തൈറോയ്‌ഡ് : അറിയൂ ഈ പത്ത് ലക്ഷണങ്ങൾ


തൊണ്ടയി ഒരു മുഴ വളരുന്നുവെന്നറിയുമ്പോ ഡോക്‌ടറെ കാണും. തൈറോയ്‌ഡ് രോഗമെന്നാ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റ അഥവാ തൊണ്ട മുഴയി മാത്രം ഒതുങ്ങി നിക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തി പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടി പോകരുത്.
ഇതാ പത്ത് ലക്ഷണങ്ങ
തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാ ചികിത്സ എളുപ്പമാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.
ക്ഷീണം
രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തിക ചെയ്യുന്നതിനുള്ള ഉന്മേഷം ചോന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോമോണുകളുടെ പ്രവത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയി ഉറക്കം കിട്ടാതെയും വരാറുണ്ട്. പക മുഴുവ അവ തളന്നു കാണപ്പെടുന്നു. ഹൈപ്പതൈറോയിഡിസം ഉള്ള ചില പതിവിലേറെ ഉജസ്വലരായി കാണപ്പെടാറുമുണ്ട്.
ഭാരവ്യതിയാനങ്ങ
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോമോണുക കൂടിയാ ശരീരഭാരം കുറയും. ഹോമോ കുറഞ്ഞാ ശരീരഭാരം കൂടും. അതിനാ ഭാരവ്യതിയാനങ്ങ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.
ഉത്‌കണ്‌ഠയും വിഷാദവും
മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാ വരട്ടെ. ഡിപ്രഷനു പിന്നി ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുക കൊണ്ടു പ്രയോജനമുണ്ടാകില്ല.
കൊളസ്‌ട്രോ
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്‌ട്രോ കുറയ്‌ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോ ലെവ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോ ലെവ കുറയുന്നുണ്ടെങ്കി അത് ഹൈപ്പതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തി ചീത്ത കൊളസ്‌ട്രോളായ എഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎ കുറയുകയും ചെയ്യും. ചിലരി ട്രൈഗ്ലിസറൈഡ് വളരെ ഉയന്ന അളവി കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തി കോളസ്‌ട്രോ ഇല്ലാതിരിക്കെ ചെറുപ്രായത്തി കൊളസ്‌ട്രോധന കണ്ടാ തൈറോയ്‌ഡ് ഹോമോ പരിശോധന ചെയ്യണം.
കുടുംബപാരമ്പര്യം
അച്‌ഛ, അമ്മ, സഹോദരങ്ങ ഇവരിലാക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കി നിങ്ങക്കും വരാ ഉയന്ന സാധ്യതയുണ്ട്. അതിനാ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.
ത്തവക്രമക്കേടുകളും വന്ധ്യതയും
തുടരെ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആത്തവം... ഇവ ആത്തവപ്രശ്‌നങ്ങ മാത്രമാണെന്നു കരുതിയെങ്കി തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരി ഈ ലക്ഷണങ്ങ വരാം. സമയം തെറ്റി വരുന്ന ആത്തവം, ശുഷ്‌കമായ ആത്തവദിനങ്ങ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്കു കാരണമാകാം. തൈറോയ്‌ഡ് ഹോമോ കൂടിയാഭമലസുന്നതിനുള്ള സാധ്യത കൂതുടലാണ്. ഭ്രൂണത്തിനു വളച്ചക്കുറവും വരാം.
ഉദരപ്രശ്‌നങ്ങ
നിങ്ങക്കു ദീഘകാലമായി നീണ്ടു നിക്കുന്ന, കടുത്ത മലബന്ധപ്രശ്‌നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബി ബവ സിഡ്രോം എന്നിവയും ഹൈപ്പതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുടി-ചമ്മ വ്യതിയാനങ്ങ
മുടിയുടെയും ചമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോമോ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരി മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങ കാണാറുണ്ട്. ചമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പ തൈറോയിഡിസത്തി കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചമ്മം നേത്തു ദുബലമാകുന്നു.
കഴുത്തിന്റെ അസ്വാസ്‌ഥ്യം
കഴുത്തി നീക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോ അസ്വാസ്‌ഥ്യം, കാഴ്‌ചയി കഴുത്തി മുഴപോലെ വീപ്പു കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോമോ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
പേശീസന്ധിവേദനക
പേശികക്കും സന്ധികക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സുചനകളാണ്. തൈറോയ്‌ഡ് ഹോമോ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.
തൈറോയ്‌ഡ് രോഗങ്ങ
ഗോയിറ്റ, ഹൈപ്പതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങ.
ഗോയിറ്റ തൈറോയ്‌ഡ് രോഗങ്ങളി എല്ലാവക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയി വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.
കാരണങ്ങ
ഹൈപ്പതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റ കണ്ടേക്കാം. കൂടാതെ ഹോമോ നിമ്മാണ രാസപ്രക്രിയയി ചില എസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുക, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റ പൊതുവെ മലമ്പ്രദേശങ്ങളി കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡി നിശ്‌ചിത അളവി ചേത്തിരിക്കുന്നതിലാ അയഡി അപര്യാപ്‌തത കുറവാണ്.)
ഹൈപ്പതൈറോയിഡിസം
തൈറോയ്‌ഡ് ഹോമോണിന്റെ അളവ് ശരീരത്തിധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. 20-50 വയസിനിടയി പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.
കാരണങ്ങ
തൈറോയ്ഡ് ഗ്രന്ഥി ആകെ വീങ്ങി ആവശ്യത്തിലേറെ ഹോമോണുക ഉത്‌പാദിപ്പിക്കുന്ന രോഗമാണ് ഗ്രേവ്‌സ് ഡിസീസ്. ഗ്രേവ്‌സ് രോഗമാണ് ഹൈപ്പതെറോയിഡിസത്തിന്റെ പ്രധാനകാരണം. തൈറോയ്‌ഡ് ഗ്രന്ഥിയിലെ ചെറുമുഴകളും ചെറിയ തോതി കാരണമാകുന്നുണ്ട്.
ഹൈപ്പോതൈറോയിഡിസം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവത്തനക്കുറവുമൂലം ഹോമോണുക കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം
കാരണങ്ങ
തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡിക രൂപപ്പെടുന്നതിനാലുണ്ടാകന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീവീക്കമുണ്ടാകുന്ന അവസ്‌ഥായണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂവ്വമായി കാരണമാകാറുണ്ട്.
തൈറോയിഡൈറ്റിസ്
തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങക്കുണ്ടാകുന്ന നീക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.
കാരണങ്ങളുടെ അടിസ്‌ഥാനത്തി തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്.
ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്
സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂവ്വമായി ഉണ്ടാകുന്ന രോഗമാണിത്.
പോസ്‌റ്റ്‌പാട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്‌ത്രീകളി തൈറോയ്‌ഡ് ഹോമോ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്‌ഥയാണ് പോസ്‌റ്റ്‌പാട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോമോ വ്യതിയാനങ്ങ ഇവരി വീണ്ടും വരാനിടയുണ്ട്. ഒരിക്ക ഈ രോഗം വന്നിട്ടുള്ളവ പ്രത്യേകിച്ചും വീണ്ടും ഗഭം ധരിക്കുന്നതിനു മുമ്പ് നിബന്ധമായും തൈറോയ്‌ഡ് ഹോമോ ടെസ്‌റ്റ് ചെയ്യണം.
തൈറോയ്‌ഡ് കാ: വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് തൈറോയ്‌ഡ് കാ. മുമ്പേയുള്ള രോഗനിണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാ കൂടുതലായി കാണുന്നത്.
തൈറോയ്‌ഡ് കാ വിവിധ തരമാണ്. പാപ്പില്ലറി കാസിനോമ, ഫോളിക്യുലാ കാസിനോമ, മെഡുല്ലറി കാസിനോമ, അനാപ്ലാസ്‌റ്റിക് കാസിനോമ, ലിംഫോമ.
കാരണങ്ങ
ബാല്യകാലത്ത് റേഡിയേഷക്കുന്നത്, അയഡി കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാസറിന്റെ കാരണങ്ങളിപ്പെടുന്നു. അപൂവ്വമായ മെഡുല്ലറി കാസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.
സ്‌ത്രീക ശ്രദ്ധിക്കുക
മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മുലമാണ് വരുന്നത്. സ്‌ത്രീകളി ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെകുട്ടികളി തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാ നിസ്സാരമാക്കരുത്. ആത്തവം വൈകിയാലും ശ്രദ്ധിക്കണം. നിബന്ധമായും രക്‌തത്തിലെ ഹോമോണിന്റെ അളവ് പരിശോധിച്ചറിയണം. വഷത്തി ഒരു തവണ തൈറോയ്‌ഡ് പരിശേധിപ്പിക്കണം.
തൈറോക്‌സി ഗുളിക കഴിക്കുമ്പോ
ഹൈപ്പോതൈറോയിഡിസം സവ്വസാധാരണമാണ്. ഇതിനു തൈറോക്‌സി ഗുളിക കഴിക്കുമ്പോ കുറേ കാര്യങ്ങ ശ്രദ്ധിക്കണം.
സാധാരണ 100 ഗുളികക അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാ ഇരുണ്ട നിറമുള്ള കുപ്പികളി ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം.
ഗുളിക രാവിലെ വെറുംവയറ്റി കഴിക്കണം. സോയ, പാപ്പന്നങ്ങ, ആഹാരം, കാത്സ്യം, അയ ഇവ അടങ്ങിയ മരുന്നുക, ചില അസിഡിറ്റി മരുന്നുക എന്നിവ തൈറോക്‌സിന്റെ ആഗിരണം തടസ്സപ്പെടുത്തും.
തൈറോക്‌സി കൃത്യ അളവി കഴിച്ചാ ഒരു പാശ്വഫലവുമില്ല. പതിവായി ഉയന്ന ഡോസ് കഴിച്ചാ എല്ലുകക്കു തേയ്‌മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്.
ഭിണിക അറിയേണ്ടത് ഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ് പ്രവത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗഭസ്‌ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്‌ഡ് ഹോമോ ഉത്‌പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയി നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോമോ കുഞ്ഞിന്റെ തലച്ചോറിന്റെ വളച്ചയ്‌ക്ക് വളരെ അത്യാവശ്യമാണ്. അതിനാഭാവസ്‌ഥയി അമ്മയുടെ തൈറോയ്‌ഡിന്റെ ശരിയായ പ്രവത്തനം അത്യാവശ്യമാണ്. ഗഭകാലത്തുടനീളം തൈറോയ്‌ഡ് പരിശോധന തുടരണം.
തൈറോയ്‌ഡ് മരുന്നുകഭകാലത്തും മുടങ്ങരുത്. ഹൈപ്പതൈറോയിഡിസമുള്ളവരി മരുന്നു മുടങ്ങിയാഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോമോ റീപ്ലേസ്‌മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാ കുട്ടിയുടെ ബൗദ്ധിക വളച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്‌ഥകളിലേക്കും വഴിതെളിക്കാം.
അയഡി കിട്ടാ കഴിക്കേണ്ടത് തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവത്തനത്തിന് അയഡി ആവശ്യമാണ്. വിവിധ ആഹാരപദാഥങ്ങളിലൂടെ അയഡി ലഭിക്കും.തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങ തടയാ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തി അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.
അയഡിനെ അറിയാം നമ്മുടെ ശരീരത്തി തൈറോയ്‌ഡ് ഉപാപചയപ്രവത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് ആയഡി. ശരീരത്തിലെ മൂന്നി രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാ തൈറോയ്‌ഡ് ഗ്രന്ഥിക്ക് ഹോമോ ഉത്‌പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡി നമുക്ക് ആവശ്യമാണ്. ഗഭിണികക്കും പാലൂട്ടുന്നവക്കും ദിവസവും 200 മൈക്രോഗ്രാം അയഡി ആവശ്യമാണ്. അയഡി സമൃദ്ധമായ മണ്ണി വളരുന്ന പച്ചക്കറിക, അയഡി അടങ്ങിയ വെള്ളം, അയഡി ഉപ്പ് ഇവയിലൂടെ അയഡി ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡി ഉപ്പുകൊണ്ടു പരിഹരിക്കാനാകും.
കട വിഭവങ്ങളി സമൃദ്ധം
ലോകമാകെ നോക്കിയാ അയഡിന്റെ ഏറ്റവും നല്ല ഉറവിടം കട വിഭവങ്ങളാണ്. മത്സ്യവും മറ്റു കട ജീവികളും കടലിലെ ഉപ്പുവെള്ളത്തി വളരുകയും അവയുടെ ചമ്മം ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണിതിനു കാരണം. മത്സ്യങ്ങ സ്വാഭാവികമായി അയഡി സമൃദ്ധമാണ്. അയഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താ ഒരു വഴിയുണ്ട്. ആഴ്‌ചയി മൂന്നു ദിവസം കട മത്സ്യം ആഹാരത്തിലുപ്പെടുത്തുക.
കെപ് എന്ന ആഗ അയഡിന്റെ മികച്ച ഉറവിടമാണ്. ഇത് സലാഡുകളിലും മറ്റും ഉപയോഗിക്കുന്നു. കൊഞ്ച്, ചെമ്മീ, ഓയസ്‌റ്റ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങ, അണ്ടിപ്പരിപ്പുക, സ്‌ട്രോബെറി, യോഗട്ട്, അരി, പശുവിപാ ഇവയിലും അയഡി ഉണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയി സിങ്കുണ്ട്.
ടൈറോസിനടങ്ങിയ ആഹാരം
തൈറോയ്‌ഡ് ഹോമോണുക (തൈറോക്‌സിനും ട്രൈഅയഡോ തൈറോണിനും) അടിസ്‌ഥാനപരമായി പ്രോട്ടീ തന്മാത്രക ആണ്. തൈറോയ്‌ഡ് ഹോമോണുകളുടെ പ്രധാന ഘടകമാണ് ടൈറോസി എന്ന അമിനോ ആസിഡ്. സോയ ഉപ്പന്നങ്ങ, ചിക്ക, മത്സ്യം, ക്കിക്കോഴിയുടെ മാംസം, നിലക്കടല, പാലും പാലുപ്പന്നങ്ങളും (പാക്കട്ടി, പനീ, തൈര്, മോര്) മത്തക്കുരു, എള്ള് എന്നിവയിലെല്ലാം ടൈറോസി സമൃദ്ധമാണ്.
അയഡി ഉപ്പ് അത്യന്താപേക്ഷിതം
തൈറോയ്‌ഡ് രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാ അയഡി ഉപ്പിനു കഴിയും. തൈറോയ്‌ഡ് രോഗങ്ങളെ നിയന്ത്രിക്കുന്നതി അയഡി ഉപ്പിന് നിണ്ണായകമായ പങ്കുണ്ട്. ലോകമാകെ 740 മില്യ ആളുക ഓരോ വഷവും അയഡി അപര്യാപ്‌തത കൊണ്ടു ബുദ്ധിമുട്ടനുഭിവക്കുന്നുവെന്നാണ് കണക്കുക പറയുന്നത്.അയഡി അടങ്ങിയ ഭക്ഷ്യവസ്‌തുക്ക പ്രത്യേകിച്ച് മത്സ്യവും കട വിഭവങ്ങളും കഴിക്കാത്തവ ആയഡി ഉപ്പ് നിബന്ധമായും ആഹാരത്തിപ്പെടുത്തണം. ഇന്ന് ലഭിക്കുന്ന പായ്‌ക്കറ്റ് ഉപ്പുകളെല്ലാം അയഡി ചേത്തവയാണ്.
അയഡി ഉപ്പിനെ അറിയാം
കറിയുപ്പ് അഥാവാ സോഡിയം ക്ലോറൈഡി നിശ്‌ചിത അളവി അയഡി മിശ്രിതം ചേത്താണ് അയഡി ഉപ്പ് തയ്യാറാക്കുന്നത്. ഉപ്പി അയഡിന്റെ സാന്നിധ്യമെത്തുമ്പോ അയഡി അപര്യാപ്‌തത പരിഹരിക്കപ്പെടും. അയഡിന്റെ അഭാവത്താലുണ്ടാകുന്ന പ്രശ്‌നങ്ങ ഇപ്പോ പൊതുവേ കുറവാണ്. അയഡി ഉപ്പിന്റെ ഗുണത്തേക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാന്മാരാണ്.അയഡി ഉപ്പിന്റെ മണവും രുചിയുമെല്ലാം സാധാരണ ഉപ്പിന്റേതുപോലെയാണ്.എല്ലാ ആഹാരസാധനങ്ങളിലും ഉപ്പ് വീണ്ടും ചേക്കേണ്ടതില്ല. പ്രിസവേറ്റീവുകളും മറ്റും ചേത്തു സൂക്ഷിക്കുന്ന ആഹാരസാധനങ്ങളി ഉപ്പിന്റെ അളവ് പൊതുവേ കൂടുതലായിരിക്കും. അവയി വീണ്ടും ഉപ്പ് ചേക്കേണ്ടതില്ല.കല്ലുപ്പ് ഉപയോഗിക്കുന്നവ ദിവസം ഒരു പ്രാവശ്യമെങ്കിലും അയഡി ഉപ്പ് ആഹാരത്തിലുപ്പെടുത്തണം. കല്ലുപ്പ് വിപണിയിലേക്കുള്ള യാത്രയിലുടനീളം തുറന്നിരിക്കുന്നതിനാ അയഡി നഷ്‌ടമാകാനിടയുണ്ട്.
*ശ്രദ്ധിക്കേണ്ടത് *
സൂര്യപ്രകാശം അമിതമായി ഏക്കുന്ന സ്‌ഥലങ്ങളി അയഡി ഉപ്പ് വയ്‌ക്കരുത്. സൂര്യപ്രകാശം അധികമേറ്റാ ഉപ്പിലെ അയഡി നഷ്‌ടപ്പെടാം.
അയഡി ഉപ്പ് വായുവി തുറന്നു വയ്‌ക്കാനും പാടില്ല. ഉപ്പി നിന്ന് അയഡി സാവധാനം ബാഷ്‌പീകരിച്ച് നഷ്‌ടമാകാനിടയുണ്ട്.
അയഡി ഉപ്പ് ഇരുണ്ട നിറമുള്ള പ്ലാസ്‌റ്റിക് പാത്രങ്ങളിലോ തടി, മണ്ണ് എന്നിവകൊണ്ടു നിമ്മിച്ച പാത്രങ്ങളിലോ സൂക്ഷിക്കണം. മുറുകിയ അടപ്പുക കൊണ്ട് അടച്ചുവയ്‌ക്കണം.
ആറുമാസത്തിനുള്ളി അയഡൈസ്‌ഡ് ഉപ്പ് പായ്‌ക്കറ്റ് ഉപയോഗിച്ചു തീക്കണം.
കറികളിലും മറ്റും ഈ ഉപ്പു ചേത്തു കഴിഞ്ഞാ വെള്ളം ഊറ്റിക്കളയരുത്. അയഡി നഷ്‌ടപ്പൊടാം.
ആരാണ് അയഡിന്റെ ശത്രുക്ക?
തൈറോയ്‌ഡ് രോഗങ്ങളുള്ളവ എന്തു കഴിക്കണം? എന്ത് കഴിക്കാ പാടില്ല എന്ന് ആശങ്കപ്പെടാറുണ്ട്. പൊതുവെ ഗോയിറ്റ ഉള്ളവരാണ് ആഹാരത്തി കൂടുത ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാഥങ്ങളും പച്ചക്കറികളും ഇവ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവ, ബ്രൊക്കോളി എന്നിവയി അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുക എന്ന ചില സംയുക്‌തങ്ങ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുക, ഫ്ലാറനോയിഡുക എന്നിവയാണ് പ്രധാന ഗോയിട്രോജനുക. കാബേജ്, കപ്പ, കോളിഫ്ലവ എന്നിവ തുടരെ ഉപയോഗിക്കുമ്പോ ഈ ഗോയിട്രോജനുക അയഡിന്റെ പ്രവത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവക്ക് ഇവ കഴിക്കാം. എന്നാ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോ ഇവയുടെ പ്രശ്‌നങ്ങ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുക ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ല. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി കഴിക്കുന്നവരി ഗോയിറ്റ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി.കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനി അയഡി സമൃദ്ധമായുണ്ട്.

Smart Success Way






സൗദിയിൽ ഇഖാമയ്ക്കു പകരമുള്ള മുഖീം കാർഡ് പ്രാബല്യത്തിൽ

Friday 16 October 2015 02:37 PM IST

റിയാദ്∙ സൗദിയിൽ പ്രവാസികൾക്ക് താമസാനുമതി രേഖയ്ക്കു (ഇഖാമ) പകരം പാസ്പോർട്ട് വിഭാഗം ഏർപ്പെടുത്തിയ 'സ്മാർട് തിരിച്ചറിയൽ കാർഡ് ' (മുഖീം) നിലവിൽവന്നു. പാസ്പോർട്ട് വിഭാഗം ആസ്ഥാനത്ത് ഡയറക്ടർ ജനറൽ സുലൈമാൻ അൽ യഹ്‌യയുടെ സാന്നിധ്യത്തിലാണ് പുതിയ കാർഡ് പുറത്തിറക്കിയത്. അഞ്ചുവർഷമാണു കാലാവധി. വർഷം തോറും ഓൺലൈനായി പുതുക്കാം. തൊഴിലാളിയുടെ പേര്, ഫോട്ടോ, നമ്പർ, ജനനത്തീയതി, ജോലി, പൗരത്വം, വർക് പെർമിറ്റ് നമ്പർ, മതം, തൊഴിലുടമയുടെ പേര് തുടങ്ങിയ വിവരങ്ങൾ കാർഡിലുണ്ടാകും.

ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ പെർമിറ്റ് എന്നിവ ഉള്ളവർക്കേ കാർഡ് അനുവദിക്കുകയുള്ളൂ. തൊഴിലാളികളുടെ പുതുക്കിയ കാർഡ് തപാലിൽ തൊഴിലുടമകൾക്കു ലഭിക്കും. നിലവിലുള്ള ഇഖാമ അടുത്ത ഒരു വർഷത്തേക്കു കൂടിയേ പ്രാബല്യത്തിലുണ്ടാകൂ. ഇതിനിടെ ഘട്ടം ഘട്ടമായി എല്ലാ പ്രവാസികളും മുഖീമിലേക്കു മാറും. കാർഡ് പുതുക്കുക, പുതിയ കാർഡ് അനുവദിക്കുക, സ്പോൺസർഷിപ് മാറുക തുടങ്ങിയ അവസരങ്ങളിലും ഇഖാമയ്ക്കു പകരം മുഖീം ലഭിക്കും.
Source:

Muqeem era begins.

<
A Passport Department official in Riyadh shows a sample of 

A Passport Department official in Riyadh shows a sample of the Muqeem to journalists on Wednesdaynalists

RIYADH: The Passport Department has started issuing the new identity card, Muqeem, for expats.However, the department has denied a report on MBC.net that the card would allow expatriates to travel without visas to GCC countries, according to Maj. Talal Al-Shalhoub, spokesman of the department.

The department launched the new identification card at its headquarters here in the presence of Gen. Sulaiman Al-Yahya, director general of the department. It would be valid for five years but have to be renewed electronically yearly.He said the card would contain a person's name, number, date of birth, occupation, nationality, work permit number, religion and employer. Al-Shalhoub said cards would only be issued if expatriates have made payment, have medical insurance and work permits. It would save everyone time because all processes are online; and its security measures would prevent fraud, he said.There was no plan to introduce permanent cards for expatriates, he said.




============================================
MUQEEM Service in Saudi Arabia

MUQEEM  SERVICE ARE NICE AND  GIVING THE FOLLOWING SERVICES. 

  • Check Organizations /Sponsors(khafeel) / Resident workers data
  • Execute passports procedures online 
  • Check Anytime   
  • Check Anywhere 
  • No need to visit passports/Jawazath office.
  • Interactive & very good Services for Electronic Transactions
  • Issuing the one-time exit and re-entry visa
  • Printing the exit and re-entry visa
  • Canceling the exit and re-entry visa
  • Extending the exit and re-entry visa
  • Issuing the final exit visa
  • Printing the final exit visa
  • Iqama renewal
  • Issuing Iqama
  • It offer quick service
  • Secure & Easy procedure.
  • Acquire accurate information.
  • Raise the efficiency of transactions finalization.
  • Any fines for any resident on your sponsorship
  • About any resident by name
  • Resident's data through the residency number
  • General data regarding any resident on your sponsorship
  • Information regarding driving licenses
  • Exit and re-entry visa by residency number

Please Click here for MUQEEM

How I register my address in the site “NATIONAL ADDRESS”

How I register national address in the site "NATIONAL ADDRESS"
Please Press The National address registration gate and follow the instruction and submit.

പ്ലസ്ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളെന്തെല്ലാം--

പ്ലസ്ടു കഴിഞ്ഞില്ലേ, ഇനി എന്താ പ്ലാന്‍?

ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പ്ലസ്ടു വരെ ഒന്നും ചിന്തിക്കണ്ട; പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ്ടു കഴിഞ്ഞാല്‍ അങ്ങനെയല്ല. അടുത്ത ചുവടുവെപ്പ് ചിന്തിച്ചു തന്നെ വേണം. ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം,ഏത് സ്ഥാപനത്തില്‍ ചേരണം, ഏത് തൊഴില്‍ മേഖല ലക്ഷ്യം വെക്കണം അങ്ങനെ പലതും കണക്കുകൂട്ടിയാവണം പ്ലസ്ടുവിന് ശേഷമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍. ആര്‍ട്‌സ് വിഷയങ്ങളില്‍ താത്പര്യമുള്ള വിദ്യാര്‍ഥി ബിസിനസ്സ് ഡിഗ്രിക്ക് ചേര്‍ന്നാലെന്താവും? കഷ്ടപ്പെട്ട് ജയിച്ച് ഒരു ജോലി നേടാന്‍ കഴിഞ്ഞേക്കാം. എന്നാലും ആ ജോലിയില്‍ സംതൃപ്തനാവാന്‍ അയാള്‍ക്ക് കഴിഞ്ഞെന്നു വരില്ല. കാരണം താത്പര്യമുള്ള വിഷയത്തിലല്ല അയാളുടെ ബിരുദം എന്നതു തന്നെ. സീറ്റ് കിട്ടിയതുകൊണ്ട് മാത്രം ഏതെങ്കിലും കോഴ്‌സിനു ചേരുന്നത് ചിലപ്പോള്‍ നല്ല ഭാവിയിലേക്കുള്ള വഴി അടയ്ക്കാന്‍ പോലും കാരണമായേക്കാം. 
പ്ലസ്ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകളുണ്ട്. അവയോരോന്നിനെക്കുറിച്ചും വിശദമായിത്തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഉദാഹരണത്തിന് പ്ലസ്ടുകഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു മേഖലയാണ് മാധ്യമ പഠനം. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിറയെ അവസരങ്ങളാണിന്ന്. എന്നാല്‍ ഈ കോഴ്‌സ് തിരഞ്ഞെടുക്കും മുമ്പേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്താമെല്ലാമാണ്. നോക്കൂ,
ജോലിസാധ്യത
മാധ്യമസ്ഥാപനങ്ങള്‍, വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ പി.ആര്‍.ഒ.,ഗവണ്‍മെന്റ് തലത്തിലെ സമാന തസ്തികകള്‍ എന്നിവയെല്ലാം മാധ്യ പഠിതാക്കളുടെ തൊഴില്‍ സാധ്യതകളാണ്. ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. പ്ലസ് ടു തലം മുതല്‍ ജേണലിസം ഒരു വിഷയമായി ഉള്‍പ്പെടുത്തിയതോടെ അധ്യാപനരംഗത്തും ജേണലിസം പി.ജി.ക്കാര്‍ക്ക് ഒരു കൈ നോക്കാം.
കോഴ്‌സുകളെന്തെല്ലാം
ജേണലിസത്തില്‍ ബിരുദം, രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരുവര്‍ഷത്തെ പി.ജി. ഡിപ്ലോമ, പി.എച്ച്.ഡി. കോഴ്‌സുകളാണ് നിലവിലുള്ളത്.
ബി.എ. കമ്യൂണിക്കേഷന്‍/ ബി.എ. ജേണലിസം
നിരവധി കോളേജുകളില്‍ മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. വിഷയത്തെക്കുറിച്ച് സാമാന്യമായ അറിവ് നേടാന്‍ പര്യാപ്തമാവുന്നതാണ് ഇവയുടെ സിലബസ്. നല്ല സ്ഥാപനങ്ങളില്‍ ജോലിനേടാന്‍ പര്യാപ്തവുമാണ് ഈ കോഴ്‌സുകള്‍
സ്ഥാപനങ്ങള്‍.
കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകള്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് റഗുലറായി നടത്തുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രവേശനം. കേരള യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ജേണലിസത്തില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയില്‍ ജേണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഏകവര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നു. 50 സീറ്റുകള്‍ വീതമുണ്ട്. കൂടാതെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തല്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്‌ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍
ജേര്‍ണലിസം പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ/ടെലിവിഷന്‍/പ്രിന്റ്/അഡ്വര്‍ടൈസിങ്/പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. ന്യൂഡല്‍ഹിയാണ് ആസ്ഥാനം ഒഡീഷയിലെ ധന്‍കനാലില്‍ ഒരു ശാഖയുമുണ്ട്. നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്. 1. ജേണലിസം (ഇംഗ്ലീഷ്), (ഡല്‍ഹി 54 സീറ്റ്, ധന്‍കനാല്‍ 54). 2. ജേണലിസം (ഹിന്ദി-53 സീറ്റ്), 3. റേഡിയോ, ആന്‍ഡ് ടെലിവിഷന്‍ ജേണലിസം (40), 4. അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (63).
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമപ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യയോഗ്യതകളാണ്. 25 വയസ്സ് കവിയാത്തവരെയാണ് പ്രവേശിപ്പിക്കുക. പട്ടിക-പിന്നാക്ക വിഭാഗക്കാര്‍ക്ക് 30-28 വരെയാകാം. പ്രവേശനവര്‍ഷത്തെ, ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രവേശന വിജ്ഞാപനം ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതീക്ഷിക്കാം. ന്യൂഡല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മുംബൈ, ബാംഗ്ലൂര്‍, ഗുവാഹാട്ടി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് എല്ലാ വര്‍ഷവും മെയ് മൂന്നാമത്തെ ആഴ്ച നടത്തുന്ന പ്രവേശന പരീക്ഷ, ജൂണിലോ ജൂലായ് ആദ്യവാരമോ ഗ്രൂപ്പ് ഡിസ്‌കഷന്‍/അഭിമുഖം (ഡല്‍ഹി/കൊല്‍ക്കത്ത) എന്നിവയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. കോഴ്‌സുകള്‍ ജൂലായ് മധ്യത്തോടെ തുടങ്ങി ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും. ഒരു മാസം ഇന്റേണ്‍ഷിപ്പുണ്ടാകും.
റേഡിയോ ജോക്കി
എഫ്.എം. റേഡിയോകള്‍ തരംഗമായതോടെ ജോക്കികള്‍ക്ക് നല്ല കാലമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ റേഡിയോ ജോക്കി കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് തുടക്കം. ഫിബ്രവരിയില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന വിധമാണ് കോഴ്‌സ് കാലം. മറ്റു കോഴ്‌സുകളില്‍ നിന്നും വ്യത്യസ്തമായി +2 തലത്തിലുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് ജോക്കി ആവാം. എന്നാല്‍ ബിരുദം കൂടിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 18-നും 25-നും ഇടയിലായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെ ഇളവും ലഭിക്കാം.
ഓള്‍ ഇന്ത്യ റേഡിയോ, റേഡിയോ ജോക്കികള്‍ക്ക് രണ്ടു മാസത്തെ പരിശീലന കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗഢ്് എ.ഐ.ആര്‍. ഒരാഴ്ചത്തെ വാണി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തിവരുന്നുണ്ട്. മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സില്‍ അനൗണ്‍സിങ്, ബ്രോഡ്കാസ്റ്റിങ്, കോമ്പിയറിങ്, ഡബ്ബിങ്, ഇ ബുക്ക് നറേഷന്‍ എന്നിവയില്‍ കോഴ്‌സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ഇനിയുമുണ്ട് വിവിധമേഖലകളില്‍ നിരവധി കോഴ്‌സുകള്‍. 
*നഴ്‌സിങ്
*ഫാര്‍മസി
*നിയമം
*കോമണ്‍ അഡ്മിഷന്‍ ലോ ടെസ്റ്റ്
*എഞ്ചിനിയറിങ് എന്‍ട്രന്‍സ്
*സിവില്‍ സര്‍വീസസ്
*കമ്പ്യൂട്ടര്‍
*മെഡിക്കല്‍
*സോഷ്യല്‍ സയന്‍സസ്
*ഭാഷാ പഠനം
*അധ്യാപനം
*യു.പി.എസ്.സി.പരീക്ഷകള്‍
*കൃഷി
*ഡിസൈനിങ്
*സെറ്റ്,നെറ്റ്
*സേനാ പ്രവേശനം
*സയന്‍സ്
*ബാങ്കിങ്
*കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍
*മാനേജ്‌മെന്റ്
ജേര്‍ണലിസം
റേഡിയോ ജോക്കി
മേല്‍പറഞ്ഞ ഒരോ പഠനമേഖലകളെക്കുറിച്ചും വിശദമായറിയൂ. എന്നിട്ടാവാം ഉപരിപഠന കോഴ്‌സിന്റെ തിരഞ്ഞെടുപ്പ്. തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ ഉപരിപഠനകോഴ്‌സുകളും സ്ഥാപനങ്ങളും പ്ലേസ്‌മെന്റ് സാധ്യതകളുമുണ്ട്. 

കൂടുതല്‍വിവരങ്ങള്‍ക്ക് എല്ലാ കോഴ്‌സുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃഭൂമിയുടെ ഉപരിപഠനം ഡയറക്ടറി- 2015 കാണുക.

ഉപരിപഠനം ഡയറക്ടറി 2015 
uparipadanam directory 2015 Mathrubhumi || books - 
https://secure.mathrubhumi.com/books/reference/bookdetails/2432/uparipadanam-directory-2015#.VUoMsdOEbFo

സൗന്ദര്യ ധാരാളിത്തവുമായി ഗവി

പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ് പൊട്ടിവീണത് ഗവിയിലാണെന്നു സംശയിക്കുന്ന സഞ്ചാരികള്‍ ഏറെയാണ്. പ്രകൃതി ഗവിയില്‍ കാത്തുവച്ച അതേ സൗന്ദര്യധാരാളിത്തമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. എത്ര വെയില്‍ വീണാലും കുളിരുവറ്റാതെ ഒഴുകുന്ന കാട്ടുചോലപോലെ ഏതുകാലത്തും വീശുന്ന ശാന്തതയുടെ ഇളംകാറ്റും ആഴങ്ങളിലേക്കു ചെല്ലുന്തോറും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും കേട്ടിട്ടില്ലാത്ത ഗര്‍ജനങ്ങളും അങ്ങനെയങ്ങനെ കണ്ടും കേട്ടും കൊതിതീരാതെയാണ് ഗവിയിലെത്തുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് പത്തനംതിട്ട ജില്ലയിലെ ഗവി. പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രത്തിനുള്ളില്‍. അതുകൊണ്ടുതന്നെ വന്യജീവികളുണ്ടാകുമോയെന്ന് യാത്ര തുടങ്ങും മുമ്പ് ആര്‍ക്കും സംശയം വേണ്ട. കടുവ, ആന, മാന്‍, കരടി, മ്ലാവ്, സിംഹവാലന്‍കുരങ്ങ്, മലമുഴക്കി വേഴാമ്പല്‍, മരംകൊത്തികള്‍, മൈനകള്‍ തുടങ്ങി ഓര്‍മയിലേക്കു മറഞ്ഞുകൊണ്ടിരിക്കുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം ഗവിക്കു സ്വന്തം. സാഹസികസഞ്ചാരികളാണ് ഗവിയെ കൂടുതല്‍ പ്രണയിക്കുന്നത്. വന്യതയുടെ ഹൃദയമിടിപ്പു തൊട്ടറിഞ്ഞ് കാടിനുള്ളിലൂടെയുള്ള ട്രക്കിങ് മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മയാകുമെന്നതുറപ്പ്.ഇക്കോ ടൂറിസം പദ്ധതിയായ ഗവിയിലെ വിനോദസഞ്ചാര സാധ്യതകളെ വികസിപ്പിച്ചു പരിപാലിക്കുന്നത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനാണ്. സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ വിവിധ പാക്കേജുകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ബുക്കിങ് സൗകര്യവുമുണ്ട്. കൊല്ലം-മധുര ദേശീയപാത (എന്‍എച്ച് 220) യിലെ വണ്ടിപ്പെരിയാറില്‍നിന്ന് 28 കിലോമീറ്ററാണ് ദൂരം.

വള്ളക്കടവ് ചെക്പോസ്റ്റ്വഴിയാണ് പ്രവേശനം. കൊച്ചിയില്‍നിന്ന് കോട്ടയം, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, അഴുത, വണ്ടിപ്പെരിയാര്‍ വഴിയും പാല, ഈരാറ്റുപേട്ട, വാഗമണ്‍, കോലാഹലമേട്, കുമളി, വണ്ടിപ്പെരിയാര്‍ വഴിയും ഗവിയിലെത്താം. കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് വണ്ടിപ്പെരിയാറിന് ബസ്സര്‍വീസുണ്ട്. വണ്ടിപ്പെരിയാറില്‍നിന്ന് ജീപ്പ്വഴി ഗവിയിലെത്താം. ഗവി ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോണ്‍: +914869223270, +914812582640, +919447201386.വെബ്സൈറ്റ്: http://gavi.kfdcecotourism.com.ഇ-മെയില്‍: gavi@kfdcecotourism.com

 

See more at: http://www.deshabhimani.com/news-travel-all-beauty_filled_gavi-383930.html#sthash.UUvQzAYY.dpuf

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ