെയും മറ്റ് സംസ്ഥാനങ്ങളെയും താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥലം കുറവാണെന്നത് സത്യമാണ്. പക്ഷെ ആധുനിക മാര്‍ഗങ്ങളിലൂടെ ആ പരിമിതി മറികടക്കാനാകും.

അധ്വാനം ഏറെയുള്ള, എന്നാല്‍ വരുമാനം ഒട്ടും ലഭിക്കാത്ത, വിദ്യാഭ്യാസമുള്ളവര്‍ കടന്നുവരാത്ത മേഖലയായിരുന്നു ഇതുവരെ കാര്‍ഷിക രംഗം. എന്നാല്‍ സ്ഥിതി മാറുകയാണ്. എം.ബി.എ, എന്‍ജിനീയറിംഗ് ബിരുദം നേടിയവര്‍ കൃഷിയിലേക്ക് തിരിഞ്ഞതിന് കേരളത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ആധുനിക സങ്കേതങ്ങളുടെ കടന്നുവരവ് കൃഷിയെ അടിമുടി മാറ്റിയിരിക്കുന്നു. മണ്ണിലിറങ്ങാന്‍ മടിക്കുന്ന യുവത്വത്തിന് വൈറ്റ് കോളര്‍ ജോലി പോലെ കൃഷി നടത്താന്‍ ആധുനിക മാര്‍ഗങ്ങള്‍ സഹായിക്കും. മികച്ച വരുമാനവും നേടാനാകും.

എന്തുകൊണ്ട് കൃഷി?
10
ശതമാനം ജി.ഡി.പി വളര്‍ച്ച നാം നേടണമെങ്കില്‍ അത് കൃഷിയിലൂടെയേ സാധ്യമാകൂ. കാരണം രാജ്യത്തെ 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നത്. മാത്രമല്ല, ഭക്ഷ്യാവശ്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷ്യ ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്കായിരിക്കും നാം നടന്നടുക്കുന്നത്. ജൈവ പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടുകയുമാണ്. അതിനാല്‍ ഭക്ഷ്യവിപണിയുടെ വളര്‍ച്ച എപ്പോഴും മുകളിലേക്ക് തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.വര്‍ഷങ്ങളായി നാം കാര്‍ഷിക മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ മേഖലയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്നെപ്പോലുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ അന്ന് ഫണ്ട് നല്‍കാനോ മാര്‍ഗനിര്‍ദേശം നല്‍കാനോ പോലും ആരുമുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് വന്‍ സബ്‌സിഡിയും വിദഗ്ധ പരിശീലനവും വരെ നല്‍കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ട്.

എല്ലാ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസ് വീതം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്. 900 പഞ്ചായത്തുകളില്‍ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ വീതം 27,00ന് മുകളില്‍ ഗ്രീന്‍ ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ അതൊരു വന്‍ വിജയമായിരിക്കും.
എന്റെ നിര്‍ദേശപ്രകാരം ഈ രംഗത്തെ വിദഗ്ധരടങ്ങുന്ന വലിയൊരു ടീമിനെ പൂനെയിലേക്ക് സര്‍ക്കാര്‍ അയക്കാന്‍ തയാറായത് മറ്റൊരു നേട്ടമായി കരുതുന്നു. നല്ല മാതൃകകള്‍ നമുക്ക് അനുകരിക്കാം.

ആധുനിക കൃഷി രീതികള്‍
ഒരു സ്വിച്ചിട്ടാല്‍ ആവശ്യത്തിന് വെള്ളം. അടുത്ത സ്വിച്ചിട്ടാല്‍ വളം. കുത്തിയൊലിക്കുന്ന മഴയെയോ കത്തിക്കയറുന്ന വെയിലിനെയോ തട
ഞ്ഞ് നിര്‍ത്തണം. അതിനും ഒരു സ്വിച്ച് മതി. മേല്‍ക്കൂര സാഹചര്യമനുസരിച്ച് കൃഷിയെ സംരക്ഷിക്കും. നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് ഇത്തരം ഒരു സംവിധാനത്തിന്റെ ചെലവിനെക്കുറിച്ചായിരിക്കും. പേടിക്കേണ്ട. സര്‍ക്കാര്‍ സബ്‌സിഡികള്‍ നിരവധിയുണ്ട്. അതിലും ചെലവ് നില്‍ക്കുന്നില്ലെങ്കില്‍ കൂട്ടുകൃഷിയാകാം. വിവിധയിനം ആധുനിക കൃഷി രീതികള്‍ എന്തൊക്കെയാണ്?

ഗ്രീന്‍ ഹൗസ് ഫാമിംഗ്: തികച്ചും ആധുനികമായ കൃഷി രീതിയാണിത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉല്‍പ്പാദനമാണ് ഗ്രീന്‍ ഹൗസ് ഫാമിംഗിന്റെ ഏറ്റവും വലിയ മെച്ചം. മാത്രമല്ല, ഏതു സീസണിലും ഏത് കൃഷിയും നടത്താനാകും. കാരണം ചെയ്യുന്ന കൃഷിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കാലാവസ്ഥ ഈ ചെറിയ സ്ഥലത്ത് നാം സെറ്റ് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യാത്ത കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ മാത്രമല്ല, മൂന്നാര്‍ പോലുള്ള ഹൈറേഞ്ച് പ്രദേശമാണെങ്കില്‍ സ്‌ട്രോബെറിയും ആപ്പിളും വരെ കൃഷി ചെയ്യാം. കൂടുതല്‍ വിലയുള്ള, ഇവിടെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളപഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതോടെ സംരംഭകന് മികച്ച വരുമാനം നേടാന്‍ സാധിക്കും.

ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ കുറഞ്ഞത് 1,000 സ്‌ക്വയര്‍ മീറ്റര്‍ അഥവാ 25 സെന്റ് സ്ഥലമാണ് ആവശ്യം. ഇവിടെ രണ്ടര ഏക്കറില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പാദനം ലഭിക്കും. വെള്ളവും വളവുമൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തില്‍ സ്വിച്ചിട്ടാല്‍ ലഭിക്കുന്ന രീതിയിലാണ് ഗ്രീന്‍ ഹൗസ് ഒരുക്കുന്നത്. മാത്രമല്ല ചൂടും വെയിലും മഴയുമൊക്കെ നാം നിയന്ത്രിക്കുന്ന അളവില്‍ മാത്രം കൃഷിയിടത്തിലേക്ക് എത്തിക്കാം.

സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് പാട്ടത്തിനെടുക്കാം. ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന് ഒരു ജീവനക്കാരനെ വെച്ചാല്‍ ഒന്നോ രണ്ടോ ഗ്രീന്‍ ഹൗസ് നോക്കിനടത്താം. ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കുന്നതിന് ശരാശരി 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.

എന്നാല്‍ നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡി കൂട്ടിയാല്‍ 75 ശതമാനം വരെ ലാഭിക്കാം. ബാക്കി തുകയേ കണ്ടെത്തേണ്ടതുള്ളൂ. മാത്രമല്ല മികച്ച പരിശീലനവും ലഭിക്കും. ഒരു ഗ്രീന്‍ ഹൗസില്‍ നിന്നുള്ള വരുമാനം, ചെയ്യുന്ന കൃഷിയും വിപണന രീതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചെലവുകള്‍ കഴിഞ്ഞ് മാസം 10,000-15,000 രൂപ ലാഭം പ്രതീക്ഷിക്കാം.

മണ്ണില്ലാതെയുള്ള കൃഷി രീതി: മണ്ണിന് പകരം ഉപ്പിന്റെ അംശം നീക്കിയ ചകിരിച്ചോറ് മാധ്യമമാക്കിയാണ് ഇത്തരത്തില്‍ കൃഷി നടത്തുന്നത്. ഇതിനായി സംസ്‌കരിച്ചെടുക്കുന്ന ചകിരിച്ചോറാണ് സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് വിപണിയിലിറക്കുന്ന നിയോപീറ്റ്. നിയോപീറ്റ് നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൃത്യമായ അകലത്തില്‍ ചെടി നട്ടാണ് വ്യാപകമായി ഈ കൃഷി ചെയ്യുന്നത്. അതല്ലാതെ ചട്ടിയിലോ ബാഗിലോ ചകിരിച്ചോറില്‍ ചെടി വളര്‍ത്താനാകും. സാധാരണ സ്ഥലത്ത് മാത്രമല്ല, ടെറസിലോ ബാല്‍ക്കണിയിലോ തൂക്കിയിടുന്ന രീതിയിലോ ഒക്കെ ഇത്തരത്തില്‍ കൃഷി ചെയ്യാനാകും. 30 ശതമാനം ഉല്‍പ്പാദനം കൂടുതല്‍ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളവും വളവും ലാഭിക്കാനുമാകും. ജലാംശം സ്‌പോഞ്ച് രൂപത്തില്‍ നിലനിര്‍ത്തുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല, വളവും നഷ്ടമാകുന്നില്ല. ഒരിക്കല്‍ കൃഷി ചെയ്തുകഴിഞ്ഞാല്‍ 4-5 വര്‍ഷത്തേക്ക് ചകിരിച്ചോറ് മാറ്റേണ്ടിവരില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്: തീരെ സ്ഥലം ആവശ്യമില്ലാത്ത വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വരെ ചെയ്യാം. സൂര്യപ്രകാശം ലഭിക്കത്തവിധത്തില്‍ കുത്തനെയായി ഭിത്തിയോട് ചേര്‍ത്ത് കൃഷി ചെയ്യാം. ചീര പോലെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഭംഗിക്കായി പൂക്കളുമൊക്കെ ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ തികച്ചും സാധാരണമായ കൃഷിരീതിയാണിത്. കേരളത്തില്‍ പലരും ഇത് ഒരുക്കാനായി എന്നെ സമീപിച്ചിട്ടുണ്ട്.

പ്ലാന്റ് ഫാക്റ്ററി: സാധാരണ ഒരു ഫാക്റ്ററിയില്‍ എങ്ങനെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുവോ അതുപോലെ കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണിത്. ശീതീകരിച്ച/പ്രത്യേക ഊഷ്മാവില്‍ ക്രമീകരിച്ച മുറിക്കുള്ളില്‍, ഓരോ സസ്യത്തിനും ആവശ്യമായ പ്രകാശോര്‍ജ്ജം എല്‍.ഇ.ഡി ലൈറ്റിട്ട് നല്‍കി ഒരുക്കുന്ന പ്ലാന്റ് ഫാക്റ്ററിക്ക് ചെലവേറെ വരും. അതിനാല്‍ സാലഡുകളിലും മറ്റുമിടുന്ന ലെറ്റിയൂസ് പോലെ വിലയേറിയ സസ്യങ്ങളാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്. ഏത് പ്രദേശത്തും ഏത് സമയത്തും ഏത് കൃഷിയും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ ഈ കൃഷിരീതി വ്യാപകമല്ല.

വിപണനം എങ്ങനെ ലാഭകരമാക്കാം?
പച്ചക്കറികളും പഴവര്‍ഗങ്ങളും വെറുതെ ഉല്‍പ്പാദിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അവ മികച്ച രീതിയില്‍, പായ്ക്ക് ചെയ്ത് ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചാലേ സംരംഭകന് അര്‍ഹമായ വില ലഭിക്കൂ. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് അത് യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാം. വിദേശരാജ്യങ്ങളില്‍ മൂന്ന് തരത്തിലുള്ള പച്ചക്കറികള്‍ ലഭ്യമാണ്. വില കുറവുള്ള സാധാരണ പച്ചക്കറികള്‍. രാസവളം ഇടും, പക്ഷെ കീടനാശിനി ഉപയോഗിക്കാത്ത സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ്, വില 30 ശതമാനം കൂടുതലുള്ള, രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത ഓര്‍ഗാനിക് വെജിറ്റബിള്‍സ്. ഇതില്‍ ഓര്‍ഗാനിക്, സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ് നമുക്ക് കയറ്റുമതി ചെയ്യാനാകും. ഗ്രീന്‍ കേരള ബ്രാന്‍ഡില്‍, കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍, ഇവിടത്തെ സംരംഭകര്‍ ഒരുമിച്ചുകൂടി കയറ്റുമതി ചെയ്യുന്നത് മികച്ച ആശയമാണ്.

ക്ലസ്റ്ററുകള്‍ പരീക്ഷിക്കാം
ഒരു ഗ്രീന്‍ഹൗസ് ഒരാള്‍ ഒറ്റയ്ക്ക് ചെയ്യാതെ 10-20 പേരോ അതില്‍ താഴെയോ പേര്‍ ചേര്‍ന്ന് അനേകം ഗ്രീന്‍ഹൗസുകള്‍ സൃഷ്ടിച്ചാല്‍ പല പ്രയോജനങ്ങളുണ്ട്. അടുത്തടുത്ത് ആണെങ്കില്‍ അവയുടെ പരിപാലനത്തിന് കുറച്ചുപേര്‍ മതി. എല്ലാവരും ചേര്‍ന്ന് ആലോചിച്ച് ഓരോരുത്തരും വിവിധ വിളകള്‍ കൃഷി ചെയ്യാം. അപ്പോള്‍ ഒരു പച്ചക്കറി തന്നെ അനേകം വിപണിയിലെത്തി വില ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകില്ല. മാത്രമല്ല എല്ലാവരും ചേര്‍ന്ന് (അല്ലെങ്കില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍) ഒരു പ്രോസസിംഗ് യൂണിറ്റുണ്ടാക്കി അതില്‍ പച്ചക്കറികള്‍ ഒരുമിച്ചു, ഗുണനിലവാരവും കീടനാശിനിയുടെ അളവും മറ്റും പരിശോധിച്ച്, വൃത്തിയായി പായ്ക്ക് ചെയ്ത്, പ്രത്യേക ബ്രാന്‍ഡില്‍ കേരള വിപണിയില്‍ എത്തിക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യാം. ഒരു ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സംരംഭകന് വിപണി തേടി അലയേണ്ട. മികച്ച വിലയും ഉറപ്പാക്കാം.

പരിശീലനവും വന്‍ സബ്‌സിഡിയും
രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് സര്‍ക്കാര്‍ തരുന്ന വലിയ സബസിഡികളും പരിശീലനവും മറ്റും. നേരത്തെ പറഞ്ഞതുപോലെ ഗ്രീന്‍ ഹൗസ് കൃഷിക്ക് 50 ശതമാനം സബ്‌സിഡി നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നല്‍കുമ്പോള്‍ 25 ശതമാനം സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മൊത്തം 75 ശതമാനമാണ് സബ്‌സിഡിയായി ലഭിക്കുക.

ഫണ്ട് ലഭിക്കാന്‍
1987
ല്‍ ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ ഫണ്ടിനായി പല ബാങ്കുകളെയും സമീപിച്ചു. എല്ലാവരും കൈമലര്‍ത്തി. എന്നാല്‍ ഈ ബാങ്കുകളെല്ലാം തന്നെ വായ്പ ആവശ്യമാണോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയാണിപ്പോള്‍. പക്ഷെ ഇന്നത്തെ സ്ഥിതി ഏറെ മാറിയിരിക്കുന്നു. പുതിയ സംരംഭകരെ സഹായിക്കാന്‍ ഇന്ന് പല സ്ഥാപനങ്ങളുമുണ്ട്. സീഡ് മണി അഥവാ ഏഞ്ചല്‍ ഫണ്ടുകള്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയായ ടൈ നല്‍കുന്നുണ്ട്. അതുപോലെ തന്നെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകള്‍ നല്‍കുന്ന അനേകം സ്ഥാപനങ്ങളുമുണ്ട്.

ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃഷിഭവനെ ബന്ധപ്പെട്ടാല്‍ അവര്‍ അപേക്ഷകള്‍ തയാറാക്കുന്നതിന് നിങ്ങളെ സഹായിക്കും. മാത്രമല്ല ടേണ്‍ കീ രീതിയില്‍ എല്ലാ സാങ്കേതിക വിദ്യകളും വന്ന് സ്ഥാപിച്ചുതരും. കൃഷി നടത്താനുള്ള വിദഗ്ധ പരിശീലനവും നല്‍കും. സംരംഭകന് വേണ്ടത് നിശ്ചയദാര്‍ഢ്യവും കൃഷിയോടുള്ള താല്‍പ്പര്യവുമാണ്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഈ രംഗത്തേക്ക് കടന്നുവരാം.

ഈ രംഗത്തേക്കുറിച്ചുള്ള സംശയങ്ങള്‍ക്കും സംരംഭം സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ലേഖകനെ ബന്ധപ്പെടാം.

ശിവദാസ് ബി.മേനോന്‍ -ഫോണ്‍: 0484-2307874, 98470 83444, sbmenonsterling@neopeat.com

 

എങ്ങിനെ നിങ്ങളുടെ മൊബൈലിന്റെ ബാറ്ററി കൂടുതല്‍ സമയം നിലനിര്‍ത്താം

സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയും സ്മാര്‍ട്ടാക്കാം
രോ ദിവസവും പുതു പുത്തന്‍ മൊബീല്‍ ഫോണുകളാണ് വിപണിയിലിറങ്ങുന്നത്. എന്നാല്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കിയവര്‍ പോലും നേരിടുന്നൊരു പ്രശ്‌നമുണ്ട്. ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നു.
ഫോണിലെ സൗകര്യങ്ങള്‍ കൂടുംതോറും ബാറ്ററിയുടെ ചാര്‍ജും തീരുന്നു. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം, സ്മാര്‍ട്ട് ഫോണിലെ 'സ്മാര്‍ട്ട് ബാറ്ററി'

1.
ചില ഫോണുകളില്‍ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്ന ലൈറ്റ് സെന്‍സറുണ്ടാകും. എന്നാല്‍ ബ്രൈറ്റ്‌നസ് ഏറ്റവും കുറച്ച് സെറ്റ് ചെയ്യാന്‍ സാധിക്കും. അത് ബാറ്ററിയുടെ ചാര്‍ജൊഴുക്ക് നിയന്ത്രിക്കും. മാത്രമല്ല സ്‌ക്രീനിലെ ലൈറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഫാകുന്ന രീതിയില്‍ സെറ്റു ചെയ്യണം.

2. EDGE, 3
ജി, വൈഫൈ, ബഌ ടൂത്ത്, ജിപിഎസ് തുടങ്ങിയ ഫംഗ്ഷനുകളെല്ലാം തന്നെ ഒന്നാന്തരം 'ചാര്‍ജ് കില്ലേഴ്‌സ് ' ആണ്. ഉപയോഗിക്കാത്ത സമയങ്ങളിലെല്ലാം ഇവ ഓഫ് ചെയ്യുക.

3.
അപ്‌ഡേറ്റ്‌സ്, ന്യൂസ് തുടങ്ങിയവ റിംഗ് ടോണുകളോടെയും ബാക്ക് ലൈറ്റോടെയും വരുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

4.
വൈബ്രേഷന്‍ മോഡ് പെട്ടെന്ന് ചാര്‍ജ് തീര്‍ക്കും. കോളുകളും മെസേജുകളും വരുമ്പോഴുള്ള വൈബ്രേഷന്‍ മോഡ് കഴിവതും ഒഴിവാക്കുക. ഓരോ ടച്ചിലും വൈബ്രേഷന്‍ ഉണ്ടാകുന്ന രീതിയും ബാറ്ററി ചാര്‍ജ് തീര്‍ക്കും.

5.
ആപഌക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിയായ രീതിയില്‍ അവ ക്‌ളോസ് ചെയ്യാതെ ഹോം ബട്ടണ്‍ ഒറ്റയടിക്ക് അമര്‍ത്തരുത്. അങ്ങനെ ചെയ്താല്‍ പിന്നീട് നിങ്ങള്‍ ഫോണില്‍ എന്തു ചെയ്താലും ബാക്ഗ്രൗണ്ടില്‍ ആദ്യത്തെ ആപഌക്കേഷന്‍ ക്‌ളോസാകാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരേസമയം വിവിധ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നത് ബാറ്ററിയെ തളര്‍ത്തും. 

മാര്ക്കെറ്റിംഗ് കാളുകള്‍ എങ്ങനെ നിര്ത്താം

മാര്‍ക്കെറ്റിംഗ് കാളുകള്‍ എങ്ങനെ നിര്‍ത്താം  

 

തിരക്കിനിടയില്‍ ഇരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പരില്‍നിന്നും മൊബൈലില്‍ കാള്‍ കണ്ടത്. ഫോണ്‍ എടുത്തപ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.

 

അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം

 

1. ആദ്യമായി 'നാഷണല്‍ ഡുനോട്ട് കാള്‍ രജിസ്റ്ററി' യില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കണം. ഓണ്‍ലൈനില്‍ നമ്പര്‍ ചേര്‍ക്കാന്‍ ഈ സൈറ്റ് (http://ndncregistry.gov.in/ndncregistry/index.jsp) സന്ദര്‍ശിക്കുക.

 

2. എസ്.എം.എസ് മുഖേനയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യാനാകും. ഇതിനായി START DND എന്ന് ടൈപ്പ് ചെയ്തശേഷം 1909 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കണം. ഈ സര്‍വീസീന് ചാര്‍ജ് ഈടാക്കുന്നില്ല.

 

3. നിങ്ങളുടെ മൊബൈല്‍ സേവനദാദാവിന്റെ വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

 

4. രജിസ്റ്റര്‍ ചെയ്ത ശേഷം 45 ദിവസം ഗ്രേസ് പീരിയഡ് ആയി കണക്കാക്കും. ഇതിനുശേഷവും നിങ്ങള്‍ക്ക് അനാവശ്യ കാളുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററിയുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതിപ്പെടാവുന്നതാണ്.

 

നടപടി

1. ആദ്യ അനാവശ്യകാളിന് 500 രൂപ പിഴ ഈടാക്കും

2. രണ്ടാമത്തെ കോളിന് 1000 രൂപയാണ് പിഴ

3. മൂന്നാമതും അനാവശ്യകോള്‍ലഭിച്ചാല്‍ ടെലിമാര്‍ക്കറ്റിങ് കമ്പനിയുടെ കണക്ഷന്‍ ട്രായി റദ്ദാക്കും.

4. മാര്‍ക്കറ്റിങ് ഏജന്‍സിയുടെ കോളുകള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ നടപടിയെടുത്തില്ലെങ്കില്‍ 5000 മുതല്‍ 20,000 രൂപ വരെ പിഴയായി അടക്കണം.

5. എല്ലാ ടെലി മാര്‍ക്കറ്റിങ് ഏജന്‍സികലും ഡുനോട്ട് കോള്‍ രജിസ്റ്ററി വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.

 

ശ്രദ്ധിക്കുക.

 

അനാവശ്യകോളുകള്‍ ലഭിച്ച് 15 ദിവസത്തിനകം നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണ്. ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യസേവന നമ്പരായ 1500 ല്‍ വിളിച്ചും ഈ സംവിധാനം ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ DNC ACT എന്ന് 53733 ലേക്ക് എസ്.എം.എസ് അയക്കാം. സേവനദാതാക്കളുടെ വെബ് സൈറ്റുകളിലൂടെയും ഈ സംവിധാനം സജീവമാക്കാം

Ciber Trap (Ciber Crime Cell)

ÕÝßæÄxß ®JáK ²øá ®Øí®¢®Øí, ²øá ÎßØíÁí çµÞZ, ÈßøáÉdÆÕµøæÎKá µøáÄáK ²øá §_æÎÏßW...§Äá ÎÄß ¯æÄÞøÞ{ᢠææØÌV ÕÜ Õßøß‚á µÞJßøß AáK µÝáµXÎÞøáæ¿ Éß¿ßÏßW µáøáBÞX...''ÄÈßæÏ ¥ÝßAÞX dÖÎßAá¢çÄÞùᢠµáøáBáK ææØÌV ÕÜÏßWÈßKá ÉáùJßùBÞX ÈßÏÎBZ ÉÜÄáIí. Éçf, ææØÌV çÜÞµæJ ÄÜæÄÞGMXÎÞøÞÏß ÕßÜØáKÕVAáçÉÞÜᢠµáøáAÝßAÞX ®Õßæ¿, ¦çøÞ¿í ÉøÞÄß ÉùÏâ ®KùßÏ߈. §Jø¢ ÕÜÏßWæÉ¿áKÕøßçÜæùÏᢠæÉYµáGßµ{ÞæÃKÄÞÃá Æá£~µøÎÞÏ ØÄc¢. æÉÞÜàØí Øíçx×ÈßW µÏùßÏßùBáK ÈâÜÞÎÞܵç{ÞVJÞW ÉÜøᢠÉøÞÄßµ{áÎÞÏß ÎáçKÞGá çÉÞµÞù߈. _ ææÙ濵í dµßÎßÈÜáµæ{ çÈøß¿ÞX ææØÌV æædµÎßW ØíæÉ×ææÜØí æºÏíÄ ¦Æc ÎÜÏÞ{ß ¥ÍßÍÞ×µÏÞÏ ¥Áb. dÖ༠ç¼Þ×ß çÆÕí µá¿ßÏßøßAW ÉùÏáKá.

§¿áAß ØbçÆÖßÈßÏÞÏ §ì ÏáÕ ¥ÍßÍÞ×µ ææØÌV Õܵ{ßW ¥ÌiJßWæM¿áKÕVAí ¦ÖbÞØÕáÎÞÏß 'ææØÌV æædµ¢ æØW ®K çÉøßW Ø¢¸¿È øâÉàµøß‚á ØídÄàµZAÞÏß dÉÕVJßAÞX ²øáBáµÏÞÃí. §ì Ø¢ø¢ÍJßæa dÉÞø¢Í dÉÕVJÈBZ ¦ø¢Íß‚áµÝßEá. ÉøÞÄßµ{áÎÞÏß æÉÞÜàØí Øíçx×Èáµ{ßW µÏùßÏßùBÞX οßAáK ØídÄàµZAí §Õøáæ¿ §_æÎÏßÜßçÜÞ çËÞY ÈOøáµ{ßçÜÞ ÌtæMGá dÉÖíÈBZ ÉùÏÞ¢. dÉÖíÈBZ ÉøßÙøßAáKÄßÈá æÉÞÜàØí ØÙÞÏçJÞæ¿ ©¿È¿ß È¿É¿ßÏáIÞµá¢.ÎæxÞøÞ{áæ¿ µ¢ÉcâGV ¥ÈáÕÞÆÎ߈ÞæÄ ©ÉçÏÞ·ßAáKÄá ÎáÄW ÎæxÞøÞ{áæ¿ ØbµÞøcÄæÏ ÌÞÇßAáK ®Øí®¢®Øí Õæø ÕÝßµÞGáKÄá ¼ÏßÜßçÜAÞÕÞ¢. ææØÌV çÜÞµJáÈßKá ¼ÏßÜÝßÏßçÜAáU ÕÝßµZ ®BæÈæÏKí §ì ÏáÕ ¥ÍßÍÞ×µ ÉùÏáKá.

D ®LÞÃí ææØÌV æædµ¢?
ææØÌV çËÞY ®Ká çµGÞW æÎÞææÌW çËÞY ÕÝßÏáU µáxµãÄcBZ ¦æÃKÞÃá æÉÞÄáÇÞøÃ. ®KÞW µ¢ÉcâGV, §aVæÈxí, çØÞËíxíæÕÏùáµZ, ÕßÕøBZ çÖ~øß‚á ÕÏíAáK ¯Äí §Üµíçd¿ÞÃßµí ©ÉµøÃB{á¢, æÎÞææÌW çËÞÃáµZ, ®¿ß®¢ ¥¿AÎáUÕ ©ÉçÏÞ·ß‚á 溇áK µáxµãÄcBZ Äá¿BßÏÕæψޢ ææØÌV æædµÎßæa ÉøßÇßÏßW Õøá¢.
µ¢ÉcâGùáµ{ßæÜ øÙØcÕßÕøBZ çºÞVJáKÄá Äá¿Bß ¥ÈáÕÞÆÎ߈ÞæÄ ÎæxÞøÞ{áæ¿ µ¢ÉcâGV ©ÉçÏÞ·ßAáKÄá Õæø ææØÌV æædµÎßæa ÉøßÇßÏßW Õøá¢. ÖÜcAÞøÞÏ ®Øí®¢®Øáµ{ᢠçµÞ{áµ{ᢠ§ì ÈßÏÎÉáØíĵJßW §¿¢ Éß¿ß‚ßGáIí.

D '§ çÜÞµæJ µáxBZ
µ¢ÉcâGV ©ÉçÏ޷߂ᢠæÎÞææÌW ©ÉçÏ޷߂ᢠµáxBZ ¥ÈÕÇßÏÞÃí. æÎÞææÌW çËÞÃßW ¥ØÍc¢ ÉùÏáKÄá ÎáÄW çËÞçGÞ ÎÞxß ©ÉçÏÞ·ßAáKÄáÕæø ææØÌV µáxµãÄcB{áæ¿ ÉøßÇßÏßW ÕøáKá. §Jø¢ çµØáµ{ßW ÉøÞÄß ÈWµßÏÞW ÉJá ÎßÈßxßÈáUßW dÉÄßµæ{ ¥dÁØí ØÙßÄ¢ µ‡ßW µßGá¢. ÕcµíÄÎÞÏ æÄ{ßÕí ®ˆÞ çµØáµ{ßÜᢠ©IÞµá¢. çµÞZ ÁàæxÏßWØᢠ®Øí®¢®Øáµ{áÎ޵ᢠÉÜ çµØáµ{ßÜᢠæÄ{ßÕÞÏß ®Jáµ. ÕcµíÄÎÞÏ æÄ{ßÕßæa ÌÜJßÜÞÃá ææØÌV çµØáµZ ÎáçKÞGá çÉÞµáµ. Îxá çµØáµ{ßæÜçMÞæÜ dÉÄßµæ{ µæIJÞX ÆßÕØBZ çÕI ®KÄÞÃí §Äßæa dÉçÄcµÄ. ²øá ÐßAßW æÄ{ßÏᢠµáxBZ.

D Ä¿ÕᢠÉßÝÏᢠÖßf...
æÎÞææÌW çËÞÃßÜâæ¿ ¥ØÍc¢ ÉùEÞW ÎâKáÕV×¢Õæø Ä¿ÕᢠÉßÝÏᢠÜÍßAÞ¢. çµØßW ÉùÏáK ØÎÏJá dÉÄßÏáæ¿ çËÞÃßWÈßKá ÕÞÆßÏáæ¿ çËÞÃßçÜAá çµÞZ ®JßÏßGáæIKá æÄ{ßEÞW Ößf ÜÍßAá¢.¥ÉµàVJßæM¿áJáK ®Øí®¢®Øáµç{Þ ÕßÁßçÏÞµç{Þ ææµÎÞùáµçÏÞ ÈßVÎßAáµçÏÞ æºÏíÄÞW §ÄᢠææØÌV çµØáµ{áæ¿ ÉGßµÏßW Õøá¢. §ÄßÈá ÉøÎÞÕÇß ÎâKá ÕV×¢Õæø Ä¿Õá ÜÍßAÞ¢.ÎæxÞøÞ{áæ¿ µ¢ÉcâGùßæÜçÏÞ §_æÎÏßÜßæÜçÏÞ ÕßÕøBZ ·âçÂÞçgÖc¢ Õ‚áæµÞIá çºÞVJßæÏ¿áAáKÄá ææØÌV µáxµãÄcB{áæ¿ ÉøßÇßÏßW Õøᢠ_ §Äá ÙÞAß¹í. §Jø¢ çµØáµ{ßW ÎâKáÕV×¢Õæø Ä¿ÕᢠÉßÝÏᢠÖßf ÜÍßAá¢.¥ÈáÕÞÆÎ߈ÞæÄ ÎæxÞøÞ{áæ¿ µ¢ÉcâGùáµZ ©ÉçÏÞ·ß‚ÞW ÎâKá ÕV×¢Õæø Ä¿ÕᢠÉßÝÏᢠÜÍßAÞ¢. µ¢ÉcâGùáµ{ßæÜ ÕßÕøBZ ®dÄ ÕßÜæMGÄÞæÃKÄßæa ¥¿ßØíÅÞÈJßÜÞÕᢠÉßÝ §ì¿ÞAáµ.

D ÉøÞÄß ÉùÏÞX §¿ÎáçIÞ?
çÜÞµJí ®Õßæ¿ÈßKᢠææØÌV ¦dµÎâ ©IÞµÞ¢. ¥ÄáæµÞIáÄæK ¥¿áJáU ææØÌV æØW ³ËßØßW ÉøÞÄß ÈWµÞ¢. ®KÞW, ÈßÜÕßÜáU ÕcÕØíÅÏÈáØøß‚á çÜÞAW æÉÞÜàØí çµØí ù¼ßØíxV 溇áµÏÞÃí. æÉÞÜàØí Øíçx×ÈßW µÏùÞÈáU οßÎâÜ¢ ÉÜøᢠçµØßÈá ÉßKÞæÜ çÉÞµÞùáÎ߈. ®KÞW, ®ˆÞ æÉÞÜàØí Øíçx×ÈßÜᢠææØÌV çµØáµZ ææµµÞøc¢ 溇áKÄßÈá dÉçÄcµ æØW çÕâ.

§¿áAß ØbçÆÖßÏÞÏ ¥Áb. dÖ༠ç¼Þ×ß çÆÕí §çMÞZ ¯xáÎÞÈâøßÜÞÃá ÄÞÎØßAáKÄí. ÍVJÞÕí çÁÞ. ç¼Þ×ß çÆÕí çµÞGÏæJ ØbµÞøc ¦ÖáÉdÄßÏßW çÁÞµí¿ùÞÃí. §¿áAß ËÞJßÎÞ ÎÞÄÞ çµÞYæÕaí ç·ZØí ææÙØíµâ{ßWÈßKá dÉÞÅÎßµ ÕßÆcÞÍcÞØÕᢠÎâKÞV ·Õ. çµÞ{¼ßWÈßKá ØÞOJßµ ÖÞØídÄJßW ÌßøáÆÕᢠçÈ¿ßÏ dÖ༠ØÞÙßÄcµÞøßµâ¿ßÏÞÃí. øIá çÈÞÕÜáµ{ᢠ²çGæù æºùáµÅµ{ᢠ®ÝáÄßÏßGáIí. Éáæà Ècâ çÜÞ çµÞ{¼ßWÈßKá ææØÌV æædµÎßW ØíæÉ×ææÜçØ×çÈÞæ¿ ÈßÏÎÉÀÈ¢ ÉâVJßÏÞAßÏ dÖ༠Äæa Õß¼ÏJßÈá ÉßKßW ÍVJãÎÞÄÞÕí ØáÍdÆ ØáçÆÕæa çdÉÞrÞÙÈÎÞæÃKá ÉùÏáKá.

®BæÈ Øáøf ²øáAÞ¢?  
ÉdLIá ÕÏTáÎáÄÜáU æÉYµáGßµ{ÞÃí ææØÌV çµØáµ{ßW ÉÜçMÞÝᢠ§øÏÞµáKÄí. §ì dÉÞÏJßÜáU µáGßµZAá æÎÞææÌW ÈWµáçOÞÝᢠ¥ÕV §aVæÈxí ©ÉçÏÞ·ßAáçOÞÝᢠÎÞÄÞÉßÄÞAZ dÖißAáµ.
D §Õøáæ¿ æÎÞææÌW ØíÅßøÎÞÏß ÉøßçÖÞÇßAáµ.
D dÉàæÉÏíÁí Øߢ ÈWµÞæÄ, çÉÞØíxí æÉÏíÁí µÃµí×ÈáµZ ÈWµáµ. §Äßæa ÌßW ÎÞÄÞÉßÄÞAZÄæK ¥¿ÏíAáµ.
D §aVæÈxí ©ÉçÏÞ·ßAáKÄí ®ˆÞÕøᢠµÞYæµ ¦µáµ.
D µáGßµZ çËÞY Õß{ßAáKÄᢠ®Øí®¢®Øí ¥ÏÏíAáKÄᢠ¦VæAÞæAÏÞæÃKá ÎÞÄÞÉßÄÞAZ ¥ùßÏáµ.
D æÎÞææÌÜᢠ§aVæÈxᢠæÄxÞÏß ©ÉçÏÞ·ßAáKÄßWÈßKá µáGßµæ{ ÉßXÄßøßMßAáKÄßÈÞÏß µìYØÜß¹í ¯VæM¿áJáµ.
D Øíµâ{áµ{ßWJæK µáGßµZAá ÕßÆ·íÇ µìYØÜß¹í ÈWµáµ.
D çËÞÃßW ÉøߺÏÎ߈ÞJ ÈOøßWÈßKá çµÞ{áµZ ÕKÞW ¥ÕÏßçÜAá Äßøß‚á Õß{ßAÞÄßøßAáµ.
D ¥ÈÞÕÖcÎÞÏ §_æÎÏßÜáµZ ÄáùKá çÈÞAáµçÏÞ ¥ÕÏíAá ÎùáÉ¿ß ÈWµáµçÏÞ æº‡ÞÄßøßAáµ.
D ®Øí®¢®Øáµ{ᢠçµÞ{áµ{ᢠÖÜcÎáIÞAáæKCßW ©¿XÄæK æÉÞÜàØßW ¥ùßÏßAáµ.


ÕÝßæÄxß ®JáK ²øá ®Øí®¢®Øí, ²øá ÎßØíÁí çµÞZ, ÈßøáÉdÆÕµøæÎKá µøáÄáK ²øá §_æÎÏßW...§Äá ÎÄß ¯æÄÞøÞ{ᢠææØÌV ÕÜ Õßøß‚á µÞJßøßAáK µÝáµXÎÞøáæ¿ Éß¿ßÏßW µáøáBÞX...''ÄÈßæÏ ¥ÝßAÞX dÖÎßAá¢çÄÞùᢠµáøáBáK ææØÌV ÕÜÏßWÈßKá ÉáùJßùBÞX ÈßÏÎBZ ÉÜÄáIí. Éçf, µáøáAÝßAÞX ®Õßæ¿, ¦çøÞ¿í ÉøÞÄß ÉùÏâ ®KùßÏ߈. §Jø¢ ÕÜÏßW æÉ¿áKÕøßçÜæùÏᢠæÉYµáGßµ{ÞæÃKÄÞÃá Æá£~µøÎÞÏ ØÄc¢.ææÙ濵í dµßÎßÈÜáµæ{ çÈøß¿ÞX ææØÌV æædµÎßW ØíæÉ×ææÜØí æºÏíÄ ¦Æc ÎÜÏÞ{ß ¥ÍßÍÞ×µÏÞÏ ¥Áb. dÖ༠ç¼Þ×ß çÆÕí µá¿ßÏßøßAW ÈßB{áæ¿ Ø¢ÖÏBZAí Î-ùá-É-¿ß- ÈW-µá-Ká-

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ