Showing posts with label Kerala Corner. Show all posts
Showing posts with label Kerala Corner. Show all posts

How I pay my Electricity Bill Online? എങ്ങിനെ എന്റെ കറന്റ് ബില്‍ ഓണ്‍ലൈന്‍ആയി അടക്കാം


1. Select electrical section name
2. Consumer number
3. your bill number
3. E-mail Address
4. Mobile number
and press show bill details.

Then you follow the instruction.


Oruma-Online - The LT Consumer Portal of KSEB

KSEB LT Bill Online Payment - Instructions
© KSEB 2013 | Powered by: Team OrumaWEB, IT-Computerisation Unit, Thiruvananthapuram
Recommends Firefox/Chrome at 1024x768 screen resolution for best performance.
Keep your latest Electricity Bill near by, before attempting • the Payment.
Select the Section.
Enter Consumer number and Bill Number
Enter the Email id and/or Mobile Number. Click Show Bill Details
In the case of Central Server Sections (Puthenchantha and Vellayambalam of Thiruvananthapuram Dist.) number of
Pending Regular Energy Bills and the total amount due will be shown.
For other sections, the last Regular Energy Bill is available for payment, provided the payment being made 2 days
before Disconnection date and the Consumer is not having any other arrear.
Select the desired mode of transaction - Net Banking, Credit Card or Debit Card.
Balance amount in full, along with Surcharge applicable (if any) and applicable transaction charges will be shown. For
Net Banking, transaction charge will displayed in the Payment Gateway site.
For Central Server Sections, Surcharge for belated payment will be intimated in the next Bill.
Click Confirm Payment
Finally, a confirmation screen with net transaciton amount will be shown.
Click Make Payment
• User will be carried to Payment Gateway Site. Make secure payment.
Once payment is completed, the transaction details will be displayed. User can take printout of the same.
The details will be send to the given Email/Mobile also.
In the case of Central Server Sections, the payment will be immediately effected in the concerned Section Offices.
For other sections, it will be updated the next day. However the date of payment will be the date of actual payment
through Online portal.
Where is my Section Code/Consumer Number/Bill Number?
• Consumers can make payment of Regular Electricity Bills through Net Banking or Credit/Debit cards.
• Transaction charge will be deducted from Consumers account.
Transaction charge for Online payments
Name of Transaction
Rate per transaction
Rate Service Tax Total
Debit Card 0.88% 0.091% 0.971%
Credit Card 0.88% 0.091% 0.971%
Net Banking
HDFC bank Rs 12 Rs 1.2 Rs 13.2
City bank 1.5% 0.15% 1.65%
All other banks Rs 5 Rs 0.515 Rs 5.515
• Bills under litigation will not be considered
In case of dispute regarding the bill amount shown in this portal and the original bill kept in the Section Office,the latter
shall prevail.
For sections other than Central Server Sections, the payment made by the Consumer in Section Office
counter/FRIENDS counter will not be reflected in the Online portal.
In case Consumer make payment of such Electricity Bills again, such amount will be treated as advance.
During Online Payment, if the amount is debited from bank account and the transaction details are not generated
online, please allow us 48 hours to generate the transaction details. If the Online transaction details are not generated
even after 48 hours and money is not refunded to the bank account, please report the problem to the KSEB Support
Team with Section Code, Consumer Number, Date of Payment and Bill Number.
email id: LTPAYMENTSUPPORT@ksebnet.com
Phone: 9446008892, 04712514648

How I can Recharge my Idea Mobile through online?

How  I recharge my Idea Mobile through online?


Before doing the online recharge, kindly visit the online tariff section for detail description and make sure the mobile number which you want to transfer.

     Please login Idea cellular portal  from Here  
     Press online recharge
     Please enter your 10 digit idea mobile number
      Reenter you’re your mobile Number
     Enter the code number showing in the box
     Select the type (voice recharge/data/sms)
     Press recharge -It will direct you to the payment mode
      Select  payment Mode (credit card/debit card/internet banking/mobile   payment/cash card/pay through IMPS)
      Submit
      It will direct to banks network
     And confirm.
  
 Enjoy--------------------

എങ്ങനെ കള്ളനോട്ട് തിരിച്ചറിയാം (ഇന്ത്യന്‍ റുപ്പീസ്)-how to to detect fake currence notes (Indian RS)

നമ്മുടെ യാത്രകളില്, നമ്മുടെ കൈവശം കള്ളനോട്ട് വന്നുപെടാം, അപ്പോള്‍ ആ നോട്ട് കള്ളനോട്ട് അല്ല എന്ന് എങ്ങിനെ തിരിച്ചറിയാം. ഇതിനു വേണ്ടി റിസര്‍വ് ബാങ്ക് വെബ്സൈറ്റ് നിങ്ങളെ സഹായിക്കുന്നു.

അതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 'പൈസ ബോല്‍താ ഹായ്' 'paisaboltahai'


10,20,50,100,500,1000 രൂപ നോട്ടുകള്‍ എങ്ങിനെ പരിശോധിക്കാം എന്ന് ചിത്രവും, വീഡിയോ സഹിതം വിവരിക്കുന്നു.

ഉദാഹരണത്തിന് 1000 രൂപയെ കുറിച്ചുള്ള വിവരണത്തിന് ക്ലിക്ക് ചെയ്യുക.

നമ്പര്‍ ടൈപ്പ്     http://www.paisaboltahai.rbi.org.in/1000.htm

പോസ്റ്റര്‍ ടൈപ്പ് : http://www.paisaboltahai.rbi.org.in/poster/1000.pdf



  

സ്ത്രീകള്‍ക്കെതിരായ പീഡനം വനിതാ ഹെല്‍പ്പ്‌ലൈന്‍ 1091; എസ്.എം.എസ്: 9497 900 000

സ്ത്രീകള്‍ക്കെതിരായ പീഡനം വനിതാ ഹെല്‍പ്പ്‌ലൈന്‍ 1091;
എസ്.എം.എസ്: 9497 900 000


തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനപോലീസിന്റെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
1091 ആണ് പോലീസിന്റെ വനിതാ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. സംസ്ഥാനത്തിന്റെ ഏതുഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിക്കാമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. അതത് ജില്ലകളിലെ വനിതാ സ്റ്റേഷനുകളിലുള്ള ഉദ്യോഗസ്ഥകളാവും ഫോണെടുക്കുക. അവര്‍ ഉടനടി തുടര്‍നടപടികള്‍ കൈക്കൊള്ളും.
ഒരു വനിതാ സബ്ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാണ് ഹെല്‍പ്പ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്നത്. വനിതകളുടേതായ പ്രശ്‌നങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്ന പ്രത്യേകയുമുണ്ട്.

ഉടന്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണെങ്കില്‍ ഈ സംഘം നേരിട്ടെത്തും. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്. ഫോണ്‍ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെങ്കില്‍ 9497 900 000 എന്ന നമ്പറിലേക്ക് ഏതുതരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എസ്.എം.എസ് ചെയ്യാമെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈടെക് സെല്ലിലാണ് ഇതിന്റെ ഏകോപനം. എസ്.എം.എസ് അയച്ച ആളുടെ നമ്പറോ മറ്റു വിവരങ്ങളോ ഒരുതരത്തിലും പുറത്തുവിടില്ലെന്ന് പോലീസ് ഉറപ്പുനല്‍കുന്നു.

ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും ഈ നമ്പറില്‍ എസ്.എം.എസ് ചെയ്യാം. കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണെങ്കില്‍ 1098 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിക്കാം.
ഹൈവേ അലര്‍ട്ട് 9846 100 100, റെയില്‍ അലര്‍ട്ട് 9846 200 100 എന്നീ മൊബൈല്‍നമ്പറുകളുടെ സേവനവും ലഭ്യമാണ്.

How I apply for a Driving License (India-Kerala) CALLS

DRIVING LICENSE:-
A valid Driving License, issued under the Motor Vehicles Act 1988, is an essential document to drive a motor vehicle in any public place in India. In the State of Kerala driving licenses are being issued by the Motor Vehicles Department through its 17 Regional and 47 Sub Regional Transport Offices. One should have proper authorization in the license to drive specific class/classes of vehicle he intends to drive.  
 ELIGIBILITY CONDTIONS:-
If you are between 16 and 18 years you can apply, with the written consent of your parents, for a driving license to drive a Motor Cycle below 50cc.
            If you are 18 years or more, you can apply for a driving license to drive a non-transport vehicle.
            If you are 20 years or more and having one year driving experience in non-transport vehicles, you can apply for a transport vehicle driving license. A pass in 8th standard is an additional condition to get a transport vehicle driving license. You will be exempted from one year driving experience if you need a transport vehicle Driving License only to drive Auto-Rickshaw.         
            Vehicles using for hire or reward are classified as transport vehicles and others are classified as non-transport vehicles.

വരിക മുന്നിരയിലേക്ക്‌

അവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവ പ്രയോജനപ്പെടുത്താന്‍ മുന്‍പന്തിയിലെത്തുകതെന്ന വേണം

<![if !vml]><![endif]>കേരളത്തില്‍ കരിയര്‍ക്ലാസ്സുകളില്‍ പതിവുള്ള ഒരനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് തുടങ്ങാം. ക്ലാസ് നടക്കുന്നത് ഏത്ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലായാലും മുന്‍നിരയിലെ കസേരകള്‍ ഒഴിഞ്ഞു കിടക്കും.
നൂറു കസേരകളുള്ള ഒരു ഓഡിറ്റോറിയത്തിലേക്ക് 90 മലയാളികളെ കയറ്റിവിട്ടാല്‍ ഒഴിഞ്ഞുകിടക്കുന്ന പത്തു കസേരകള്‍ ഏറ്റവും മുന്‍നിരയിലേതാവും. അതേസമയം ഈ ഓഡിറ്റോറിയത്തിലേക്ക് 90 സായിപ്പന്‍മാരെ കയറ്റിവിട്ടുവെന്ന് കരുതുക. അധികമുള്ള പത്തു കസേര ഏറ്റവും പിന്നിലായിരിക്കും. മുന്‍നിര ലക്ഷ്യമിട്ടുനീങ്ങുന്നവരെയാണ് പുതിയ കാലത്തിന് ആവശ്യം. എന്നാല്‍ കേരളത്തിന്റെ കാര്യം നോക്കുക, വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടംകൈവരിക്കാനായിട്ടുണ്ടെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നോട്ടുവരാന്‍ കഴിയുന്നില്ല. പൊതുവെ ഒരു തരം ബാക്‌സീറ്റ് ഡ്രൈവിങ്ങാണ് മലയാളികള്‍ ഇഷ്ടപ്പെടുന്നത്.
കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. മാര്‍ക്ക് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പഠനരീതിക്ക്, ഇതിലപ്പുറം മികവു കാട്ടാന്‍ കഴിവുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയില്ല. മാര്‍ക്കിനുവേണ്ടിയും എന്‍ട്രന്‍സ് ടെസ്റ്റിനു വേണ്ടിയും മാത്രമുള്ള മാരത്തോണ്‍ കുതിപ്പാണിവിടെ. ഫലം, പഠനകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത് കുറെ ബ്രോയിലര്‍ ചിക്കനുകള്‍ മാത്രം. സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ ശേഷിയില്ലാത്തവരാകും മിക്കവരും.
സാഹചര്യത്തിലാണ് വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്‍കിയുള്ള വിദ്യാഭ്യാസത്തിന്റെ പ്രസക്തിയേറുന്നത്. മത്സരക്കളത്തില്‍ മുന്നിലെത്താന്‍, മികവുകാട്ടാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നതാണ് വ്യക്തിത്വവികസനക്ലാസുകള്‍. അത് നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒരു സ്ഥാപനത്തില്‍ നിങ്ങളെ ജോലിക്കെടുക്കുമ്പോള്‍ ആ ജോലി പൂര്‍ണമായും ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാണെന്ന വിശ്വാസമൊന്നും തൊഴില്‍ദാതാവിന്ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരു മൂശയിലെന്നവണ്ണം വാര്‍ത്തെടുത്താല്‍ അവര്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഉയരാന്‍ നിങ്ങള്‍ പ്രാപ്തരാണോയെന്നാണ് നോക്കുക. ഇവിടെ ഏറ്റവും പ്രധാനം നിങ്ങളുടെ ചിന്താഗതിയാണ്. ക്രിയാത്മകചിന്താഗതിയാണ് പ്രധാനം.

അവസരങ്ങളേറെ

വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ജോലി തേടി ഗള്‍ഫിലും മറ്റും ചേക്കേറേണ്ട ആവശ്യം ഉണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ അകന്നു തുടങ്ങിയതോടെ ഐ.ടി മേഖല സജീവമാവുമെന്നാണ് പ്രതീക്ഷ. അത് വീണ്ടും വന്‍തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും.
വിദ്യാഭ്യാസമേഖലയാണ് കൂടുതല്‍ അവസരങ്ങളുണ്ടാകുന്ന മറ്റൊരു മേഖല. പ്രാപ്തരായ ഉദ്യോഗാര്‍ഥികള്‍ ഈ രംഗത്തുനിന്ന് അകന്നു പോവുകയാണ്. കഴിവുറ്റ തലമുറയെ വാര്‍ത്തെടുക്കാന്‍ ശേഷിയുള്ളവര്‍ തന്നെ ഈ മേഖലയിലെത്തണം.
വിനോദസഞ്ചാരരംഗത്ത് അനന്തമായ സാധ്യതകളാണുള്ളത്. പ്രത്യേകിച്ച് കേരളത്തില്‍. ഈ രംഗത്ത് നമുക്ക് സാധ്യതകളുടെ പാതിപോലുമില്ലാത്ത പല വിദേശരാജ്യങ്ങളും അത് ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്ത് വിദേശീയരെ ആകര്‍ഷിക്കുന്നു. വിനോദസഞ്ചാരമേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അത് സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കും. നിര്‍മാണമേഖലയിലും വന്‍കുതിപ്പാണ് വരുംവര്‍ഷങ്ങളിലുണ്ടാകാന്‍ പോകുന്നത്. ഒട്ടേറെ തൊഴിലവസരങ്ങള്‍ ഈ മേഖലയിലുണ്ടാകുമെന്നുറപ്പാണ്.
എന്നാല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ മലയാളികള്‍ എന്നും പിന്നാക്കമാണ്. ഉന്നതവിദ്യാഭ്യാസയോഗ്യത നേടിയതുകൊണ്ടുമാത്രം അവസരങ്ങള്‍ മുന്നിലെത്തണമെന്നില്ല. കാര്യപ്രാപ്തിയാണ് എന്നും വിലമതിക്കുന്നത്. വിദ്യാഭ്യാസയോഗ്യതകള്‍ അവിടേക്ക് എത്തിച്ചേരാനുള്ള വഴിത്താര മാത്രം.

വേണ്ടത് സ്മാര്‍ട്ട്‌വര്‍ക്ക്

ഉപദേശികള്‍ ആവര്‍ത്തിക്കുന്ന ഒരു വാക്യമുണ്ട്: ജീവിതവിജയത്തിന് കഠിനാധ്വാനം ചെയ്യുകയേ വഴിയുള്ളൂ. എന്നാല്‍ കഠിനാധ്വാനം അഥവാ ഹാര്‍ഡ് വര്‍ക്കുകൊണ്ടുമാത്രം പുതിയകാലത്ത് വലിയ സാധ്യതകളില്ല. കന്നും കഴുതയും പണിയുന്നതുപോലെ അധ്വാനിച്ചിട്ട് കാര്യമില്ല. രാപകല്‍ മുഴുവന്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ട് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയാത്തവര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ഹാര്‍ഡ് വര്‍ക്കിന് പകരം സ്മാര്‍ട്ട് വര്‍ക്കാണ് വേണ്ടത്. ശരിയായ പദ്ധതി ആസൂത്രണം ചെയ്ത് ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്നവരാണ് വിജയം വരിക്കുന്നത്.
നൂറുപേരുള്ള ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിങ്ങളെ സങ്കല്പിക്കുക. അതില്‍ 99പേരും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ വഴിയില്‍ നിങ്ങളും സഞ്ചരിച്ചാല്‍ എന്നും നൂറിലൊരാളായി തുടരാനാകും നിങ്ങളുടെ വിധി.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്നു ചിന്തിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ നൂറിലൊന്നാമനാകാന്‍ നിങ്ങള്‍ക്കു കഴിയും അവിടെയാണ് യഥാര്‍ഥവിജയം.
നമ്മുടെ മുന്നില്‍ വരുന്ന അവസരങ്ങളില്‍ പത്തില്‍ ഒമ്പതും അനുകൂലവും ഒന്ന് പ്രതികൂലവുമായാല്‍, പ്രതികൂലമായതിനെ മാത്രമേ ചിലപ്പോള്‍ കണ്ടെന്നുവരികയുള്ളൂ. അനുകൂലഘടകങ്ങള്‍ ശ്രദ്ധയില്‍ പെട്ടെന്നു വരില്ല. അത് മികവുകാട്ടുന്നതില്‍ പ്രതിബന്ധമാകുന്നു.
മരത്തില്‍ നിന്ന് ആപ്പിള്‍ കൊഴിഞ്ഞുവീഴുന്നത് ഐസക്‌ന്യൂട്ടണു മുമ്പ് ജനകോടികള്‍ കണ്ടതാണ്. അവരെല്ലാം ആപ്പിള്‍ പെറുക്കിയെടുത്ത് കഴിക്കുകയോ പഴച്ചാറുണ്ടാക്കുകയോ ചെയ്തു. ആപ്പിളിന്റെ വീഴ്ചയിലെ ' ചിന്താക്കുഴപ്പം ' അവരുടെയൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. ന്യൂട്ടണ്‍ അതു ശ്രദ്ധിച്ചു. മറ്റുള്ളവര്‍ക്കെല്ലാം നഷ്ടമായത് വലിയൊരു അവസരമായിരുന്നു.
ഓര്‍ക്കുക, അവസരങ്ങള്‍ എല്ലായിടത്തും പതിയിരിക്കുന്നുണ്ട്. അത് കണ്ടെത്താനും പ്രയോജനപ്പെടുത്താനുമുള്ള മനഃസ്ഥിതിയാണ് വേണ്ടത്.
വരിക മുന്‍നിരയിലേക്ക്‌
ബിനു കണ്ണന്താനം
Courtesy: http://www.mathrubhumi.com/static/others/special/story.php?id=324638


On line Birth, Death, marriage Certificate by Govt. of Kerala (ജനന, മരണ, വിവാഹ സര്ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും)

ജനന, മരണ, വിവാഹ സര്ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക

Link  to  Download  Online  Birth, Death and  Marriage  Certificate: cr.lsgkerala.gov.in

Marriage (common) online form submission

 

Birth, Death and Marriage Certificates

 

 

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭിയ്ക്കും


SHARE THIS STORY
0

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മന്ത്രി പാലോളിമുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സര്‍ട്ടിഫിക്കറ്റുകല്‍ എടുക്കാമെന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇ ഗവേര്‍ണന്‍സ് പദ്ധതികളില്‍ വിജയം കാണുന്ന ഒന്നാണിത്.

സേവനസിവില്‍ രജിസ്ട്രേഷന്‍ എന്ന വെബ്‌സൈറ്റില്‍ നിന്നുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നത്. 2006 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ലഭിക്കുക. ഇതിനുമുമ്പുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളാണ് ഈ സംവിധാനത്തിലൂടെ ലഭിക്കുന്നത്.

രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള 285 ആസ്പത്രികളില്‍ നടക്കുന്ന ജനന, മരണ, സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭിക്കും. ജനന സര്‍ട്ടിഫിക്കറ്റിന് ജനനത്തീയതിയും അച്ഛന്റെയും അമ്മയുടെയും പേരുമാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിയാന്‍ ബാര്‍കോഡും കീനമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റിന് നിയമപരിരക്ഷ നല്‍കുന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. പസ്‌പോര്‍ട്ടിന് ഇവ ഉപയോഗിക്കാനാവില്ല.
'സേവന' എന്ന് പേരിട്ടിട്ടുള്ള വെബ്‌സൈറ്റ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തയ്യാറാക്കിയത്.

Birth, Death and Marriage Certificates Available Online in Kerala
Now you can get Birth, Death and Marriage Certificates online in Kerala. Department of Local Self Governance has launched a new initiative to make these certificates available online. Mr. Paloli Mohammed Kutty, state minister for Local Self Governance has inaugurated this e-Governance project today at the Trivandrum Corporation.
The project is developed with the help of Information Kerala Mission (IKM). You can access the website  to get the certificates online. Initially this service is available from 1,223 Registration points where the Sevana application software developed by the IKM is used to register the birth, death and marriage details. The data of the registrations is stored in the State Data Center managed by IKM.
As of now only recent records are available online. In the next phase of the project, all records from 1970 will be digitized and uploaded to the database making it available online. Certificates downloaded from the website will be recognized as valid document for all purposes such as school admission.
Kerala will become the first State in the country to have online facility for issuing birth, death and marriage certificates in every local body with the launch of this project.

Sent SMS Freely with your mobile- iPhone, BlackBerry, Android, Windows Phone and Nokia-WhatsApp Messenger

WhatsApp Messenger is a cross-platform mobile messaging app which allows you to exchange messages without having to pay for SMS. WhatsApp Messenger is available for iPhone, BlackBerry, Android, Windows Phone and Nokia and yes, those phones can all message each other! Because WhatsApp Messenger uses the same internet data plan that you use for email and web browsing, there is no cost to message and stay in touch with your friends.
In addition to basic messaging WhatsApp users can create groups, send each other unlimited images, video and audio media messages.

Download Mobile Athan sofware2.7 to your Mobile.


Mobile Athan software is used to get the accurate prayer times, Qiblah direction and hear automatic Athan (Azan) on every prayer time on your Mobile Phone like Nokia, Sony Erricson, Motorolla, LG, Samsung and lot of other mobile brands.

Mobile Phone Requirements:

- Java Enabled Mobile Phone
- MIDP 2.0 or above
- CLDC 1.1

- List of Supported Mobile Phones

- Screenshots of Mobile Athan Software

- Video of Mobile Athan Software

Installation: After downloading the Athan.zip, please unzip it and you will get Read_Me.txt file having the detail of installation.

GPRS Download: You can also use GPRS to download the Mobile Athan software directly in your Cell phone. Type the following url in your Cell phone web browser: http://wap.islamicfinder.org



നിങ്ങള്ക്കും സൃഷ്ടിക്കാം, ഒരു കാര്ഷിȥക സംരംഭം

താല്‍പ്പര്യമുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കും സൃഷ്ടിക്കാം, ഒരു കാര്‍ഷിക സംരംഭം

മികച്ച കാലാവസ്ഥ, ആവശ്യത്തിന് വെള്ളം, ഫലഭൂയിഷ്ഠമായ മണ്ണ്, പാഴായി പോകുന്ന നിരവധി വിഭവങ്ങള്‍... എല്ലാം കേരളത്തിനുണ്ട്. നമുക്ക് സ്ഥലത്തിലേ കുറവുള്ളു. തമിഴ്‌നാടിനെയും മറ്റ് സംസ്ഥാനങ്ങളെയും താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥലം കുറവാണെന്നത് സത്യമാണ്. പക്ഷെ ആധുനിക മാര്‍ഗങ്ങളിലൂടെ ആ പരിമിതി മറികടക്കാനാകും.

അധ്വാനം ഏറെയുള്ള, എന്നാല്‍ വരുമാനം ഒട്ടും ലഭിക്കാത്ത, വിദ്യാഭ്യാസമുള്ളവര്‍ കടന്നുവരാത്ത മേഖലയായിരുന്നു ഇതുവരെ കാര്‍ഷിക രംഗം. എന്നാല്‍ സ്ഥിതി മാറുകയാണ്. എം.ബി.എ, എന്‍ജിനീയറിംഗ് ബിരുദം നേടിയവര്‍ കൃഷിയിലേക്ക് തിരിഞ്ഞതിന് കേരളത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ആധുനിക സങ്കേതങ്ങളുടെ കടന്നുവരവ് കൃഷിയെ അടിമുടി മാറ്റിയിരിക്കുന്നു. മണ്ണിലിറങ്ങാന്‍ മടിക്കുന്ന യുവത്വത്തിന് വൈറ്റ് കോളര്‍ ജോലി പോലെ കൃഷി നടത്താന്‍ ആധുനിക മാര്‍ഗങ്ങള്‍ സഹായിക്കും. മികച്ച വരുമാനവും നേടാനാകും.

എന്തുകൊണ്ട് കൃഷി?
10
ശതമാനം ജി.ഡി.പി വളര്‍ച്ച നാം നേടണമെങ്കില്‍ അത് കൃഷിയിലൂടെയേ സാധ്യമാകൂ. കാരണം രാജ്യത്തെ 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നത്. മാത്രമല്ല, ഭക്ഷ്യാവശ്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷ്യ ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്കായിരിക്കും നാം നടന്നടുക്കുന്നത്. ജൈവ പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടുകയുമാണ്. അതിനാല്‍ ഭക്ഷ്യവിപണിയുടെ വളര്‍ച്ച എപ്പോഴും മുകളിലേക്ക് തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.വര്‍ഷങ്ങളായി നാം കാര്‍ഷിക മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ മേഖലയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്നെപ്പോലുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ അന്ന് ഫണ്ട് നല്‍കാനോ മാര്‍ഗനിര്‍ദേശം നല്‍കാനോ പോലും ആരുമുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് വന്‍ സബ്‌സിഡിയും വിദഗ്ധ പരിശീലനവും വരെ നല്‍കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ട്.

എല്ലാ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസ് വീതം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്. 900 പഞ്ചായത്തുകളില്‍ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ വീതം 27,00ന് മുകളില്‍ ഗ്രീന്‍ ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ അതൊരു വന്‍ വിജയമായിരിക്കും.
എന്റെ നിര്‍ദേശപ്രകാരം ഈ രംഗത്തെ വിദഗ്ധരടങ്ങുന്ന വലിയൊരു ടീമിനെ പൂനെയിലേക്ക് സര്‍ക്കാര്‍ അയക്കാന്‍ തയാറായത് മറ്റൊരു നേട്ടമായി കരുതുന്നു. നല്ല മാതൃകകള്‍ നമുക്ക് അനുകരിക്കാം.

ആധുനിക കൃഷി രീതികള്‍
ഒരു സ്വിച്ചിട്ടാല്‍ ആവശ്യത്തിന് വെള്ളം. അടുത്ത സ്വിച്ചിട്ടാല്‍ വളം. കുത്തിയൊലിക്കുന്ന മഴയെയോ കത്തിക്കയറുന്ന വെയിലിനെയോ തട
ഞ്ഞ് നിര്‍ത്തണം. അതിനും ഒരു സ്വിച്ച് മതി. മേല്‍ക്കൂര സാഹചര്യമനുസരിച്ച് കൃഷിയെ സംരക്ഷിക്കും. നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് ഇത്തരം ഒരു സംവിധാനത്തിന്റെ ചെലവിനെക്കുറിച്ചായിരിക്കും. പേടിക്കേണ്ട. സര്‍ക്കാര്‍ സബ്‌സിഡികള്‍ നിരവധിയുണ്ട്. അതിലും ചെലവ് നില്‍ക്കുന്നില്ലെങ്കില്‍ കൂട്ടുകൃഷിയാകാം. വിവിധയിനം ആധുനിക കൃഷി രീതികള്‍ എന്തൊക്കെയാണ്?

ഗ്രീന്‍ ഹൗസ് ഫാമിംഗ്: തികച്ചും ആധുനികമായ കൃഷി രീതിയാണിത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉല്‍പ്പാദനമാണ് ഗ്രീന്‍ ഹൗസ് ഫാമിംഗിന്റെ ഏറ്റവും വലിയ മെച്ചം. മാത്രമല്ല, ഏതു സീസണിലും ഏത് കൃഷിയും നടത്താനാകും. കാരണം ചെയ്യുന്ന കൃഷിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കാലാവസ്ഥ ഈ ചെറിയ സ്ഥലത്ത് നാം സെറ്റ് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യാത്ത കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ മാത്രമല്ല, മൂന്നാര്‍ പോലുള്ള ഹൈറേഞ്ച് പ്രദേശമാണെങ്കില്‍ സ്‌ട്രോബെറിയും ആപ്പിളും വരെ കൃഷി ചെയ്യാം. കൂടുതല്‍ വിലയുള്ള, ഇവിടെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളപഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതോടെ സംരംഭകന് മികച്ച വരുമാനം നേടാന്‍ സാധിക്കും.

ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ കുറഞ്ഞത് 1,000 സ്‌ക്വയര്‍ മീറ്റര്‍ അഥവാ 25 സെന്റ് സ്ഥലമാണ് ആവശ്യം. ഇവിടെ രണ്ടര ഏക്കറില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പാദനം ലഭിക്കും. വെള്ളവും വളവുമൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തില്‍ സ്വിച്ചിട്ടാല്‍ ലഭിക്കുന്ന രീതിയിലാണ് ഗ്രീന്‍ ഹൗസ് ഒരുക്കുന്നത്. മാത്രമല്ല ചൂടും വെയിലും മഴയുമൊക്കെ നാം നിയന്ത്രിക്കുന്ന അളവില്‍ മാത്രം കൃഷിയിടത്തിലേക്ക് എത്തിക്കാം.

സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് പാട്ടത്തിനെടുക്കാം. ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന് ഒരു ജീവനക്കാരനെ വെച്ചാല്‍ ഒന്നോ രണ്ടോ ഗ്രീന്‍ ഹൗസ് നോക്കിനടത്താം. ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കുന്നതിന് ശരാശരി 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.

എന്നാല്‍ നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡി കൂട്ടിയാല്‍ 75 ശതമാനം വരെ ലാഭിക്കാം. ബാക്കി തുകയേ കണ്ടെത്തേണ്ടതുള്ളൂ. മാത്രമല്ല മികച്ച പരിശീലനവും ലഭിക്കും. ഒരു ഗ്രീന്‍ ഹൗസില്‍ നിന്നുള്ള വരുമാനം, ചെയ്യുന്ന കൃഷിയും വിപണന രീതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചെലവുകള്‍ കഴിഞ്ഞ് മാസം 10,000-15,000 രൂപ ലാഭം പ്രതീക്ഷിക്കാം.

മണ്ണില്ലാതെയുള്ള കൃഷി രീതി: മണ്ണിന് പകരം ഉപ്പിന്റെ അംശം നീക്കിയ ചകിരിച്ചോറ് മാധ്യമമാക്കിയാണ് ഇത്തരത്തില്‍ കൃഷി നടത്തുന്നത്. ഇതിനായി സംസ്‌കരിച്ചെടുക്കുന്ന ചകിരിച്ചോറാണ് സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് വിപണിയിലിറക്കുന്ന നിയോപീറ്റ്. നിയോപീറ്റ് നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൃത്യമായ അകലത്തില്‍ ചെടി നട്ടാണ് വ്യാപകമായി ഈ കൃഷി ചെയ്യുന്നത്. അതല്ലാതെ ചട്ടിയിലോ ബാഗിലോ ചകിരിച്ചോറില്‍ ചെടി വളര്‍ത്താനാകും. സാധാരണ സ്ഥലത്ത് മാത്രമല്ല, ടെറസിലോ ബാല്‍ക്കണിയിലോ തൂക്കിയിടുന്ന രീതിയിലോ ഒക്കെ ഇത്തരത്തില്‍ കൃഷി ചെയ്യാനാകും. 30 ശതമാനം ഉല്‍പ്പാദനം കൂടുതല്‍ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളവും വളവും ലാഭിക്കാനുമാകും. ജലാംശം സ്‌പോഞ്ച് രൂപത്തില്‍ നിലനിര്‍ത്തുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല, വളവും നഷ്ടമാകുന്നില്ല. ഒരിക്കല്‍ കൃഷി ചെയ്തുകഴിഞ്ഞാല്‍ 4-5 വര്‍ഷത്തേക്ക് ചകിരിച്ചോറ് മാറ്റേണ്ടിവരില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്: തീരെ സ്ഥലം ആവശ്യമില്ലാത്ത വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വരെ ചെയ്യാം. സൂര്യപ്രകാശം ലഭിക്കത്തവിധത്തില്‍ കുത്തനെയായി ഭിത്തിയോട് ചേര്‍ത്ത് കൃഷി ചെയ്യാം. ചീര പോലെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഭംഗിക്കായി പൂക്കളുമൊക്കെ ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ തികച്ചും സാധാരണമായ കൃഷിരീതിയാണിത്. കേരളത്തില്‍ പലരും ഇത് ഒരുക്കാനായി എന്നെ സമീപിച്ചിട്ടുണ്ട്.

പ്ലാന്റ് ഫാക്റ്ററി: സാധാരണ ഒരു ഫാക്റ്ററിയില്‍ എങ്ങനെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുവോ അതുപോലെ കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണിത്. ശീതീകരിച്ച/പ്രത്യേക ഊഷ്മാവില്‍ ക്രമീകരിച്ച മുറിക്കുള്ളില്‍, ഓരോ സസ്യത്തിനും ആവശ്യമായ പ്രകാശോര്‍ജ്ജം എല്‍.ഇ.ഡി ലൈറ്റിട്ട് നല്‍കി ഒരുക്കുന്ന പ്ലാന്റ് ഫാക്റ്ററിക്ക് ചെലവേറെ വരും. അതിനാല്‍ സാലഡുകളിലും മറ്റുമിടുന്ന ലെറ്റിയൂസ് പോലെ വിലയേറിയ സസ്യങ്ങളാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്. ഏത് പ്രദേശത്തും ഏത് സമയത്തും ഏത് കൃഷിയും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ ഈ കൃഷിരീതി വ്യാപകമല്ല.

വിപണനം എങ്ങനെ ലാഭകരമാക്കാം?
പച്ചക്കറികളും പഴവര്‍ഗങ്ങളും വെറുതെ ഉല്‍പ്പാദിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അവ മികച്ച രീതിയില്‍, പായ്ക്ക് ചെയ്ത് ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചാലേ സംരംഭകന് അര്‍ഹമായ വില ലഭിക്കൂ. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് അത് യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാം. വിദേശരാജ്യങ്ങളില്‍ മൂന്ന് തരത്തിലുള്ള പച്ചക്കറികള്‍ ലഭ്യമാണ്. വില കുറവുള്ള സാധാരണ പച്ചക്കറികള്‍. രാസവളം ഇടും, പക്ഷെ കീടനാശിനി ഉപയോഗിക്കാത്ത സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ്, വില 30 ശതമാനം കൂടുതലുള്ള, രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത ഓര്‍ഗാനിക് വെജിറ്റബിള്‍സ്. ഇതില്‍ ഓര്‍ഗാനിക്, സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ് നമുക്ക് കയറ്റുമതി ചെയ്യാനാകും. ഗ്രീന്‍ കേരള ബ്രാന്‍ഡില്‍, കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍, ഇവിടത്തെ സംരംഭകര്‍ ഒരുമിച്ചുകൂടി കയറ്റുമതി ചെയ്യുന്നത് മികച്ച ആശയമാണ്.

ക്ലസ്റ്ററുകള്‍ പരീക്ഷിക്കാം
ഒരു ഗ്രീന്‍ഹൗസ് ഒരാള്‍ ഒറ്റയ്ക്ക് ചെയ്യാതെ 10-20 പേരോ അതില്‍ താഴെയോ പേര്‍ ചേര്‍ന്ന് അനേകം ഗ്രീന്‍ഹൗസുകള്‍ സൃഷ്ടിച്ചാല്‍ പല പ്രയോജനങ്ങളുണ്ട്. അടുത്തടുത്ത് ആണെങ്കില്‍ അവയുടെ പരിപാലനത്തിന് കുറച്ചുപേര്‍ മതി. എല്ലാവരും ചേര്‍ന്ന് ആലോചിച്ച് ഓരോരുത്തരും വിവിധ വിളകള്‍ കൃഷി ചെയ്യാം. അപ്പോള്‍ ഒരു പച്ചക്കറി തന്നെ അനേകം വിപണിയിലെത്തി വില ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകില്ല. മാത്രമല്ല എല്ലാവരും ചേര്‍ന്ന് (അല്ലെങ്കില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍) ഒരു പ്രോസസിംഗ് യൂണിറ്റുണ്ടാക്കി അതില്‍ പച്ചക്കറികള്‍ ഒരുമിച്ചു, ഗുണനിലവാരവും കീടനാശിനിയുടെ അളവും മറ്റും പരിശോധിച്ച്, വൃത്തിയായി പായ്ക്ക് ചെയ്ത്, പ്രത്യേക ബ്രാന്‍ഡില്‍ കേരള വിപണിയില്‍ എത്തിക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യാം. ഒരു ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സംരംഭകന് വിപണി തേടി അലയേണ്ട. മികച്ച വിലയും ഉറപ്പാക്കാം.

പരിശീലനവും വന്‍ സബ്‌സിഡിയും
രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് സര്‍ക്കാര്‍ തരുന്ന വലിയ സബസിഡികളും പരിശീലനവും മറ്റും. നേരത്തെ പറഞ്ഞതുപോലെ ഗ്രീന്‍ ഹൗസ് കൃഷിക്ക് 50 ശതമാനം സബ്‌സിഡി നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നല്‍കുമ്പോള്‍ 25 ശതമാനം സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മൊത്തം 75 ശതമാനമാണ് സബ്‌സിഡിയായി ലഭിക്കുക.

ഫണ്ട് ലഭിക്കാന്‍
1987
ല്‍ ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ ഫണ്ടിനായി പല ബാങ്കുകളെയും സമീപിച്ചു. എല്ലാവരും കൈമലര്‍ത്തി. എന്നാല്‍ ഈ ബാങ്കുകളെല്ലാം തന്നെ വായ്പ ആവശ്യമാണോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയാണിപ്പോള്‍. പക്ഷെ ഇന്നത്തെ സ്ഥിതി ഏറെ മാറിയിരിക്കുന്നു. പുതിയ സംരംഭകരെ സഹായിക്കാന്‍ ഇന്ന് പല സ്ഥാപനങ്ങളുമുണ്ട്. സീഡ് മണി അഥവാ ഏഞ്ചല്‍ ഫണ്ടുകള്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയായ ടൈ നല്‍കുന്നുണ്ട്. അതുപോലെ തന്നെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകള്‍ നല്‍കുന്ന അനേകം സ്ഥാപനങ്ങളുമുണ്ട്.

ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃഷിഭവനെ ബന്ധപ്പെട്ടാല്‍ അവര്‍ അപേക്ഷകള്‍ തയാറാക്കുന്നതിന് നിങ്ങളെ സഹായിക്കും. മാത്രമല്ല ടേണ്‍ കീ രീതിയില്‍ എല്ലാ സാങ്കേതിക വിദ്യകളും വന്ന് സ്ഥാപിച്ചുതരും. കൃഷി നടത്താനുള്ള വിദഗ്ധ പരിശീലനവും നല്‍കും. സംരംഭകന് വേണ്ടത് നിശ്ചയദാര്‍ഢ്യവും കൃഷിയോടുള്ള താല്‍പ്പര്യവുമാണ്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഈ രംഗത്തേക്ക് കടന്നുവരാം.

ഈ രംഗത്തേക്കുറിച്ചുള്ള സംശയങ്ങള്‍ക്കും സംരംഭം സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ലേഖകനെ ബന്ധപ്പെടാം.

ശിവദാസ് ബി.മേനോന്‍ -ഫോണ്‍: 0484-2307874, 98470 83444, sbmenonsterling@neopeat.com

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ