പുരുഷന്മാ രുടെ ശ്രദ്ധക്ക്‌...

പുരുഷന്മാരുടെ ശ്രദ്ധക്ക്‌...

 

വൈകുന്നേരം.. ഓഫീസില്നിന്നുവന്ന രവി കാപ്പികുടിയൊക്കെ കഴിഞ്ഞ്ടി. വി കാണാനിരുന്നു. ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്മാച്ച്‌. എന്തൊക്കെ സംഭവിച്ചാലും ഇനി അനങ്ങില്ല. അതറിയാമായിരുന്നിട്ടും രാധ അങ്ങോട്ടു ചെന്നു. ''രവിയേട്ടാ..ഇന്ന്അച്ഛന്വിളിച്ചിട്ടുണ്ടായിരുന്നു. രമയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ.'' രാധ ഒരു നിമിഷം നിര്ത്തി. രവി അതൊന്നും ശ്രദ്ധിക്കുന്നേയില്ല. കളിയില്മുഴുകിയിരിക്കുകയാണ്കക്ഷി. രാധയ്ക്ക് ദേഷ്യവും സങ്കടവും വന്നു. അനിയത്തി രമയുടെ വിവാഹം നടന്നുകാണാന്പ്രാര്ത്ഥിക്കുന്നവരാണ്വീട്ടിലെല്ലാവരും. പെണ്ണിന്28 വയസുകഴിഞ്ഞു..എത്ര ആലോചനകള്വന്നു. ഒന്നും നടക്കുന്നില്ല. ചൊവ്വാദോഷം. നല്ലൊരു ആലോചന വന്നയുടന്അച്ഛന്വിളിച്ചു പറഞ്ഞതാണ്‌. താനും രവിയേട്ടനും നാളെത്തന്നെ വീട്ടിലേക്ക്ചെല്ലണമെന്ന്‌. അതിനെക്കുറിച്ച്ആലോചിക്കാനാവും. ഹാവൂ.. പരസ്യത്തിന്റെ സമയമായി. ഇനി പറയാം.' രാധ തീരുമാനിച്ചു.''ഞാന്പറഞ്ഞതു വല്ലതും കേട്ടോ? വീട്ടില്നിന്ന്അച്ഛന്വിളിച്ചിട്ടുണ്ടായിരുന്നു. നാളെ വീട്ടിലേക്ക്ചെല്ലണമെന്ന്‌.'' അവള്ഒറ്റശ്വാസത്തില്പറഞ്ഞു നിര്ത്തി..അല്പം നീരസത്തോടെ!''ങേ! എന്തിനാ ചെല്ലണമെന്നു പറഞ്ഞത്?'' രവി ടി.വിയില്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്ചോദിച്ചു.''അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും രവിയേട്ടന്ശ്രദ്ധിക്കുകയേയില്ല. എന്നിട്ട്പിന്നീട്കുറ്റപ്പെടുത്തുകയും ചെയ്യും. ഞാനൊന്നും അറിഞ്ഞില്ല. എന്നോട്പറഞ്ഞില്ലായെന്നൊക്കെ.'' രാധ കരച്ചിലിന്റെ വക്കിലെത്തി. ടി. വി. കാണുന്നത്കുറ്റമല്ല. പക്ഷേ ഭാര്യ പറയുന്നതിന്പാതി ചെവി കൊടുക്കുന്നവരാണ്മിക്ക ഭര്ത്താക്കന്മാരും. ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴാണ്ഭാര്യ വന്ന്എന്തെങ്കിലും പറയുന്നതെങ്കില്അതു കേള്ക്കില്ല. 'ങാ. ങൂ.' എന്നൊക്കെ എല്ലാം മൂളി കേള്ക്കും. യഥാര്ത്ഥത്തില്ഒന്നും കേള്ക്കുകയുമില്ല. ഇത്ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണ്‌.

സ്ത്രീകള്പുരുഷന്മാരെ വെറുക്കാറുണ്ടോ ?

ഉണ്ടെങ്കില്അവ തിരിച്ചറിഞ്ഞ്എത്രയും പെട്ടെന്ന്പരിഹാരം കണ്ടെത്തിയില്ലെങ്കില്നിങ്ങളുടെ ദാമ്പത്യവും പ്രശ്നമായേക്കാം. കൂട്ടത്തില്നിങ്ങള്ഭാര്യയില്നിന്ന്ആഗ്രഹിക്കുന്നതെന്തെന്ന്അവരോട്തുറന്നു പറയുകയും ചെയ്യാം.

മദ്യപാനം!

ഭാര്യമാര്ഏറ്റവും വെറുക്കുന്ന ഒരു ദുശ്ശീലമാണ്ഭര്ത്താക്കന്മാരുടെ മദ്യപാനം. മദ്യപിച്ച്ലക്കുകെട്ട്വന്ന്ഭാര്യയെ ഉപദ്രവിക്കുകയും അസംഭ്യം പറയുകയും വീട്ടുപകരണങ്ങള്നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ്മദ്യപാനികളില്ഏറിയ പങ്കും. പിറ്റേന്ന്ഉറക്കമുണര്ന്നു കഴിയുമ്പോള്തലേദിവസം കാട്ടിക്കൂട്ടിയ കോപ്രായങ്ങള് കക്ഷി ഓര്ക്കുന്നുണ്ടാവില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്ഭാര്യയായിരിക്കും കുറ്റവാളി. 'നീയാണേ സത്യം..നമ്മുടെ മക്കളാണേ സത്യം ഞാനിനി കുടിക്കില്ല.' എന്ന്ആണയിടാനും ഇവര്മടിക്കില്ല. മദ്യപാനം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബബന്ധങ്ങളെയും തകര്ക്കുന്നുവെന്ന പരമാര്ത്ഥം മനസിലാക്കുക.

വിശ്വസ്തത!

പരസ്ത്രീഗമനം ഒരു ഭാര്യയ്ക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മറ്റു സ്ത്രീകളെ തേടിപ്പോകുന്ന ഭര്ത്താവിനെ ഭാര്യ വെറുക്കുക തന്നെ ചെയ്യും. ഭാര്യാഭര്ത്താക്കന്മാര്തമ്മിലുള്ള വിശ്വാസമാണ്ഉത്തമമായ കുടുംബജീവിതത്തിന്വേണ്ട ഏറ്റവും പ്രധാന ഘടകം. ഭാര്യയുടെ ഇഷ്ടം മനസിലാക്കി സെക്സ് ആസ്വദിക്കുകയാണ്ഏറ്റവും നല്ലത്‌.

സഹായം!

കുനിഞ്ഞൊരു പ്ലാവില പോലും എടുക്കാത്ത സ്വഭാവം എന്നു കേട്ടിട്ടില്ലേ? അത്തരക്കാരാണ്മിക്ക ഭര്ത്താക്കന്മാരും. അവര്ക്ക്എന്തുകാര്യത്തിനും ഭാര്യ വേണം. സോപ്പോ ടൂത്ത്പേസ്റ്റോ മറ്റോ തീര്ന്നാല്അത്വാങ്ങി വയ്ക്കാത്തതിനാവും ശകാരം. ഭാര്യ ഓഫീസില്പോവാനുള്ള തിരക്കില്വസ്ത്രങ്ങള്മാറി കട്ടിലില്ഇട്ടിട്ട്പോയെന്നു കരുതുക . പിന്നെ കേള്ക്കാം . ഇതൊക്കെ കട്ടിലില്ത്തന്നെ ഇടാതെ മാറ്റിയിട്ടു കൂടേ.. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല എന്നൊക്കെ. പക്ഷേ അതൊന്ന്എടുത്തുമാറ്റി വയ്ക്കാന്പോലും കൂട്ടാക്കില്ല. വൈകുന്നേരം ഭാര്യ വരുംവരെ അത്അവിടെത്തന്നെ കിടക്കും.

തിടുക്കം!

ഏതെങ്കിലും പാര്ട്ടിക്കോ അല്ലെങ്കില്എവിടേക്കെങ്കിലും യാത്ര പോവുകയാണെന്നോ കരുതുക. എല്ലാവരുടെയും വസ്ത്രം ഭാര്യ ഇസ്തിരിയിടണം.അതൊക്കെ നീ തന്നെ ചെയ്താലേ ശരിയാവൂ എന്നൊരു കമന്റും! ഇസ്തിരിയിടുന്നതോ മക്കളെ ഡ്രസ്ചെയ്യിക്കുന്ന ജോലിയോ ഭര്ത്താക്കന്മാര്ചെയ്താല്ഭാര്യയ്ക്ക് അതൊരു സഹായമാവും. വേഗം ഒരുങ്ങിയിറങ്ങാന്തിടുക്കം കൂട്ടുന്നതിനാല്ഭാര്യ എങ്ങനെയെങ്കിലുമൊക്കെ വാരിവലിച്ച്ഒരുങ്ങിയിറങ്ങും. ഇതിനിടയില്ചിലത്മറന്നുപോയാലും ഭര്ത്താവിന്റെ കുറ്റപ്പെടുത്തല്ഉറപ്പ്‌!

മുഖഭാവം!

ചിലര്ഉണര്ന്നെണീറ്റ്വരുന്നതു തന്നെ ഗൗരവമായ മുഖഭാവത്തോടെയാണ്‌. ഇത്ഭാര്യമാര്ഇഷ്ടപ്പെടുന്നില്ല. പ്രസന്നമുഖം കാണുന്നതാണ്ഏവര്ക്കും സന്തോഷം. അല്പം നര്മസംഭാഷണമൊക്കെ എല്ലാ ഭാര്യമാരും ആഗ്രഹിക്കും. കുറച്ചുസമയം ഭാര്യയോടൊപ്പം ചെലവഴിച്ചാല്അവള്ക്കതു മതി സന്തോഷവതിയാവാന്‍!

അഹംഭാവം!

താനെന്തൊക്കെയോ ആണെന്നൊരു തോന്നല്മിക്ക ഭര്ത്താക്കന്മാര്ക്കുണ്ട്‌. ഭാര്യ തന്നെ ആരാധിക്കണമെന്നാണ്അവര്ആഗ്രഹിക്കുന്നത്‌. എന്നാല്ഭാര്യ ഭര്ത്താവില്നിന്ന്സംരക്ഷണമാണ്പ്രതീക്ഷിക്കുന്നത്‌. ചിലര്സദാ തങ്ങളുടെ ജോലിയെക്കുറിച്ചും സഹപ്രവര്ത്തകരെക്കുറിച്ചും ഓഫീസ്കാര്യങ്ങളെക്കുറിച്ചുമേ സംസാരിക്കൂ. ഇത്ഭാര്യയ്ക്ക് അരോചകമായി തോന്നും. ഓഫീസില്താന്വലിയ സ്ഥാനത്താണ്, താനില്ലാതെ ഒരു പേപ്പര്പോലും നീങ്ങില്ലെന്നൊക്കെ ചിലര്വീമ്പടിക്കുകയും ചെയ്യും. ഇതിന്റെ നിജസ്ഥിതി ഭാര്യ എപ്പോഴെങ്കിലും മനസിലാക്കുമ്പോള്ഭര്ത്താവ്ദേഷ്യത്തോടെ പറഞ്ഞെന്നിരിക്കും ' എന്റെ ഓഫീസ്കാര്യങ്ങളൊന്നും നീ അറിയണമെന്നില്ല.'

മേധാവിത്വം!

മേധാവിത്വം സ്ഥാപിച്ചെടുക്കാന്തെരുവില്വച്ചുപോലും നിസാരകാര്യങ്ങള്ക്ക്വഴക്കിടാന്ഭര്ത്താവ്മടിക്കാറില്ല. പക്ഷേ വിജയം അവരുടെ 'പരാജയം' ആണെന്ന സത്യം അവര്മനസിലാക്കുന്നില്ല.സ്ത്രീയും പുരുഷനും രണ്ട്വ്യക്തികളാണെന്ന കാര്യം മറക്കരുത്‌. ഒരാള്ക്ക്മറ്റൊരാള്ആവാന്പറ്റില്ല. ഭര്ത്താവ്ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും പ്രവര്ത്തിക്കാനും വാശിപിടിച്ചിട്ട്കാര്യമില്ല. ഭാര്യാഭര്തൃബന്ധത്തില്ഭര്ത്താവ്'ബോസ്' ആവാന്ശ്രമിക്കും. പക്ഷേ ഭാര്യ ഭര്ത്താവില്നിന്ന്ആഗ്രഹിക്കുന്നത്ഒരു ഫ്രണ്ടിനെയാണ്‌.

ദുര്ഗന്ധം!

വായ, പാദം, കക്ഷം തുടങ്ങിയ ഭാഗങ്ങളില്നിന്ന്ദുര്ഗന്ധം വമിക്കുന്നത്ഭാര്യയ്ക്കെന്നല്ല ആര്ക്കും ബുദ്ധിമുട്ടായി തോന്നും. അതിനാല്അങ്ങനെ ഉണ്ടാവാതിരിക്കാന്പ്രത്യേകം ശ്രദ്ധിക്കുക. സോക്സും ഷൂസുമൊക്കെ വൃത്തിയായി സൂക്ഷിക്കുക.

ഹെയര്ഡ്രസിങ്‌!

താടിയും മുടിയും നീട്ടിവളര്ത്തി പ്രാകൃതരൂപത്തില്നടക്കുന്ന ചിലരുണ്ട്‌. എന്നാല്അങ്ങനെ ആകുന്നതിനു മുമ്പേ മുടി വെട്ടണം. മുടിയില്ദുര്ഗന്ധം ഉണ്ടാവാതിരിക്കാന്ഷാംപുവോ താളിയോ ഉപയോഗിച്ച്ഇടയ്ക്കൊക്കെ കഴുകുന്നത്നന്നായിരിക്കും. കൂടാതെ മുഖമെപ്പോഴും ഷേവ്ചെയ്ത് മിനുക്കി വയ്ക്കുന്ന ഭര്ത്താക്കന്മാരെയായിരിക്കും ഭാര്യമാര്കൂടുതലിഷ്ടപ്പെടുക.

യാത്രാവേള

നിങ്ങള്കുടുംബസമേതം ഒരു യാത്ര പോവുകയാണെന്നിരിക്കട്ടെ. പരിചയമില്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കാണ്യാത്ര. മണിക്കൂറുകളോളം ഡ്രൈവ്ചെയ്ത് ഏകദേശം സ്ഥലം അടുക്കാറായി എന്നു കരുതുക. കൃത്യമായി സ്ഥലം ആരോടെങ്കിലും ചോദിച്ചറിയാന്ഭര്ത്താക്കന്മാര്ശ്രമിക്കാറില്ല. എല്ലാം അറിയാം എന്നൊരു ഭാവമായിരിക്കും അവര്ക്ക്‌. ചിലപ്പോള്വഴി തെറ്റി ഒരു കിലോമീറ്റര്മുന്നോട്ട്പോകേണ്ടി വന്നാലും അതിനെ ന്യയീകരിക്കാന്ഭര്ത്താവ്ഒരു കാരണം കണ്ടെത്താനും മടിക്കില്ല.

ഭക്ഷണശേഷം!

ഭാര്യ ആഹാരം ഉണ്ടാക്കാന്വളരെ സമയം അടുക്കളയില്കഷ്ടപ്പെടുന്നു. ഇത്അറിയാമായിരുന്നിട്ടും ഭര്ത്താക്കന്മാര്ആഹാരശേഷം പാത്രങ്ങള്കഴിച്ചിടത്തുതന്നെ വച്ചിട്ട്പോകുന്നു. കുറഞ്ഞ പക്ഷം അതെടുത്ത,കഴുകുന്ന സ്ഥലത്തെങ്കിലും കൊണ്ടുപോയി വയ്ക്കാന്മടി കാണിക്കുന്നവരാണ്പലരും. താന്കഴിച്ച പാത്രം വൃത്തിയാക്കി വയ്ക്കുന്നത്ഒരു കുറച്ചിലായി കരുതുന്നവരുമുണ്ട്‌. രുചികരമായി ആഹാരം പാകം ചെയ്തു തന്ന ഭാര്യയോടുള്ള ഒരു അഭിനന്ദനപ്രകടനമായി അതിനെ കണ്ടാല്എത്ര നന്നായിരിക്കും.

ലൈംഗികസംതൃപ്തി!

സ്ത്രീകള്വികാരമൂര്ച്ഛയിലെത്തി കുറച്ചുനേരം അവസ് ആസ്വദിക്കാന്പോലും ചില ഭര്ത്താക്കന്മാര്സമ്മതിക്കാറില്ല. ഭര്ത്താക്കന്മാരെപ്പോലെ തന്നെ ഭാര്യമാരും അതാഗ്രഹിക്കുന്നു, കൊതിക്കുന്നു. ഭാര്യ നിങ്ങള്ക്ക്നല്കുന്ന സുഖാനുഭൂതി നിങ്ങളും തിരിച്ചുനല്കിയാലേ ലൈംഗികജീവിതം ആനന്ദകരമാക്കാന്സാധിക്കൂ.

സ്ത്രീകളുടെ ശ്രദ്ധക്ക്

സ്ത്രീകള്ക്ക്അഭിനന്ദനങ്ങള്ഭര്ത്താവിന്റെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയുമൊക്കെ ഭാഗത്തു നിന്നു ലഭിക്കാറുണ്ട്‌. എന്നാല്ഭര്ത്താക്കന്മാര്ക്ക്അപൂര്വമായി മാത്രമേ ഇങ്ങനൊരനുഭവം ഉണ്ടാവാറുള്ളൂ. അവര്യഥാര്ത്ഥത്തില്അഭിനന്ദനം ആഗ്രഹിക്കുന്നുണ്ട്‌. കുറഞ്ഞത്ഭാര്യയുടെ ഭാഗത്തു നിന്നെങ്കിലും!

1. ഭര്ത്താവിന്റെ കഴിവുകളെ അംഗീകരിക്കുക. പ്രത്യേകിച്ചും കിടപ്പറയില്‍. അത്കേള്ക്കാന്ഏതൊരു ഭര്ത്താവാണ്ആഗ്രഹിക്കാത്തത്‌. കൂടാതെ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്നല്ലതാണെങ്കില്തീര്ച്ചയായും അംഗീകരിക്കുക.

2. ഭര്ത്താവിന്റെ കരവലയത്തില്താന്പൂര്ണസുരക്ഷിതത്വം, സന്തോഷം, സംതൃപ്തി തുടങ്ങിയവ അനുഭവിക്കുന്നുവെന്ന്പറയുക.

3. ഭര്ത്താവ്സുന്ദരനാണെന്ന്പറയുക. അദ്ദേഹത്തിന്റെ ചിരി, കണ്ണ്, മൂക്ക്, ചെവി, മീശ, പൊക്കം, തലയെടുപ്പ്അങ്ങനെ ഏതാണ്കൂടുതല്ആകര്ഷണീയമെന്ന്എടുത്തു പറയുന്നത്അദ്ദേഹത്തിന്നിങ്ങളോടുള്ള സ്നേഹത്തിന്റെ മാറ്റ്വര്ധിപ്പിക്കും. ദേഹത്തു തൊട്ടുതലോടിയുള്ള അഭിനന്ദനം അദ്ദേഹം ഏറെ ഇഷ്ടപ്പെടും.

4. ഭര്ത്താവിനോടൊപ്പമുള്ള നിമിഷങ്ങളാണ്തനിക്കേറ്റവും ആനന്ദകരമെന്ന്അദ്ദേഹത്തെ മനസിലാക്കുക. അദ്ദേഹത്തിന്റെ പണം, മറ്റു സുഖസൗകര്യങ്ങള്എന്നിവയേക്കാളുപരി സാന്നിധ്യമാണ്താന്ആഗ്രഹിക്കുകയെന്ന്ഭര്ത്താവിനെ ഏതു രീതിയിലും ബോധ്യപ്പെടുത്തുക. ''എന്റെയെല്ലാമെല്ലാമാണ്'' എന്ന്ഭര്ത്താവിന്റെ കാതിലൊന്നു മന്ത്രിക്കൂ. അപ്പോഴുള്ള സുഖം ഒരുമിച്ചറിയൂ.

5. ഭര്ത്താവ്ഒരുങ്ങിയിറങ്ങുമ്പോള്'ങാ..നന്നായിട്ടുണ്ട്' എന്നൊരു വാക്ക്ഭാര്യയില്നിന്ന്കേള്ക്കാനായാല്അത്അദ്ദേഹത്തിന്നിര്വൃതിദായകമായിരിക്കും.

6. ഭര്ത്താവിന്റെ ബുദ്ധിശക്തി, കൃത്യനിഷ്, ജോലിയോടുള്ള ആത്മാര്ത്ഥത, നേതൃപാടവം, സഹായസന്നദ്ധത, കരുണയുള്ള മനസ്എന്നിവയൊക്കെ മനസിലാക്കുകയും താന്അതില്അഭിമാനിക്കുന്നുവെന്ന്പറഞ്ഞ്അഭിനന്ദിക്കുകയും ചെയ്യുക. മിക്ക സ്ത്രീകള്ക്കും പുരുഷന്മാരുടെ ജോലിയിലും സമ്പാദ്യത്തിലുമൊക്കെ മതിപ്പുണ്ടാവും. അത്തുറന്നു പറഞ്ഞ്അവരുടെ കഠിനാധ്വാനത്തെ താന്ഹൃദയപൂര്വം മനസിലാക്കുന്നുണ്ടെന്നു ധരിപ്പിക്കുക. അത്അവരുടെ മനസ്കുളിര്പ്പിക്കും.

7. ഭര്ത്താവിന്റെ വീട്ടുകാരെയും അദ്ദേഹത്തിന്റെ ശരിയായ സൗഹൃദങ്ങളെയും അംഗീകരിക്കുക.

8. ഭര്ത്താവിന്റെ സഹായമില്ലാതെ തനിക്കൊന്നും ചെയ്യാനാവില്ല. എന്തിനും ഏതിനും ഉപദേശം കൂടിയേ തീരൂവെന്ന്അദ്ദേഹത്തെ വിശ്വസിപ്പിക്കുക.

9. പുകഴ്ത്തല്ഇഷ്ടപ്പെടാത്തവരില്ല. ചില കാര്യങ്ങള്ചെയ്തു കൊടുക്കില്ലെന്ന്വാശിപിടിച്ചിരിക്കുന്ന ഭര്ത്താക്കന്മാരാണെങ്കില്കൂടി പുകഴ്ത്തലില്വീണു പോവുക തന്നെ ചെയ്യും. തന്നെ ഭാര്യ പുകഴ്ത്തുകയാണെന്നു മനസിലായാലും അവര്സമ്മതം മൂളിയെന്നിരിക്കും.
ഭാര്യമാര്ഇഷ്ടപ്പെടാത്ത സ്വഭാവങ്ങള്മാറ്റിയാല്നിങ്ങളുടെ കുടുംബബന്ധങ്ങള്ഏറെ ഹൃദ്യവും ആസ്വാദ്യകരവുമാക്കാം.

മഞ്ജു ജോസഫ്

Story Dated: Tuesday, November 27, 2012 08:22

 

 

Profession List for Applying Family Visa in Saudi Arabia

1. Accountant / Accounts Verifier / Auditor
2. Accounts Manager
3. Administration Coordinator
4. Administrative Manager
5. Administrative Researcher
6. Agricultural specialist (General)
7. Air Controller
8. Air Hostess
9. Air Navigator
10. Air Transport Manager
11. Aircraft Landing Controller
12. Aircraft Maintenance Technician
13. Aircraft Takeoff Controller
14. Aquatic Specialist
15. Archeological Director
16. Archeological Prospector
17. Archeological Researcher
18. Architectural Draftsman
19. Army Officer
20.  Artist (Actor, Musician, Composer, Poet, Painter, Singer…..etc)
21. Assistant Engineer (All specializations)
22. Assistant General Manager
23. Assistant Pharmacist
24. Assistant Pilot
25. Astronomer
26. Auditor
27. Author
28. Aviation Guide
29. Aviation Technician
30. Aviation Trainer
31. Bank Manager
32. Bank Official
33. Banker
34. Banking Business Manager
35. Breeding Specialist (Animals/ Birds/ Bees)
36. Broadcasting Manager
37. Business lady
38.Businessman
39. Captain of Ship/Cruise/Carrier/Steamship
40.Career Counselor
41. Chairman (All types)
42.Chairman / Executive Director
43. Chemist (All Specializations)
44. Chief Justice
45. Cinema Cameraman
46. Cinema Director
47.Cinema or Television Producer
48. College Dean
49. Commercial Broker
50. Commercial Manager
51
52. Company or Factory Manager
53.  Computer Programmer / Computer Technician
54. Consultant (All types)
55. Consultant (All types)
56. Control Equipments Technician
57. Cooperative Society Manager
58. Correspondent (Newspaper/Radio/TV)
59. Cruise Ship Guide
60. Customs Clearer
61. Customs Specialist
62. Decoration Designer
63. Dental Technician (Fixing)
64. Diplomat (Members of diplomatic corps)
65. Director
66. Earthquakes expert
67. ECG Technician
68. Economic Analyst
69.   Electricity Manager
70.  Employees at the Embassies in the GCC countries (Except
71.  Engineer (All specializations)
72.   Executive Manager or Director
73.  Executive Secretary
74.  Farm Manager
75.Finance Manager
76. Finance/Economics Expert
77. Flight Technician
78. Food Controller
79. Foodstuff Technician
80. Gardening Specialist
81. General Professional Trainer
82. General Specialist
83. General Supervisor
84. Geologist (General)
85. Geology Technician
86.Head of Prosecution
87. Horse Breeding Technician
88. Hospital Manager
89. Hotel Manager
90. Information Systems Expert
91. Institute Manager
92. Insurance Manager
93. Investment Manager
94. Investor
95.  Jeweler
96. Journalist
97.  Judge
98.  Lab Specialist
99.  Lab Technician
100.  Laboratory Manager
101. Land Hostess
102. Land Transport Manager
103. Lawyer / Advocate
104. Lecturer
105. Legal Expert
106. Legal Researcher
107. Library Manager
108. Literator
109.  Maintenance Manager
110.  Male or Female Nurse
111. Manager (All types)
112. Manager or Director of any government departments or
113. Marine Navigator
114. Marine Traffic Controller
115. Marine Transport Manager
116. Maritime Controller
117. Marketing Executive
118.  Marketing Manager
119.  Marketing Representative
120.  Media Controller
121.  Media Manager
122.  Media Person
123.  Media Specialist
124.  Medical Analysis Specialist
125.  Medical Equipments Technician
126.  Medical Therapy Specialist
127.  Medical X-ray Specialist
128.  Microscopic Technician
129.  Mining Technician
130.  Ministry Undersecretary
131.  Museum Manager
132.  Nutrition Specialist
133. Operations Analyst
134. Optical Technician
135. Partner
136. Pharmaceutical Technician
137. Pharmacist
138. Physician (All specializations)
139. Physicist
140. Pilot
141. Player (All sports items in a sports club)
143. President or Director of a Club
144. President or Director of a University
145. Press Photographer
146. Printing and Publishing Manager
147. Procurement Representative
148. Production Director
149. Professional Security and Safety Technician
150. Professor
151. Program Designer
152. Program Producer
153. Proofreader
154. Prosecutor
155. Psychiatrist
156. Quality Controller
157. Quantity Enumerator
158. Radio or TV Transmission Technician
159. Referee (sports)
160. Regional Director
161. Religious person
162. Research & Studies Director
163. Road Controller
164. Sales Executive
165. Sales Manager
166. Sales Representative
167. School Manager
168. Scientist
169. Secretary or Manager of Library
170. Ship Captain
171. Ship Maintenance Technician
172. Ship Supervisor
173. Sociologist
174. Special Needs Teacher
175. Speech Specialist
176. Sports Medicine Specialist
177. Sports Representative
178. Sports Trainer
179. Statistics Specialist
180. Support Services Jobs)
181. Surgeon (All specializations)
183. Systems Analyst
184.  Teacher / Instructor
185.  Telecom Technician
186.  Television Manager
187.  Theatre Manager
188.  Tourism Agency Manager
189.  Tourist Guide
190.  Trader
191.  Train Maintenance Technician
192.  Translator
193.  Travel or Tourism Agent
194.  TV Cameraman
195.  TV or Radio Programs Presenter
196.  University Professor
197.  University student
198. Veterinary Doctor
199. Weather expert
200. Well Drilling Technician
201. X-Ray Specialist
202. X-ray Technician
203. Zoology Specialist.

നിങ്ങളുടെ ഇക്കാമ ഇതി പെടുമെങ്കി നിങ്ങക്ക നിങ്ങളുടെ കുടുംബത്തെ കൊണ്ട് വരാം.


Saudi Arabia's Natural Wonder-Jabal Qara & Wadi Al Mitna

Saudi Arabia's Natural Wonder

“Jabal Qara” Cave mountain

“Wadi Al Mitna”-Lost in Time.

പ്രവാസി വാർത്തകൾ





പ്രവാസി ക്ഷേമം: കേരളം മാതൃക:-

മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഭാരതത്തില്‍ തിരിച്ചെത്തിയ ദിനമാണ് ജനുവരി ഒമ്പത്. ഈ ദിനം പ്രവാസി ദിനമായി ഇന്ത്യാഗവമെന്റ് പ്രഖ്യാപിക്കുകയും എല്ലാ വര്‍ഷവും ആര്‍ഭാടമായി ആഘോഷിക്കുകയുമാണ്. ഈ ദിനത്തിന്റെ പങ്കാളിത്തം ഒരുപിടി സമ്പന്നരായ പ്രവാസികളുടെ കൂട്ടായ്മയായി മാറ്റുകയും ഭൂരിപക്ഷംവരുന്ന പ്രവാസികളെയും അവരെ പ്രതിനിധാനംചെയ്യുന്ന സംഘങ്ങളെയും ദിനാഘോഷങ്ങളില്‍നിന്നൊക്കെ മാറ്റിനിര്‍ത്തുകയുമാണ് പതിവ്. ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില്‍ ലേലംചെയ്തു വച്ചിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസിമന്ത്രിയും മലയാളിയുമായ വയലാര്‍ രവി പറഞ്ഞത് ഫയലുകള്‍ പഠിക്കുകയാണെന്നാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള്‍ പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യത്തിന് ഇതെല്ലാം പ്രഹസനമാക്കാനേ കഴിയൂവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് ഈ വകുപ്പുണ്ടായത്. 995 രൂപ ഒരു പ്രാവശ്യം പ്രീമിയം അടച്ചാല്‍ ലോകത്ത് എവിടെ മരിച്ചാലും പ്രവാസിയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുമായിരുന്നു. കൂടാതെ, പ്രവാസി വിദേശത്ത് മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിയും ഈ വകുപ്പിന്റെ കീഴിലുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്ന് 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഗവമെന്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ നടപ്പാക്കിയ എല്ലാ ക്ഷേമപദ്ധതിയും റദ്ദുചെയ്യുകയാണുണ്ടായത്. എല്‍ഡിഎഫ് ഗവമെന്റ് പ്രവാസിക്ഷേമത്തിനായി ഉണ്ടാക്കിയ നോര്‍ക്കയെ നോര്‍ക്കാ റൂട്ട്സ് എന്ന കമ്പനിയാക്കുകയും ആ കമ്പനിയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 26 ശതമാനംമാത്രമാക്കി മാറ്റുകയും 74 ശതമാനം ഷെയര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊടുത്തുകൊണ്ട് നോര്‍ക്കയെ ഒരു സ്വകാര്യ കമ്പനിയാക്കി മാറ്റുകയുംചെയ്തു. നോര്‍ക്കാ റൂട്ടില്‍ ഡയറക്ടര്‍മാരായി അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നുമായി മൂന്ന് വ്യവസായ പ്രമുഖരെ കൊണ്ടുവരികയും അതുവരെ മന്ത്രിയായിരുന്ന എം എം ഹസ്സന്‍ ഇതിന്റെ ചെയര്‍മാനാവുകയുംചെയ്തു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍വഴി ഏഴുകോടി രൂപ നോര്‍ക്കയില്‍ വരുമാനമുണ്ടായിട്ടും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും നോര്‍ക്കാ റൂട്ട്സ് ചെയ്തിട്ടില്ല. എന്നാല്‍, എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ വന്നപ്പോള്‍ കേരള പ്രവാസി സംഘം നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നോര്‍ക്കാ റൂട്ട്സ് പുനഃസംഘടിപ്പിക്കുകയും നോര്‍ക്കയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 51 ശതമാനം ഉയര്‍ത്തി പബ്ളിക് കമ്പനിയാക്കി മാറ്റാനും സര്‍ക്കാര്‍ തയ്യാറായി. നോര്‍ക്കയിലൂടെ ഒട്ടേറെ ക്ഷേമപദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പ്രവാസി ക്ഷേമപദ്ധതികള്‍ ഓരോന്നായി നടപ്പാക്കി പ്രവാസികളുടെ രക്ഷയ്ക്കെത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, ലക്ഷക്കണക്കിന് പ്രവാസികളോട് നീതികാട്ടാതെ അവരുടെപേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തൃപ്തിയടയുകയാണ് കേന്ദ്രസര്‍ക്കാര്‍। ഈ രണ്ട് സര്‍ക്കാരുകളെയും തിരിച്ചറിയാന്‍ പ്രവാസി സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.


  • ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ? 
  • പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭിക്കും .
  • കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകൂ. കൂടുതൽ വിവരങ്ങൾക്കു ഇവിടെ  ക്ലിക്ക് ചെയ്യുക 

Related news:-


പ്രവാസി കേരളീയ ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം:

തിരുവനന്തപുരം; കേരള പ്രവാസി കേരളീയ ക്ഷേമനിധിയില്‍ തുടര്‍ച്ചയായി 12 മാസങ്ങളായി അംശദായം അടയ്ക്കാതിരുന്നത് മൂലം അംഗത്വം നഷ്ടപ്പെട്ടുപ്പോയിട്ടുള്ള അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച് തന്നിട്ടുള്ള 15 ശതമാനം പിഴയും, കുടിശ്ശികയുള്ള അംശദായവും അടച്ചുകൊണ്ട് തങ്ങളുടെ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ 

വിദേശത്തുനിന്നും തിരികെയെത്തിയ പ്രവാസികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.

പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം:നിയമസഭാ സമിതി 

Thursday Nov 3, 2016

തിരുവനന്തപുരം > പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് കെ വി അബ്ദുള്‍ഖാദര്‍ ചെയര്‍മാനായ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയായും 5000 രൂപയായും വര്‍ധിപ്പിക്കണം. നിലവിലിത് അഞ്ഞൂറും ആയിരവും ആണ്. ഗള്‍ഫ് പ്രതിസന്ധിയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസപദ്ധതി കാലോചിതമായി പരിഷ്കരിക്കണം. പ്രവാസിക്ഷേമ പെന്‍ഷനായി കേന്ദ്രസഹായം ലഭ്യമാക്കണം. ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തണം. അംശാദായം അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍വഴി തുക അടയ്ക്കാന്‍ അവസരം ഒരുക്കണം. എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക സെല്‍ ആരംഭിക്കണം. വ്യാജ റിക്രൂട്ട്മെന്റ്, വിസതട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെ വ്യാപക ബോധവല്‍ക്കരണം നടത്തണം. മുംബൈ കേരള ഹൌസിലെ ഹാള്‍ മലയാളി സംഘടനകളുടെ ആവശ്യങ്ങള്‍ക്ക് അനുവദിക്കുമ്പോള്‍ വാടകയില്‍ 50 ശതമാനം ഇളവ് അനുവദിക്കണം. പ്രവാസി കമീഷന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണം. പ്രവാസി നിയമസഹായ പദ്ധതി പുനരാരംഭിക്കണമെന്നും നിയമസഭാ സമിതി ശുപാര്‍ശചെയ്തു. 22ന് കോഴിക്കോട്ട് സമിതി സിറ്റിങ് നടത്തുമെന്ന് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളെ അറിയിച്ചു. സമിതി അംഗങ്ങളായ എം രാജഗോപാലന്‍, പാറക്കല്‍ അബ്ദുള്ള, വി അബ്ദുള്‍ റഹ്മാന്‍, കാരാട്ട് റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



കുട്ടികളിലെ പഠനവൈകല്യങ്ങള്‍


ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ പെരുമാറ്റത്തിന് പൊതുവേ പറയുന്ന പേരാണ് ഡിസ്‌ലെക്സിയ (Dyslexia- വായിക്കുവാനും എഴുതുവാനും ഉള്ള ശേഷിക്കുറവ്) [1]

അണു കുടുംബങ്ങളിലേക്ക് മാറിയതോടെ കേരളത്തില്‍ കുട്ടികളില്‍ പഠനവൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. നൂറില്‍ പത്തു കുട്ടികളെങ്കിലും പലവിധ പഠന വൈകല്യങ്ങള്‍ നേരിടുന്നു.പരീക്ഷക്കാലമായതോടെ ഇത്തരം കുട്ടികളും രക്ഷിതാക്കളും ഒരുപോലെ മാനസിക സംഘര്‍ഷത്തിലാണ്.നന്നായി പഠിക്കുന്ന കുട്ടി ചില വിഷയങ്ങളില്‍ മാത്രം താത്പര്യം കാണിക്കാതിരിക്കുക, സാമ്യമുള്ള അക്ഷരങ്ങള്‍ തെറ്റിക്കുക, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പ്രയാസം, ആദ്യ അക്ഷരം നോക്കി ഊഹിച്ചു വായിക്കുക, വരിയൊപ്പിച്ച് എഴുതാന്‍ കഴിയാതിരിക്കുക, വാക്കുകള്‍ തലതിരിച്ചെഴുതുക, വായിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ വിട്ടുകളയുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.

വായിക്കാനുള്ള ബുദ്ധിമുട്ട് (ഡിസ്‌ലോക്‌സിയ), എഴുതാനുള്ള ബുദ്ധിമുട്ട് (ഡിസ്ഗ്രാഫിയ), കണക്ക് പഠിക്കാന്‍ പ്രയാസം (ഡിസ്‌കാല്‍കുലിയ) ശരീരചലനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക (ഡിസ്പ്രാക്‌സിയ) തുടങ്ങിയവയാണ് പ്രധാന പഠന വൈകല്യങ്ങള്‍.

പാഠങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കും എഴുത്തുപരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കുകൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നുപഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചുമിനിറ്റ് ഇരിക്കാന്‍പറ്റാത്ത പെടപെടപ്പ്... ഇങ്ങനെപോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും. എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കുകൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടുവരുന്ന പ്രത്യേകതരം ബുദ്ധിമുട്ടുകളെ യാണ് പൊതുവെ വൈകല്യങ്ങള്‍ എന്നുപറയുന്നത്. മനുഷ്യശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളില്‍ ചില അസ്വാഭാവികത യാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്കവളര്‍ച്ചയിലെ പ്രത്യേകതരം താമസ മാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്കവളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴോ അതിനുശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചുകൊണ്ടുവന്ന് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍കഴിയും. എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.

എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍? ആദ്യകാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠനവൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം.

വായനവൈകല്യം, രചനാവൈകല്യം, ഗണിതശാസ്ത്ര വൈകല്യം, നാമവൈകല്യം.

വായനവൈകല്യം. തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.


രചനാവൈകല്യം.
നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.


ഗണിതശാസ്ത്ര വൈകല്യം.
കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍&ൃറൂൗീ; 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

നാമ വൈകല്യം
പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ്ധവാന്‍ എന്നോ മറ്റോ എഴുതുക.

പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും

ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതല്‍ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യമായും പെരുമാറ്റവൈകല്യമായും മാറാനിടയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാവൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.
അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം

കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.

വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.

പഠന വൈകല്യത്തിനൊരു പരിഹാരം - Mathrubhumi

Mental Health പഠന വൈകല്യങ്ങള്‍ - Mathrubhumi Health

പഠനം മെച്ചപെടുത്താൻ 15 വഴികള






പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ്‌ നിയമങ്ങൾ

മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരും
.........................................................................
ദുബൈ: 10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്‍കണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്‍ട്ട് നമ്പറും പൂരിപ്പിച്ച് നല്‍കണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്‍പ്പെടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്‍ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
നിലവില്‍ പുരുഷന്മാര്‍ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഫോറിന്‍ കറന്‍സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.

ക്യാമറകൾ ഇന്ത്യയിലേക്ക്‌ കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട്‌ ഡ്യൂട്ടി അടക്കേണ്ടിവരും

കസ്റ്റംസ്‌ നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക്‌ എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....

പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ്‌ നിയമങ്ങൾ ഇവിടെ നിങ്ങള്‍ക്ക്‌ വായിക്കാം..

ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്‍ക്കു നല്‍കേണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്‍കേണ്ടതായോ വരുന്നത്. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
സ്വര്‍ണ്ണം, വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്‍കണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്‍ണ്ണവും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കൊണ്ടുവരാം. സ്വര്‍ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്‍ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്‍ണ്ണകട്ടിക്ക് 10 ശതമാനവും നികുതി നല്‍കണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്‍കണം.
6 മാസം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്‍ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്‍ണ്ണത്തിന് നികുതിയും നല്‍കണം. ഗള്‍ഫില്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്‍ക്കും നികുതി നല്‍കണം.
ഗള്‍ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്‍ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്‍ക്കറ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്‍കണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്‍ദ്ദ ഉള്‍പ്പെടെയുള്ളവക്ക് ഈ നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്‍കേണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.........

നിങ്ങളുടെ ഒരു ഷെയർ വളരെ വിലപ്പെട്ടതാണ്‌ ,അത് ചിലപ്പോൾ മറ്റുള്ളവർക് ഒരു സഹായമായേക്കാം
LIKE & SHARE This blog•••►

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ